വിട്ടൊഴിയാതെ അശ്ലീല വീഡിയോ വിവാദം; 24 മണിക്കൂറിനുള്ളിൽ മാപ്പു പറയണമെന്ന്‌
വിട്ടൊഴിയാതെ അശ്ലീല വീഡിയോ വിവാദം; 24 മണിക്കൂറിനുള്ളിൽ   മാപ്പു പറയണമെന്ന്‌
Tuesday, April 23, 2024 2:36 AM IST
കോഴിക്കോട്: വടകര എൽഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് എതിര്‍ സ്ഥാനാര്‍ഥി ഷാഫി പറമ്പിൽ. കെ.കെ. ശൈലജ വാർത്താസമ്മേളനം ന‌ടത്തി തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. 24 മണിക്കൂറിനുള്ളിൽ ശൈലജ മാപ്പു പറയണമെന്നും മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്കു കടക്കുമെന്നും ഷാഫി അറിയിച്ചു.

താനും പാർട്ടി പ്രവർത്തകരും ചേർന്ന് എതിർ സ്ഥാനാർഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചുവെന്നാണ് കെ.കെ. ശൈലജ പറഞ്ഞത്. ഈ പ്രസ്താവന തനിക്കും കുടുംബത്തിനുമെതിരേയുള്ള സൈബർ അധിക്ഷേപങ്ങൾക്ക് വഴിവച്ചു.

തന്‍റെ പ്രായമായ അമ്മയെപ്പോലും സിപിഎം അണികൾ സൈബറിടങ്ങളിൽ ആക്രമിച്ചുവെന്നു നോട്ടീസിൽ ഷാഫി പറയുന്നു. അശ്ലീല വീഡിയോയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് ഏപ്രിൽ 20ന് നടത്തിയ വാർത്താസമ്മേളനത്തിൽ ശൈലജ പറഞ്ഞത് ശരിയല്ലെന്നും ഷാഫി വക്കീല്‍ നോട്ടീസില്‍ പറയുന്നു.


മോർഫ് ചെയ്ത ചിത്രങ്ങളടക്കമുള്ള അശ്ലീല വിഡിയോ കുടുംബ വാട്സ്ആപ് ഗ്രൂപ്പുകളിലടക്കം പ്രചരിക്കുന്നെന്നു ശൈലജ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇല്ലെന്നു പറയുന്നു. ഇത് തന്നെ മോശക്കാരനാക്കാനും തെരഞ്ഞെടുപ്പിൽ പൊതുജനത്തിന്‍റെ സഹതാപം പിടിച്ചുപറ്റാനു മാണെന്നും ഷാഫി ആരോപിച്ചു. കെ.കെ. ശൈലജയെ അപകീർത്തിപ്പെടുംവിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നാരുന്നു ഷാഫി പറമ്പിലിനെതിരേ ഉയർന്ന ആരോപണം. മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പോലീസില്‍ പരാതിയും നൽകിയിരുന്നു.

എന്നാൽ വീഡിയോയെക്കുറിച്ച് താൻ പറഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി ശൈലജ രംഗത്തെത്തി. ഇതിന് പിന്നാലെയാണു ഷാഫി പറമ്പിൽ നിയമനടപടികളിലേക്ക് കടക്കാൻ ഒരുങ്ങുന്നത്. തനിക്കെതിരേ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും മോർഫ് ചെയ്ത പോസ്റ്ററെന്നാണു പറഞ്ഞതെന്നും കെ.കെ. ശൈലജ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.