ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കും: മല്ലികാർജുൻ ഖാർഗെ
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ  പൗരത്വ നിയമ ഭേദഗതി റദ്ദാക്കും: 
മല്ലികാർജുൻ ഖാർഗെ
Wednesday, April 24, 2024 1:22 AM IST
സുൽത്താൻ ബത്തേരി: ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്നും പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള നിയമങ്ങൾ റദ്ദാക്കുമെന്നും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സുൽത്താൻ ബത്തേരിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ ജനാധിപത്യത്തെ നശിപ്പിച്ചത് മോദിയാണ്. മതേതരത്വത്തെ, വിദ്യാഭ്യാസ സന്പ്രദായത്തെ എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും അദ്ദേഹം നല്ല ദിനങ്ങൾ വരുമെന്നാണു പറയുന്നത്.

ലോകം മുഴുവൻ സഞ്ചരിക്കുന്ന മോദിക്ക് മണിപ്പുരിൽ വീടുകൾ കത്തിയെരിഞ്ഞപ്പോഴും, സഹോദരിമാർ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും അവിടെ പോകാനുള്ള ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ രാഹുൽഗാന്ധി അവിടെപ്പോയി ആ ജനവിഭാഗങ്ങൾക്കൊപ്പം നിന്നു.

മോദിയും അമിത്ഷായും നുണയൻമാരാണെന്നും ഖാർഗെ പറഞ്ഞു. “ഈ രാജ്യത്തിന്‍റെ ചരിത്രത്തിലില്ലാത്ത വിധത്തിൽ തൊഴിലില്ലായ്മയും പണപ്പെരുപ്പവും വിലക്കയറ്റവുമാണുള്ളത്. അപ്പോഴും നിങ്ങൾക്കൊപ്പം, വികസനത്തിനൊപ്പം എന്നാണു പറയുന്നത്. ഒരു വർഷം രണ്ടു കോടി തൊഴിലവസരം നൽകുമെന്ന ഗാരന്‍റി എവിടെയാണ് നടപ്പിലായതെന്നും ഖാർഗെ ചോദിച്ചു. കർഷകന്‍റെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞു. എന്നാൽ ആ ഗാരന്‍റിയും പാലിക്കപ്പെട്ടില്ല. മോദി പറയുന്നത് കോണ്‍ഗ്രസ് പ്രകടനപത്രിക മുസ്ലിംലീഗിന്‍റെ പ്രകടനപത്രികയാണെന്നാണ്.


രാജ്യത്ത് ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് എല്ലാം നൽകുമെന്ന് പറഞ്ഞ് വർഗീയത പരത്താൻ ശ്രമിക്കുന്പോൾ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം മുന്നിൽ കണ്ടുള്ള പ്രകടനപത്രികയാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.

മോദി എല്ലാക്കാലത്തും കോണ്‍ഗ്രസിനെയും നെഹ്റു കുടുംബത്തെയും വിമർശിക്കുകയാണ്. മൂന്നര പതിറ്റാണ്ടിനിടെ ഒരു അധികാരസ്ഥാനത്തും ആ കുടുംബത്തിലെ ആരും വന്നിട്ടില്ല. എന്നിട്ടും വിമർശിക്കുന്നത് രാഹുൽ ഗാന്ധിയെ ഭയന്നിട്ടാണ്. സോണിയ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും മോദിക്കു ഭയമാണ്.

ജനാധിപത്യത്തിൽ, മതേതരത്വത്തിൽ, ഭരണഘടനയിൽ വിശ്വസിക്കുന്ന ജനങ്ങളെയെല്ലാം മോദി പേടിക്കുന്നു. അന്പത്തിനാലിഞ്ച് നെഞ്ചളവുണ്ടെന്നും, സ്വയം സിംഹമാണെന്ന് അവകാശപ്പെടുന്പോഴും മോദി ശരിക്കൊരു ഭീരുവാണ്- ഖാർഗെ പരിഹസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.