പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുകളുടെ വിചാരണയ്ക്ക് ആലപ്പുഴയിൽ പ്രത്യേക കോടതി
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുകളുടെ   വിചാരണയ്ക്ക് ആലപ്പുഴയിൽ പ്രത്യേക കോടതി
Thursday, May 16, 2024 12:37 AM IST
തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസുകളുടെ വിചാരണയ്ക്കായി ആലപ്പുഴയിൽ പ്രത്യേക കോടതി സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള കോടതിയാണ് ആലപ്പുഴ ഡിസ്ട്രിക്ട് സെന്‍ററിൽ സ്ഥാപിക്കുക. ഒൻപത് അവശ്യ തസ്തികകളും ഇതിനായി സൃഷ്ടിക്കും.

കേസിന്‍റെ വിചാരണ വേഗത്തിലാക്കാനാണ് പ്രത്യേക കോടതി സ്ഥാപിക്കുന്നത്. 2019ലെ ബാനിംഗ് ഓഫ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്‌ട് സെക‌്ഷൻ പ്രകാരമാണ് കോടതി സ്ഥാപിക്കുന്നത്.അനധികൃത നിക്ഷേപം സ്വീകരിക്കൽ നിയമം സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ആ നിയമം ചുമത്തി കേസെടുക്കുന്നത്.

30,000 പേരിൽനിന്നായി പോപ്പുലർ ഫിനാൻസ് 2,000 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് ഏഴു വർഷം വരെ തടവുശിക്ഷ ഉറപ്പാക്കാനാകും. തട്ടിപ്പു നടത്തിയതിന്‍റെ ഇരട്ടി തുക പിഴയായും ഈടാക്കാനാകും. സിബിഐയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിച്ചിരുന്നു.

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ബഡ്സ് ആക്‌ട്പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതുവഴി പോപ്പുലർ ഫിനാൻസിന്‍റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനും അവ വിറ്റഴിച്ച് നിക്ഷേപകർക്ക് പണം തിരികെ നൽകാനും സർക്കാരിന് അധികാരമായി. ഇക്കാര്യം ആവശ്യപ്പെട്ട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ബഡ്സ് ആക്‌ടിന് ചട്ടങ്ങൾ രൂപീകരിച്ചത്.

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പോപ്പുലർ ഗ്രൂപ്പിന്‍റെ കെട്ടിടങ്ങളും ഭൂമിയും 10 ആഡംബര കാറുകളും അടക്കം 31 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.