ടെൽ അവീവ്: അമേരിക്കൻ ആക്രമണത്തിനു പിന്നാലെ ഇറേനിയൻ സേന ഇസ്രയേലിലേക്ക് മിസൈലുകൾ വർഷിച്ചു. രണ്ടു ഘട്ടങ്ങളായി 40ഓളം മിസൈലുകൾ പ്രയോഗിച്ചാണ് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇസ്രയേലിൽ 86 പേർക്കു പരിക്കേറ്റു. ഇതിൽ 77 പേരുടെ പരിക്കും നിസാരമാണ്.

രണ്ടായിരം കിലോമീറ്റർ ദൂരപരിധിയുള്ള ഖൈബർ എന്നും ഖുറംഷെഹ്ർ-4 എന്നും വിളിക്കപ്പെടുന്ന പുതിയ മിസൈലും ഇറാൻ ഇന്നലെ പ്രയോഗിച്ചു.


ടെൽ അവീവ്, നെസ് സയണ, ഹൈഫ, ബേർ യാക്കോവ് എന്നിവടങ്ങളിലായിരുന്നു ആക്രമണം. ഇസ്രയേലിന്‍റെ വാണിജ്യ തലസ്ഥാനമായ ടെൽ അവീവിൽ രണ്ടിടത്ത് മിസൈൽ പതിച്ചു. നഗരത്തിലെ ബഹുനില കെട്ടിടവും സമീപത്തുള്ള വീടുകളും നശിച്ചു. നെസ് സയണയിലും ജനവാസ കേന്ദ്രങ്ങൾ നശിച്ചു. ഹൈഫയിൽ കാര്യമായ നാശനഷ്ടമില്ല.