സപര്യ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Thursday, February 15, 2024 10:05 AM IST
ബംഗളൂരു: അന്താരാഷ്‌ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വനിതകൾക്കായി നടത്തിയ മികച്ച നോവൽ, കഥാസമാഹാരം, കവിതാസമാഹാരം പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. 97 പേരുടെ പുസ്തകങ്ങളിൽ നിന്നുമാണ് വിജയികളെ തെരഞ്ഞെടുത്തത്.

സപര്യനോവൽ പുരസ്കാരം സജിത അഭിലാഷിന്‍റെ അഗ്നിശലഭങ്ങൾക്കു ലഭിച്ചു. പ്രത്യേക ജൂറി പുരസ്കാരം അംബുജം കടമ്പൂരിന്‍റെ ഉന്മാദിയുടെ എഴുത്തുമുറി, സിസിലി ജോസിന്‍റെ മായാവലയങ്ങൾക്കു ലഭിച്ചു.

സപര്യ ചെറുകഥ പുരസ്കാരം വൃന്ദ പാലാട്ടിന്‍റെ ചക്രവർത്തിനിമാർ യാചിക്കാറില്ല എന്ന കഥാസമാഹാരം കരസ്ഥമാക്കി. പ്രത്യേക ജൂറി പുരസ്കാരം സ്മിത ആദർശിന്‍റെ വസ്ജാനയ്ക്കും മായാദത്തിന്‍റെ മഞ്ഞുപാടത്തിലെ വില്ലോമരങ്ങൾക്കും ലഭിച്ചു.

സപര്യ കവിതാ പുരസ്കാരം ദിനശ്രീ സചിതന്‍റെ കടൽമുള്ള് എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. പ്രത്യേക ജൂറി പുരസ്കാരം ശ്രീകല സുഖാദിയയുടെ തനിയെ, രമ പിഷാരടിയുടെ ഗൂഢം എന്നിവയ്ക്കും ലഭിച്ചു.

കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും ജീവിതരേഖാപത്രവും ആയിരം രൂപയുടെ പുസ്തകങ്ങളുമാണ് പുരസ്കാരം അവാർഡ് ദാനം മാർച്ച് 16ന് ഉച്ചയ്ക്ക് ശേഷം ബംഗളൂരുവിൽ വച്ച് നടക്കുമെന്ന് സപര്യ കർണാടക പ്രസിഡന്‍റ് രവീന്ദ്രനാഥ്, സപര്യ കർണാടക ജനറൽ സെക്രട്ടറി ഡോ. കെ.കെ. പ്രേംരാജ് എന്നിവർ അറിയിച്ചു.