ബസ് തടഞ്ഞ സംഭവം; വാദപ്രതിവാദങ്ങളുമായി മേയറും കെഎസ്ആർടിസി ഡ്രൈവറും
ബസ് തടഞ്ഞ സംഭവം; വാദപ്രതിവാദങ്ങളുമായി മേയറും കെഎസ്ആർടിസി ഡ്രൈവറും
Tuesday, April 30, 2024 1:57 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ വാദപ്രതിവാദങ്ങളുമായി മേയറും കെഎസ്ആർടിസി ഡ്രൈവറും.

സ്ത്രീകൾക്ക് ഇറങ്ങിനടക്കാൻ വേണ്ടിയാണ് താൻ കെഎസ്ആർടിസി ഡ്രൈവർക്കെതിരേ പ്രതികരിച്ചതെന്നും ലഹരി ഉപയോഗിച്ചാണ് ഡ്രൈവർ വാഹനം ഓടിച്ചതെന്നും മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചു. എന്നാൽ മേയറും ഭത്താവും ജനപ്രതിനിധികൾ ആയതിനാൽ തന്നെ ബോധപൂർവം കരിവാരി തേയ്ക്കുകയാണെന്നു കെഎസ്ആർടിസി ഡ്രൈവർ യദു പ്രതികരിച്ചു.

കെഎസ്ആർടിസി ഡ്രൈവർ ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചെന്നും വളരെ മോശമായാണ് സംസാരിച്ചതെന്നുമാണ് മേയർ പറയുന്നത്. കാറിൽ സഞ്ചരിക്കുന്പോൾ ഇടതുവശത്ത് ഒരു കെഎസ്ആർടിസി ബസ് തട്ടാൻ വരുന്നതാണ് ആദ്യം കാണുന്നത്.

താനും തന്‍റെ സഹോദരന്‍റെ ഭാര്യയും പിന്നിലെ ഗ്ലാസിലേക്കു തിരിഞ്ഞു നോക്കിയപ്പോൾ കെഎസ്ആർടിസി ഡ്രൈവർ ലൈംഗികചുവയോടെ ആഗ്യം കാണിച്ചു. കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്തുനിന്ന് അത്തരമൊരു നടപടിയുണ്ടായപ്പോൾ വലിയ അസ്വസ്ഥതയുണ്ടായി. അതുകൊണ്ടാണ് നിയമപരമായി നേരിടാൻ തീരുമാനിച്ചത്.

വലതുവശത്തുകൂടി കെഎസ്ആർടിസി ബസ് കാറിനെ ഓവർടേക്ക് ചെയ്തു. ലഹരി പദാർഥം ഉപയോഗിച്ചശേഷം അതിന്‍റെ കവർ തങ്ങളുടെ വശത്തേക്ക് വലിച്ചെറിയുകയും ചെയ്തു. സാഫല്യം കോംപ്ലക്സിനു മുന്നിലെത്തി ഡ്രൈവറോട് സംസാരിച്ചപ്പോൾ വളരെ മോശമായാണ് അദ്ദേഹം പ്രതികരിച്ചത്. നിങ്ങൾ ആരായാലും എനിക്ക് പ്രശ്നമില്ലെന്നാണ് അപ്പോൾ പറഞ്ഞത്.

ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ മറ്റു പലതും പറഞ്ഞു. പിന്നീട് ഗതാഗതമന്ത്രി കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തെ അയച്ചപ്പോഴാണ് കെഎസ്ആർടിസി ഡ്രൈവർ മാന്യമായി സംസാരിക്കാൻ തുടങ്ങിയതെന്നും മേയർ പറയുന്നു.

ശനിയാഴ്ച രാത്രി പാളയത്ത് വച്ചായിരുന്നു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം.

പ്ലാമൂട് വച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. ആര്യ രാജേന്ദ്രന്‍റെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഡ്രൈവർ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടില്ല.

കെഎസ്ആർടിസി ഡ്രൈവറെ തൽക്കാലം ജോലിയിൽനിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടെന്ന നിർദേശം ഡ്രൈവർ യദുവിനു ലഭിച്ചിരുന്നു. എന്നാൽ, ഡ്രൈവർക്കെതിരേ ഉടൻ അച്ചടക്ക നടപടിയെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ഗതാഗത മന്ത്രി.

വിഷയത്തിൽ പോലീസിന്‍റെ റിപ്പോർട്ട് കിട്ടിയതിനു ശേഷം മാത്രമേ നടപടിയുണ്ടാകൂ. ഡ്രൈവറിൽനിന്നു വിശദമായ മൊഴിയെടുത്തശേഷമാകും തുടർ നടപടികൾ. വിഷയത്തിൽ ബസിലെ യാത്രക്കാരുടെ മൊഴികളും കെഎസ്ആർടിസി അധികൃതർ എടുത്തിട്ടുണ്ട്.

സംഭവം വിവാദമായതോടെ മേയറെയും കെഎസ്ആർടിസി ഡ്രൈവറെയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായ പ്രകടനങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഡ്രൈവർക്കെതിരേ മുൻപും കേസുകൾ

തിരുവനന്തപുരം: അപകടകരമായി വാഹനം ഓടിച്ചതിനു കെഎസ്ആർടിസി ഡ്രൈവർക്കെതിരേ മുൻപ് കേസെടുത്തിട്ടുണ്ടെന്നു പോലീസ്.

സ്വകാര്യ ബസ് ഡ്രൈവറായിരുന്ന സമയത്ത് യദു മുന്പും അശ്രദ്ധമായി വണ്ടിയോടിച്ച് അപകടമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 2022 ൽ യദു ഓടിച്ച സ്വകാര്യ ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ച് ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് തന്പാനൂർ പോലീസ് യദുവിനെതിരേ കേസെടുത്തിരുന്നു. 2017 ൽ അപകടകരമായ രീതിയിൽ വാഹനംഓടിച്ചതിന് യദുവിനെതിരേ പേരൂർക്കട പോലീസും കേസെടുത്തിട്ടുണ്ട്.

മേയർ ബസ് തടഞ്ഞത് കാർ കുറുകേയിട്ട്

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള നടുറോഡിലെ തർക്കത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ വാദം പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മേയർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനു കുറുകേ ഇട്ടിരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബസ് തടഞ്ഞില്ലെന്നായിരുന്നു ആര്യ രാജേന്ദ്രൻ ആദ്യം വാദിച്ചത്.

ബസിനു കുറുകേ മേയറും സംഘവും കാറിട്ട് ട്രിപ്പ് മുടക്കിയെന്നായിരുന്നു ഡ്രൈവർ യദുവിന്‍റെ പരാതി. തുടക്കം മുതൽ മേയർ ഇത് നിഷേധിച്ചിരുന്നു. എന്നാൽ മേയറുടെ വാദം പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പാളയം സാഫല്യം കോപ്ലക്സിനു മുന്നിൽ ട്രാഫിക് സിഗ്നലിൽ മേയർ സഞ്ചരിച്ച കാർ ബസിനു കുറുകേ ഇട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ശനി രാത്രി നടന്ന തർക്കത്തിൽ ഡ്രൈവറുടെ പരാതി പൂർണമായും തള്ളി കന്‍റോണ്‍മെന്‍റ് പോലീസ് മേയർക്കൊപ്പമായിരുന്നു.

മേയറുടെ പരാതിക്ക് കൗണ്ടർ പരാതിയാണ് ഡ്രൈവറുടേതെന്നാണ് പോലീസ് വാദം. വാഹനം കുറുകേ ഇട്ടിട്ടില്ലെന്നു വിശദീകരിച്ച പോലീസും സിസിടിവി ദൃശ്യങ്ങൾ വന്നതോടെ വെട്ടിലായി. ഡ്രൈവറുടെ പരാതിയിൽ ഇനിയും മേയർക്കും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരേ പോലീസ് കേസെടുത്തിട്ടില്ല.

ഡ്രൈവറെ ജോലിക്കു നിയോഗിക്കേണ്ടതില്ലെന്ന്

മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിൽ തർക്കിച്ച കെഎസ്ആർടിസി സെൻട്രൽ ബദലി(താത്കാലിക) ഡ്രൈവർ യദുവിനെ ജോലിക്കു നിയോഗിക്കേണ്ടതില്ലെന്നു കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് സെൻട്രൽ ആർടിഒക്ക് നിർദേശം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.