Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
Previous
Next
Karshakan
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
Thursday, April 4, 2024 3:16 PM IST
രജീഷ് നിരഞ്ജൻ
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്ടുവയിലുള്ള അഞ്ജലി ഭവനത്തിൽ രവീന്ദ്രൻ നായർ. 27 വർഷം മുന്‍പ് കൃഷി ആരംഭിച്ചപ്പോൾ മുതൽ പാരന്പര്യവിളയായ വെറ്റിലയും ഇദ്ദേഹം ഒപ്പം കൂട്ടി.
എട്ടേക്കർ സമ്മിശ്ര കൃഷിയിടത്തിലെ പ്രധാന ഇടവിളയാണ് വെറ്റില. വാഴ, തെങ്ങ് കമുക്, പച്ചക്കറികൾ, കപ്പ, ചേന, ചേന്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, കറ്റാർവാഴ, കസ്തൂരി മഞ്ഞൾ തുടങ്ങി മറ്റുവിളകളും ഏറെ.
സമ്മിശ്ര കൃഷിയുടെ വരുമാന സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയാണ് രവീന്ദ്രൻ നായർ. 30 സെന്റിലാണ് വെറ്റിലക്കൊടി നട്ടിരിക്കുന്നത്. 4.8 ഏക്കറിൽ നെൽകൃഷിയും അര ഏക്കറിൽ അടക്കയും.
ഒരേക്കർ പുരയിടവും ഒന്നര ഏക്കർ പാടവുമാണ് സ്വന്തമായുള്ളത്. ബാക്കി പാട്ട ഭൂമിയാണ്. വർഷം 3000 രൂപയാണ് വെറ്റില കൃഷി ചെയ്യുന്ന ഭൂമിയുടെ പാട്ടം.
വെറ്റിലയും പയറും മികച്ച വരുമാനം നേടിത്തരുന്ന വിളകളാണെന്നു രവീന്ദ്രൻ നായർ. ഇടവിളയാണെങ്കിലും പ്രധാന കൃഷിയോളം തന്നെ വരുമാനം നേടിത്തരുന്ന വിളയാണു വെറ്റില.
സ്ഥിരവരുമാനം നൽകുന്ന ഉപജീവന മാർഗം. ഏറെ നാൾ വിളവെടുക്കാമെന്നതും തെങ്ങിൻതോപ്പിലും മറ്റും ആദായകരമായി നട്ടുവളർത്താമെന്നതുമാണു പ്രത്യേകത.
ന്ധനീർവാർച്ചയുള്ള മണ്ണും നനയ്ക്കാനുള്ള വെള്ളവും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കിൽ വെറ്റില കൃഷി നിരാശപ്പെടുത്തില്ലെന്ന് രവീന്ദ്രൻ നായർ. അടുത്തടുത്തുള്ള രണ്ട് കൃഷിയിടങ്ങളിലാണ് വെറ്റില വളർത്തുന്നത്.
ഒന്നിടവിട്ട ദിവസങ്ങളിൽ വിളവെടുക്കാം. ഇലകൾ പതിവായി നുള്ളുന്നതു പുതിയ ഇലകൾ മുളച്ചു വരാൻ സഹായകമാണ്.പരന്പരാഗത ചന്തകളായ പന്തളത്തും പറക്കോടുമാണ് വെറ്റില വില്പനയ്ക്ക് എത്തിക്കുന്നത്.
പന്തളത്ത് തിങ്കൾ, വ്യാഴം ദിവസങ്ങളിലും പറക്കോട് ഞായർ, ബുധൻ ദിവസങ്ങളിലും വൈകിട്ട് 6 മുതലാണ് വെറ്റ ചന്ത. പറക്കോട് ആണ് താരതമ്യേന വലിയ ചന്ത. വെറ്റില കൂടുതൽ ഉണ്ടെങ്കിൽ അവിടേക്ക് പോകും.
പന്തളം, പറക്കോട്, താമരക്കുളം, ഓമല്ലൂർ, തിരൂർ എന്നിവിടങ്ങളിലാണ് കേരളത്തിലെ പരന്പരാഗത വെറ്റ ചന്തകൾ. ചന്ത ദിവസത്തിനു തലേന്നു തന്നെ വെറ്റില പറിച്ചെടുത്ത് വെള്ളം തളിച്ചു വയ്ക്കും.
ഇത് അടുക്കി കെട്ടുകൾ ആക്കുക എന്നതു ശ്രമകരമായ ജോലിയാണ്. കുടുംബാംഗങ്ങളും കൂടും. 20 വെറ്റില ഒരു അടുക്ക്, 80 എണ്ണം ഒരു കെട്ട്. കെട്ടിന് 70-90 രൂപയാണ് ചന്തയിൽ ശരാശരി വില. 200 രൂപവരെ വില ഉയർന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
അതുപോലെ 30 രൂപയിലേക്ക് കൂപ്പുകുത്തിയിട്ടുമുണ്ട്. സീസണ് അനുസരിച്ചു വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും വെറ്റിലയ്ക്ക് എന്നും ഡിമാൻഡ് ഉണ്ട്. കർഷകന്റെ സ്ഥിരനിക്ഷേപമാണ് ഈ ഇടവിള - രവീന്ദ്രൻ നായർ വ്യക്തമാക്കി.
കാർഷിക പൈതൃകം
ഐടിഐ ഡിപ്ലോമക്കാരനായ രവീന്ദ്രൻ നായർ, ഗുജറാത്തിലെ സ്വകാര്യ കന്പനിയിൽ 17 വർഷം വെൽഡറായി ജോലി നോക്കിയ ശേഷം 1997 ലാണ് നാട്ടിൽ മടങ്ങിയെത്തിയത്.
കൃഷിയിൽ ഇദ്ദേഹത്തിന് പാരന്പര്യ വേരുകൾ ഉണ്ട്. അച്ഛൻ മികച്ച കർഷകനായിരുന്നു. വീട്ടിൽ പണ്ടുമുതലേ നെല്ല്, തെങ്ങ്, ചേന ചേന്പ്, കാച്ചിൽ തുടങ്ങി ഒട്ടുമിക്ക കാർഷിക വിളകളും ഉണ്ടായിരുന്നു.
ജൈവവളങ്ങളും മിതമായ തോതിൽ രാസവളവും ഉപയോഗിച്ചുള്ള കൃഷി രീതിയാണ് ഇദ്ദേഹത്തിന്റേത്. പശു ഉള്ളതിനാൽ ചാണകം സുലഭം. ബയോഗ്യാസ് ഉത്പാദിപ്പിച്ച ശേഷം വരുന്ന സ്ലറി വളമായി ഉപയോഗിക്കുന്നു.
കൃഷി രീതി
തണലുള്ളതും ജൈവാംശം കൂടുതലുള്ളതും വെള്ളം കെട്ടി നിൽക്കാത്തതുമായ ഏതു മണ്ണിലും വെറ്റില വളരും. (ഒരു സെന്റ് മുതൽ) ചെറുതുണ്ട് ഭൂമിയിൽ പോലും ഇതു കൃഷി ചെയ്യാം. നല്ല ആരോഗ്യമുള്ള കൊടിയുടെ തലപ്പാണ് നടീൽ വസ്തു.
മുറിച്ചെടുത്ത തലപ്പുകൾ 3-4 മുട്ടുകൾ വരത്തക്ക വിധം അര മീറ്റർ നീളമുള്ള കഷണങ്ങളാക്കുന്നു. തുടർന്ന്, കുമിൾ രോഗങ്ങൾ വരാതിരിക്കാൻ, 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ മുക്കിവയ്ക്കും.
മുക്കാൽ മീറ്റർ വീതിയിലും ആഴത്തിലും, നീളത്തിൽ പാത്തികൾ എടുത്ത് അതിലാണ് കൊടി നടുന്നത്. കുമ്മായം/ ഡോളമൈറ്റ് ഇട്ട് മണ്ണിന്റെ അമ്ലത നീക്കിയ ശേഷമാണ് നടീൽ. വെറ്റില കൃഷിക്ക് രണ്ട് സീസണുകൾ ഉണ്ട്.
മെയ്-ജൂണ്‍ മാസങ്ങളിലെ ഇടവക്കൊടിയും, ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിലെ തുലാക്കൊടിയും. വെറ്റില തണ്ടിന്റെ രണ്ടു മുട്ട് എങ്കിലും മണ്ണിനടിയിൽ പോകുന്ന വിധമാകണം നടീൽ.
20 സെന്റിമീറ്റർ അകലത്തിൽ, ഒരു സെന്റിൽ 100 -150 തലപ്പുകൾ നടാൻ കഴിയും. തണ്ടു നട്ടുകഴിഞ്ഞ് ചവർ അരിഞ്ഞ് ചുവട്ടിൽ പുതയായി ഇട്ടുകൊടുക്കുന്നതാണ് രവീന്ദ്രൻ നായരുടെ രീതി.
ശീമക്കൊന്നയുടെ ഇലയാണ് ഏറ്റവും നല്ല പച്ചില. മരുതിന്റെ ഇല കൊണ്ട് പുതയിടുന്നതും നന്ന്. പുതയിടുന്ന പച്ചിലകൾ പിന്നീട് അഴുകി വളമായി ചേരുകയും ചെയ്യും. നന ദിവസം രണ്ട് നേരം.10 ദിവസത്തിൽ ഒരിക്കൽ ചാണക തെളി ഒഴിക്കും.
മൂന്നാഴ്ച കൊണ്ട് വേരോടും. ഒരു മാസം കൊണ്ട് ആദ്യ ഇലകൾ വരും. വള്ളി പടരുന്നതിനനുസരിച്ച് പന്തൽ ഒരുക്കണം. ഈറയും മുളയുമൊക്കെയാണ് പന്തൽ കെട്ടാൻ ഉപയോഗിക്കുന്നത്. ദീർഘകാലം നിലനിൽക്കുന്നതിനായി ജിഐ/പിവിസി പൈപ്പുകൾ ഉപയോഗിക്കുന്നവരും ഉണ്ട്.
വളർന്നുവരുന്ന കൊടി വള്ളികൾ 15-20 സെന്റിമീറ്റർ അകലത്തിൽ, വാഴ നാരുകൊണ്ട്, താങ്ങുകാലുകളുമായി ബന്ധിപ്പിക്കുന്നു. വള്ളികൾ ചുവട്ടിൽ നിന്നു ഒന്നര മീറ്റർ ഉയരത്തിൽ എത്തുന്പോൾ, താങ്ങു തൂണുകളെ തമ്മിൽ ഈറ കൊണ്ടോ, കമുകിൻ അലകു കൊണ്ടോ (ഭൂമിക്ക് സമാന്തരമായി) ഇടക്കെട്ട് കെട്ടി ബന്ധിക്കുന്നു.
വളപ്രയോഗം
കടലപ്പിണ്ണാക്ക്(അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക്/മരോട്ടി പിണ്ണാക്ക്), ചാണകപ്പൊടി എന്നിവയാണ് പ്രധാന വളം. രാസവളം കഴിയുന്നത്ര കുറയ്ക്കും. പിണ്ണാക്ക് മികച്ച വളമാണെന്ന് ഇദ്ദേഹം പറയുന്നു. മരോട്ടി പിണ്ണാക്ക്/ വേപ്പിൻ പിണ്ണാക്ക് ഇട്ടാൽ, ഇതിന്റെ മണം കാരണം കീടങ്ങൾ അടുക്കുകയില്ല.
കൃഷിപാഠം
കാർഷിക വിളകൾക്ക് വില കുറയുന്പോൾ മനസു മടുത്ത് കൃഷി നിർത്തരുതെന്നാണ് രവീന്ദ്രൻ നായരുടെ അഭിപ്രായം. കൃഷി തുടർന്നുകൊണ്ടേയിരിക്കുക. വില കുറയുന്പോൾ അധികം പേരും കൃഷി നിർത്തുകയോ കുറയ്ക്കുകയോ ചെയ്യും.
തന്മൂലം മാർക്കറ്റിൽ ആ വിളയ്ക്ക് ദൗർലഭ്യം അനുഭവപ്പെടുന്പോൾ വില വീണ്ടും കയറും. ആ സമയത്ത് ഉത്പന്നങ്ങൾ നല്ല വിലയ്ക്ക് വിൽക്കാം. വത്സലകുമാരിയാണ് രവീന്ദ്രൻ നായരുടെ ഭാര്യ. മക്കൾ: അഞ്ജലി, ആദിത്യ.
ഫോണ്‍ : 9061231038.
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
Latest News
ത്രിപുരയിൽ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ
ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
കോൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം
മുംബൈ സിറ്റി ഫൈനലിൽ
Latest News
ത്രിപുരയിൽ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ
ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
കോൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം
മുംബൈ സിറ്റി ഫൈനലിൽ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top