ടെഹ്റാൻ: നയതന്ത്രത്തിലൂടെ ഇറാന്‍റെ ആണവപദ്ധതികൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്നതിനിടെ യുഎസ് പ്രസിഡന്‍റ് ട്രംപ് നടത്തിയ ആക്രമണം ഇറാനോടുള്ള വഞ്ചനയാണെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.

നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങളാണ് അമേരിക്ക നേരിടേണ്ടിവരുകയെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. യുഎൻ നിയമങ്ങൾ, അന്താരാഷ്‌ട്ര നിയമങ്ങൾ, ആണവ നിർവ്യാപന കരാർ എന്നിവ ലംഘിച്ചുകൊണ്ടാണ് അമേരിക്ക ഇറാനെ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.



സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ട്. എല്ലാവിധ മാർഗങ്ങളും ഇറാൻ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക നയത്തിയ നീതീകരിക്കാനാവാത്ത ആക്രമണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഉടൻ ചേരണമെന്ന് ഇറാന്‍റെ യുഎൻ അംബാസഡർ അമീർ സെയ്ദ് ഇറവാനി ആവശ്യപ്പെട്ടു.