തൃശൂർ കമ്മീഷണറെ മാറ്റിയില്ല; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ തീരുമാനം അന്തിമമാകും
തൃശൂർ കമ്മീഷണറെ മാറ്റിയില്ല; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ തീരുമാനം അന്തിമമാകും
Wednesday, April 24, 2024 2:24 AM IST
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ടു തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിനെ മാറ്റാനുള്ള സർക്കാർ നിർദേശം നടപ്പായില്ല. തൃശൂർ കമ്മീഷണർ സ്ഥാനത്തുനിന്ന് അങ്കിതിനെ മാറ്റി, പകരം നിയമനം നടത്തണ്ടേവരുടെ പട്ടികയും സർക്കാർ തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറിയിരുന്നു. എന്നാൽ. ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി എല്ലാ നിർദേശവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറി.

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാകും ഇനി തീരുമാനം. വോട്ടെടുപ്പിനു രണ്ടു ദിവസം മാത്രം ശേഷിക്കേ, ജില്ലയിൽ സുരക്ഷയുടെ ഏകോപനം വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി പുതിയ ആളെ നിയമിക്കുന്നതിൽ കമ്മീഷന് ആശങ്കയുണ്ടെന്നാണു സൂചന. അതിനാലാണു തീരുമാനം വൈകുന്നത്.


വോട്ടെടുപ്പ് കഴിഞ്ഞ ശേഷം തൃശൂർ സിറ്റി പോലീസ് കമ്മീഷണറെ മാറ്റാനാണു സാധ്യതയെന്നും പറയപ്പെടുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കമ്മീഷന്‍റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ മാറ്റാനാവില്ല. എസ്പിമാരായ ജി. ജയ്ദേവ് (സായുധ ബറ്റാലിയൻ), എം.എൽ. സുനിൽ (ഇന്‍റലിജൻസ്), വി.യു. കുര്യാക്കോസ് (പോലീസ് ട്രെയിനിംഗ് കോളജ്), ആർ.വിശ്വനാഥ് (എഐജി-1, പോലീസ് ആസ്ഥാനം) എന്നിവരുടെ പേരുകളാണു കമ്മീഷന് സർക്കാർ കൈമാറിയത്.

ആനകൾക്കുള്ള പട്ടയും കുടമാറ്റത്തിന് എത്തിച്ച കുടയും പൂരനഗരിയിലേക്ക് കടത്താതെ അങ്കിത് അശോകൻ തടയുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്ന സാഹചര്യത്തിലാണു കമ്മീഷണറെ മാറ്റാൻ സർക്കാർ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.