Letters
ചോദ്യകർത്താവിന്‍റെ പാണ്ഡിത്യം പ്രകടിപ്പിക്കാനുള്ള
Tuesday, March 21, 2017 10:58 AM IST
ഇപ്പോഴത്തെ എസ്എസ്എൽസി പരീക്ഷയിൽ ഹിന്ദിയുടെ ചോദ്യപേപ്പർ വായിച്ചു. കുട്ടിക്ക് എന്തറിയാം എന്നത് അറിയാനോ അതോ ചോദ്യകർത്താവിന്‍റെ വിജ്ഞാനം വ്യക്തമാക്കാനോ ആയിരുന്നോ ആ ചോദ്യപേപ്പർ എന്ന് അധ്യാപകർ ചോദിക്കുന്നു. 1993 മുതൽ അധ്യാപനം നടത്തുന്ന ഞാൻ 2004 ൽ പാഠ്യപദ്ധതി നവീകരണം വന്നതു മുതൽ പത്താംതരത്തിൽ പഠിപ്പിക്കുന്ന അധ്യാപികയാണ്. ഇക്കഴിഞ്ഞ 12 വർഷവും കുട്ടികളിൽ ശരാശരിക്കാർക്കും ശരാശരിയിൽ താഴെയുള്ളവർക്കും ഉയർന്ന നിലവാരമുള്ളവർക്കും എഴുതാൻ പറ്റുന്ന നിശ്ചിത ശതമാനം ചോദ്യങ്ങൾ ഉണ്ടായിരുന്നു

201617 അധ്യയനവർഷം പുതിയ പുസ്തകമാണു പഠിപ്പിക്കുന്നത്. മുൻവർഷങ്ങളിലെ അപേക്ഷിച്ച്, പത്താംതരത്തിലെ ഹിന്ദി പുസ്തകം ആകർഷണീയമല്ല എന്നു മാത്രമല്ല നിലവാരത്തിലും മോശമാണ്. സിനിമയ്ക്കും തിരക്കഥയ്ക്കും ഏറെ പ്രാധാന്യം നൽകേണ്ടതുണ്ടോ? മാതൃഭാഷയിൽ എഴുത്തും വായനയും വശമില്ലാത്ത ശരാശരിയിൽ താഴെയുള്ളവരെയും ഹിന്ദിയിൽ തിരക്കഥ പഠിപ്പിച്ചേ മൂന്നാംഭാഷയായ ഹിന്ദിയുടെ നിലവാരം ഉയർത്തുകയുള്ളോ? പത്താംതരത്തിലെ പുസ്തകം കാർമേഘനിറത്തിലുള്ള പേജിൽ വളരെ ചെറിയ അക്ഷരങ്ങളിൽ അച്ചടിച്ചിരിക്കുന്നു. പല ചോദ്യങ്ങളും വ്യക്തമല്ല. കുട്ടികൾക്ക് ഹിന്ദിയോടുള്ള താത്പര്യം കുറയുന്നതായി ഇത്തവണത്തെ പുസ്തകം കൈകാര്യം ചെയ്തപ്പോൾ ബോധ്യമായി.

പത്താംതരത്തിൽ പഠിപ്പിക്കുന്ന അധ്യാപകൻ ക്ലസ്റ്റർ തലത്തിലോ ജില്ലാതലത്തിലോ ചോദ്യങ്ങൾ തയാറാക്കി, വിദഗ്ധരായ അധ്യാപകർ ചോദ്യങ്ങൾ തെരഞ്ഞെടുത്ത് കുട്ടികളുടെ നിലവാരത്തിലുള്ള ചോദ്യപേപ്പർ തയാറാക്കിയാൽ, ചോദ്യകർത്താവിന്‍റെ പാണ്ഡിത്യം അളന്നുകാണിക്കുന്നതരം ചോദ്യങ്ങൾ ഒഴിവാക്കാമല്ലോ. അന്യഭാഷയായ ഹിന്ദിക്ക് 18 ചോദ്യങ്ങൾ തന്നിട്ട് മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതാനുള്ള ചോദ്യകർത്താവിന്‍റെ നിർദേശം ഉന്നത നിലവാരത്തിൽത്തന്നെ കുട്ടികളെ ഹിന്ദി പരീക്ഷ എഴുതിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു എന്നു കാണാം.

എസ്എസ്എൽസി പോലുള്ള പരീക്ഷയുടെ ചോദ്യപേപ്പറിൽ പിഴവ് വരുത്തിയിട്ടു മൂല്യനിർണയത്തിൽ അത്തരം ചോദ്യങ്ങൾക്കു മുഴുവൻ മാർക്കു നൽകുന്നത് ഒരുപാട് “കള്ളന്മാരെ’’ സൃഷ്ടിക്കാനേ ഉതകൂ. മോഡൽ പരീക്ഷയ്ക്കും കാഠിന്യമേറിയ ചോദ്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഓരോ തവണയും ചോദ്യരീതികൾ പാടേ മാറ്റുന്നത് കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ദോഷംചെയ്യുന്നു.

പാഠപുസ്തക അച്ചടിയും പാഠങ്ങൾ തെരഞ്ഞെടുക്കലും കുറ്റമറ്റ രീതിയിലും ഉയർന്ന നിലവാരത്തിലുമാകണം. പരീക്ഷകൾ നടത്തുന്നതിലും പത്താംതരത്തിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതാണ്. ഉയർന്ന പഠന നിലവാരമുള്ള കുട്ടികൾക്ക് ഇതൊന്നും പ്രശ്നമാവില്ലായിരിക്കും. എന്നാൽ ശരാശരിക്കാർക്കും അതിൽ താഴെയുള്ളവർക്കും പഠനം ആസ്വാദ്യകരമാകുന്ന വിധത്തിലായിരിക്കണം പരീക്ഷയും.

ഇത്തവണത്തെ എസ്എസ്എൽസി ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പർ 50 ശതമാനത്തിലും അതിലും കൂടുതലും മാർക്കു കിട്ടുന്നവരെയും ഏറെ വലച്ചു. സാധാരണ ഗതിയിൽ പുതിയ പുസ്തകത്തിൽനിന്നുള്ള ആദ്യ പരീക്ഷയ്ക്ക് പുസ്തകത്തിലുള്ള നേരിട്ടുള്ള ചോദ്യങ്ങളാണ് ഉണ്ടാകുക. എന്നാൽ, ഇത്തവണ അത്തരം ഒരു പരിഗണന വേണ്ട എന്ന് ചോദ്യകർത്താവ് ശഠിച്ചു.

അങ്ങനെയുള്ള ചോദ്യങ്ങൾ വന്നാൽത്തന്നെ ഒന്നര മണിക്കൂറിനുള്ളിൽ സംഭാഷണം, ഡയറി, തിരക്കഥ, കത്ത്, ലേഖനം, ആത്മകഥ, ജീവചരിത്രം എന്നിങ്ങനെ ഹിന്ദിയിലേക്ക് എഴുതുന്പോൾ നല്ല പരിശീലനത്തിലൂടെയേ സാധിക്കൂ.

ഗൗരവമേറിയ ഏതു പരീക്ഷയുടെയും ചോദ്യകർത്താക്കളായി തെരഞ്ഞെടുക്കപ്പെടുന്ന ബഹുമാന്യരായ വ്യക്തികളേ, ഇനിയെ ങ്കിലും പരീക്ഷാർഥികളുടെ നിലവാരത്തിൽ ആയിരുന്നുകൊണ്ട് ഉത്തരവാദിത്വത്തോടെയും ഗൗരവത്തോടെയും ഉത്തമസമൂഹത്തെ വാർത്തെടുക്കുന്ന തരത്തിൽ ഇത്തരം ജോലികൾക്കു മുതിരൂ!

വി.എസ്. അന്നമ്മ, സെന്‍റ് ആന്‍റണീസ് എച്ച്എസ് വണ്ടന്മേട്, ഇടുക്കി