വ്യോമസേനയിൽ 145 ഗ്രൂപ്പ് സി ഒഴിവുകൾ
വ്യോമസേനയുടെ കീഴിലുള്ള വിവിധ എച്ച്ക്യു മെയിന്‍റനൻസ് കമാൻഡ് യൂണിറ്റുകളിൽ വിവിധ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 145 ഒഴിവുകളുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 28.

ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട്
യോഗ്യത: മെട്രിക്കുലേഷൻ/ തത്തുല്യം.
മെക്കാനിക്കൽ ഡ്രോയിംഗ്/ സിവിൽ എൻജിനിയറിംഗ്/ മെക്കാനിക്കൽ എൻജിനിയറിംഗ്/ ഇലക്‌ട്രിക്കൽ എൻജിനിയറിംഗ്/ ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ (മെക്കാനിക്കൽ/ സിവിൽ) അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
ശന്പളം: 25,500 - 81,100 രൂപ.

ലോവർ ഡിവിഷൻ ക്ലാർക്ക്
യോഗ്യത: 12-ാം ക്ലാസ്/ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിംഗിൽ മിനിറ്റിൽ 35 വാക്കു വേഗം അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കു വേഗം (കംപ്യൂട്ടറിൽ).
ശന്പളം: 19,900- 63,200 രൂപ.

ഹിന്ദി ടൈപ്പിസ്റ്റ്
യോഗ്യത: 12-ാം ക്ലാസ്/ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിംഗിൽ മിനിറ്റിൽ 35 വാക്കു വേഗം അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കു വേഗം (കംപ്യൂട്ടറിൽ).
ശന്പളം: 19,900- 63,200 രൂപ.

കോപ്പർസ്മിത്ത് ആൻഡ് ഷീറ്റ് മെറ്റൽ വർക്കർ
യോഗ്യത: പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്. ഒരു വർഷം പ്രവൃത്തിപരിചയം. അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്തഭടൻ (വർക്ക്ഷോപ്പ് ഫിറ്റർ).
ശന്പളം: 19,900- 63,200 രൂപ.

കാർപെന്‍റർ
യോഗ്യത: പത്താംക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്തഭടൻ (കാർപെന്‍റർ റിഗർ).
ശന്പളം: 19,900- 63,200 രൂപ.

പെയിന്‍റർ
യോഗ്യത: പത്താംക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്തഭടൻ (പെയിന്‍റർ).
ശന്പളം: 19,900- 63,200 രൂപ.

എസി മെക്കാനിക്ക്
യോഗ്യത: പത്താംക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്തഭടൻ (എയർ ഫ്രേം ഫിറ്റർ), രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
ശന്പളം: 19,900- 63,200 രൂപ.

ഇൻസ്ട്രമെന്‍റ് റിപ്പയറർ
യോഗ്യത: പത്താംക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്തഭടൻ (ഇൻസ്ട്രമെന്‍റ് റിപ്പയർ/ ഇൻസ്ട്രമെന്‍റ് ടെക്നിക്കൽ).
ശന്പളം: 19,900- 63,200 രൂപ.

ടെയ്‌ലർ
യോഗ്യത: പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്തഭടൻ.
ശന്പളം: 19,900- 63,200 രൂപ.

കുക്ക്
യോഗ്യത: മെട്രിക്കുലേഷൻ, ബന്ധപ്പെട്ട ട്രേഡിൽ ആറുമാസത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്തഭടൻ.
ശന്പളം: 19,900 - 63200 രൂപ.

ലോണ്‍ട്രിമാൻ
യോഗ്യത: മെട്രിക്കുലേഷൻ ജയം/ തത്തുല്യം. ലോണ്‍ട്രിമാൻ ആയി ഒരു വർഷം പ്രവൃത്തിപരിചയം അഭിലഷണീയം.
ശന്പളം: 18,000- 56,000 രൂപ.

മെസ് സ്റ്റാഫ്
യോഗ്യത: മെട്രിക്കുലേഷൻ ജയം/ തത്തുല്യം. വെയിറ്റർ/ വാഷർഅപ്പായി ഒരു വർഷം പ്രവൃത്തിപരിചയം.
ശന്പളം: 18,000- 56,900 രൂപ.

മൾട്ടി ടാസ്കിംഗ് സ്റ്റാഫ്
യോഗ്യത: മെട്രിക്കുലേഷൻ/ തത്തുല്യം. വാച്ച്മാൻ/ ലസ്കർ/ ജസ്റ്റനർ ഓപ്പറേറ്റർ/ മാലി ആയി ഒരു വർഷം പ്രവൃത്തിപരിചയം അഭിലഷണീയം.
ശന്പളം: 18,000- 56,900 രൂപ.

ഹൗസ് കീപ്പിംഗ് സ്റ്റാഫ്
യോഗ്യത: മെട്രിക്കുലേഷൻ ജയം/ തത്തുല്യം.
ശന്പളം: 18,000- 56,900 രൂപ.

ഫയർമാൻ
യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം. സ്റ്റേറ്റ് ഫയർ സർവീസ്/ തത്തുല്യ സ്ഥാപനത്തിൽ നിന്നും ഫയർ ഫൈറ്റിംഗ് പരിശീലനം നേടിയിരിക്കണം. സമാന മേഖലയിൽ മികച്ച പ്രാവീണ്യം. മികച്ച ശാരീരികക്ഷമത അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്തഭടൻ.
ശാരീരികക്ഷമത പരിശോധനയിൽ താഴെപ്പറയുന്ന ഇനങ്ങളുണ്ടായിരിക്കണം.

ഉയരം (ഷു ധരിക്കാതെ): 165 സെമീ (എസ്ടി വിഭാഗക്കാർക്ക് 2.5 സെമീ ഇളവ് അനുവദിക്കും.
നെഞ്ചളവ്: കുറഞ്ഞത് 50 കിലോ.
എൻഡുറൻസ് ടെസ്റ്റിന് താഴെപ്പറയുന്ന ഇനങ്ങളുണ്ട്
1. 63.5 കിലോ ഭാരമുള്ള മനുഷ്യനെ ഉയർത്തി 183 മീറ്റർ 96 സെക്കന്‍റിനുള്ളിൽ പൂർത്തിയാക്കണം.

2. 2.7 മീറ്റർ വീതിയുള്ള കിടങ്ങ് ചാടിക്കടക്കൽ (ലോംഗ് ജംപ്)
3. കൈയും കാലും ഉപയോഗിച്ച് കുത്തനെ മൂന്നു മീറ്റർ കയറിലൂടെ പിടിച്ചു കയറൽ.
പ്രായം: ഫയർമാൻ: 18- 27 വയസ്. മറ്റു തസ്തികകൾക്ക് 18- 25 വയസ്.
പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാതൃക അനുസരിച്ച് അപേക്ഷ തയാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് www.joinindianairforce.nic.in വെബ്സൈറ്റ് സന്ദർശിക്കുക.