Letters
സർട്ടിഫിക്കറ്റുകൾക്കായി ജനം നെട്ടോട്ട
Wednesday, April 4, 2018 12:33 AM IST
വിവിധ സർക്കാർ ക്ഷേമ പെൻഷൻ ആനുകൂല്യങ്ങൾ തുടർന്നു ലഭിക്കണമെങ്കിൽ ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾക്കായി ഗുണഭോക്താക്കൾ വലയുകയാണ്. 70 വയസുള്ള അവിവാഹിതയ്ക്കു സാമൂഹികക്ഷേമ പെൻഷൻ ലഭിക്കണമെങ്കിൽ പുനർവിവാഹം ചെയ്തിട്ടില്ലെന്നു വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തണം. ഭിന്നശേഷിക്കാർക്കു പെൻഷൻ ലഭിക്കണമെങ്കിൽ അംഗവൈകല്യം ഇപ്പോഴുമുണ്ടെന്നു തെളിയിക്കണം.

സാമൂഹികക്ഷേമപെൻഷൻ വിതരണത്തിലെ ക്രമക്കേടുകൾ ഒഴിവാക്കുന്നതിനു സർക്കാർ പുതുതായി കൊണ്ടുവന്ന ഭേദഗതികൾ അവശവിഭാഗങ്ങൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് ഏകദേശം 11 ലക്ഷത്തോളം പേരാണു മാസം 1000 രൂപ സാമൂഹികക്ഷേമ പെൻഷന് അർഹരായിട്ടുള്ളത്. വാർധക്യ പെൻഷന്, അപേക്ഷകർ ജീവിച്ചിരിക്കുന്നു എന്നു സാക്ഷ്യപ്പെടുത്തി ഗസ്റ്റഡ് ഓഫീസർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റും ഭിന്നശേഷിക്കാർക്ക് അംഗവൈകല്യമുണ്ടെന്ന പരിശോധനാ സർട്ടിഫിക്കറ്റും അവിവാഹിതർക്കും വിധവകൾക്കും പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രവും ഹാജരാക്കണമെന്നാണു നിർദേശം.

ജനങ്ങൾക്കു വിവിധ ആവശ്യങ്ങൾക്കായി ഒന്നിലധികം ഓഫീസുകൾ കയറിയിറങ്ങുന്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻകൂടിയാണ് സർക്കാർ അക്ഷയകേന്ദ്രങ്ങൾ ആരംഭിച്ചതെങ്കിലും ഏറെ ദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് ആനുകൂല്യം നടക്കാൻ ഇപ്പോഴും വിവിധ ഓഫീസുകളിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണുള്ളത്.

ജോജി തെക്കൂടൻ, കരുന്പന്നൂർ, ഇരിങ്ങാലക്കുട.