Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒറ്റ ശ്വാസകോശം.., പാട്ടിന്റെ ആകാശം
ഗന്ധർവനെന്നുകേട്ടാൽ നിമിഷാർധം
ഇടവേളയില്ലാതെ മനസിലേക്ക് ഈണങ്ങളൊഴുകിയെത്തും.., ഗാനഗന്ധർവന്റെ
മുഖം തെളിയും. എന്നാൽ ഭാരതീയ സംഗീതത്തിൽ ആദ്യമോർക്കേണ്ട മറ്റൊരു
ഗന്ധർവനുണ്ട്. കൗമാരത്തിലേ ഗന്ധർവനെന്ന വിളിപ്പേരു സ്വന്തമാക്കിയയാൾ-
പണ്ഡിറ്റ് കുമാർ ഗന്ധർവ. ജീവിതത്തിൽ സങ്കീർണതകളിലൂടെ കടന്നുപോയി
സംഗീതത്തെ ലളിതസുന്ദരമാക്കി സമ്മാനിച്ച അദ്ദേഹത്തിന്റെ ഓർമകൾക്ക് മുപ്പതാണ്ടു തികഞ്ഞു കഴിഞ്ഞ ബുധനാഴ്ച...
""നിങ്ങളിനി പാടരുത്. പാടാൻ ശ്രമിച്ചാൽ അതു നിങ്ങളുടെ മരണത്തിൽ കലാശിച്ചേക്കും. ഇവിടംവിട്ട് വരണ്ട കാലാവസ്ഥയുള്ള ഏതെങ്കിലും സ്ഥലത്തേക്കു പോകുക''- ഗന്ധർവനെന്നു പേരുകേൾപ്പിച്ച, ഇരുപതുകളിൽ മാത്രമെത്തിയ ഗായകനോട് ഡോക്ടർമാർ തീർത്തുപറഞ്ഞു. ക്ഷയരോഗം അന്ന് അത്ര മാരകമായിരുന്നു. അങ്ങനെ അയാൾ കർണാടകയിലെ ബെൽഗാമിലുള്ള സുലേഭവി ഗ്രാമത്തിൽനിന്ന് മധ്യപ്രദേശിലെ ദേവാസിലേക്കു പോയി.
കഠിനമായ രോഗത്തിന്റെയും നിശബ്ദതയുടെയും ആറു വർഷങ്ങൾ. പക്ഷികളുടെയും കാറ്റിന്റെയും തെരുവു ഗായകരുടെയും സംഗീതം കേട്ട് ഒരേ കിടപ്പ്. അത് അയാളിലെ സംഗീതത്തിന്റെ ഉറവകളെ സാന്പ്രദായികമായ തടകൾ പൊട്ടിച്ച് ഒഴുക്കി. ഒരുപക്ഷേ ആ രോഗമായിരുന്നിരിക്കണം കുമാർ ഗന്ധർവയെന്ന സംഗീതജ്ഞനെ ആരാലും ആദരിക്കുന്നവിധം വ്യത്യസ്തനാക്കിയത്.
പത്താം
വയസിൽ വേദിയിൽ
1924 ഏപ്രിൽ എട്ടിനു ജനിച്ച ശിവപുത്ര സിദ്ധരാമയ്യ കോംകളിമഠ് അഞ്ചാം വയസിൽതന്നെ സംഗീതത്തിലുള്ള തന്റെ പ്രതിഭയുടെ തിളക്കം കാട്ടിയിരുന്നു. പത്താം വയസിൽ വേദിയിൽ പാടി. തൊട്ടടുത്ത കൊല്ലം വിഖ്യാത ശാസ്ത്രീയ സംഗീതകാരനായ ബി.ആർ. ദേവ്ധറിനു കീഴിൽ പഠനമാരംഭിച്ചു. അക്കാലത്തുതന്നെ ഗന്ധർവകുമാരൻ എന്ന അർഥത്തിൽ കുമാർ ഗന്ധർവ എന്ന വിളിപ്പേരു കിട്ടി. ഇരുപതാം വയസുമുതൽ കുട്ടികളെ പഠിപ്പിക്കാനും തുടങ്ങി.
ആ പ്രതിഭാവിലാസം തുടരുന്നതിനിടെയാണ് ക്ഷയരോഗം കരിനിഴൽ വിരിച്ചത്. രക്ഷപ്പെടാൻ വിദൂര സാധ്യത മാത്രമെന്നായിരുന്നു ചികിത്സകരുടെ വിലയിരുത്തൽ. സ്ട്രെപ്റ്റോമൈസിൻ എന്ന മരുന്നിന്റെ കണ്ടുപിടിത്തം തന്നെയാവണം കുമാർ ഗന്ധർവയിലെ സംഗീതകാരനെ വീണ്ടെടുത്തത്. 1952ൽ മരുന്നു കണ്ടുപിടിച്ച് അധികം വൈകാതെതന്നെ ഗന്ധർവയ്ക്ക് നൽകിത്തുടങ്ങി. ഈ ചികിത്സയും ഭാര്യ ഭാനുമതിയുടെ പരിചരണവും രോഗം ഭേദമാക്കി. പതിയെ പാടാൻ തുടങ്ങി.
രോഗമേല്പിച്ച പോറലുകൾ
ക്ഷയരോഗം ഗന്ധർവയുടെ ശ്വാസകോശങ്ങളിലൊന്നിനെ തകർത്തുകളഞ്ഞു. രോഗം വീഴ്ത്തിയ പോറലുകൾ അദ്ദേഹത്തിന്റെ ശബ്ദത്തെയും ശൈലിയെയും ബാധിക്കുകയും ചെയ്തു. പിന്നീടത്രയും കേട്ടത് ഒറ്റ ശ്വാസകോശത്തിന്റെ പാട്ടായിരുന്നു. രോഗം ഭേദമായശേഷം 1953ൽ അദ്ദേഹം വീണ്ടും സംഗീതവേദിയിലെത്തി.
ഭക്തിഗാനങ്ങളും (നിർഗുണി ഭജൻസ്) നാടോടിസംഗീതവുമടക്കം രാഗവിസ്താരങ്ങളിൽ അദ്ദേഹം അനുപമമായ പരീക്ഷണങ്ങൾ നടത്തി. പാരന്പര്യത്തെ തള്ളിക്കളയാതെ, എന്നാൽ നിരന്തരം ചോദ്യംചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ സംഗീതധാര ഒഴുകിപ്പരന്നു., ആഴങ്ങളിലെ വേരുകൾ തൊട്ടു. രാഗങ്ങളുടെ സമ്മേളനങ്ങളാൽ പുതിയവ പിറവിയെടുത്തു.
ഗന്ധർവയുടെ ശൈലി പല കോണുകളിൽനിന്നുള്ള വിമർശനങ്ങൾക്കു വഴിവെട്ടി. വിളംബകാലത്തിലുള്ള ആലാപനമാണ് ഇഷ്ടക്കേടുകൾക്കു കാരണമായത്. സ്വന്തം ഗുരു ദേവ്ധർ പോലും ശരിയല്ലായ്മകളെന്നു ചൂണ്ടിക്കാട്ടി.
എന്നാൽ എല്ലാത്തരം വിമർശനങ്ങൾക്കും മുകളിൽ അദ്ദേഹത്തിന്റെ ഇതിഹാസസമാനമായ സംഗീതം പടർന്നു. കബീറിന്റെ സൃഷ്ടികൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേട്ടു ലയിച്ച തലമുറകൾ ഇന്നുമുണ്ട്. അദ്ദേഹം കൊണ്ടുവന്ന പുതുമകൾ പലർക്കും അത്രമാത്രം പ്രിയങ്കരവും വിപ്ലവാത്മകവുമായി. പാരന്പര്യത്തെ പുതുമകൾക്കായുള്ള അടിത്തറയായി അദ്ദേഹം കണ്ടു. കൗതുകകരമായ ഒരു വിലയിരുത്തലുണ്ട്- അദ്ദേഹം ശുദ്ധ ശാസ്ത്രീയ സംഗീതത്തെ പുതുവഴിയിലൂടെ ജനപ്രിയവും, നാടോടിസംഗീതത്തെ ശാസ്ത്രീയവുമാക്കി എന്ന്! അദ്ദേഹം സൃഷ്ടിച്ച സംഗീതാനുഭവത്തിന്റെ മഹത്വം ഇത്തരം തരംതിരിവുകൾക്ക് അതീതമാണെന്നുമാത്രം. സംഗീതത്തെ ഭക്തിയുമായി കൂട്ടിയിണക്കുന്നതിനോട് അദ്ദേഹം യോജിച്ചിരുന്നുമില്ല. സംഗീതത്തിൽ ശബ്ദത്തിനൊപ്പം മഹത്വം സാഹിത്യത്തിനും അർഥത്തിനും നൽകാൻ അദ്ദേഹം എക്കാലവും ശ്രദ്ധിച്ചു. ഒരു സംഗീതജ്ഞൻ എന്നതിനേക്കാൾ ഭാരതീയ സംസ്കാരത്തിന്റെ ഗിരിശൃംഗങ്ങളിലൊന്നായി പണ്ഡിറ്റ് കുമാർ ഗന്ധർവയെ വിലയിരുത്തുന്നവരുണ്ട്.
ജഗ് ദർശൻ കാ മേള
ജീവിതവും സംഗീതവുമായുള്ള ലയം കുമാർ ഗന്ധർവയുടെ പാട്ടുകളിൽ തെളിഞ്ഞുനിൽക്കുന്നു. ബാവുൽ ഗായകരെപ്പോലെ, നാടോടി സംഗീത പാരന്പര്യത്തിൽ ഉൗന്നിയുള്ള സഞ്ചാരം അതിനു സഹായമേകി. നിർഗുണ്‍ ഭജനുകൾ ലൗകികമായി ഒന്നിലും ബന്ധനങ്ങളിലാത്ത അവസ്ഥ വരച്ചുകൊണ്ടിരുന്നു. മനസിനോടു ചേരുന്നതാവണം ശബ്ദമെന്ന് അദ്ദേഹം പറഞ്ഞുവച്ചു, പാടിക്കേൾപ്പിക്കുകയും ചെയ്തു.
മുകുൾ ശിവ്പുത്ര, യശോവർധൻ എന്നിവരാണ് കുമാർ ഗന്ധർവയുടെ ആണ്മക്കൾ. ഇരുവരും സംഗീതജ്ഞരാണ്. രണ്ടാമത്തെ പുത്രന്റെ ജനനത്തോടെ ഭാര്യ ഭാനുമതി മരിച്ചു. പിന്നീട് ശിഷ്യയായ വസുന്ധര ശ്രിഖണ്ഡെയെ വിവാഹം കഴിച്ചു. മകൾ കലാപിനി കോംകളിമഠ് ഗായികയാണ്. 1990ൽ ഗന്ധർവയ്ക്ക് പത്മവിഭൂഷണ്‍ സമ്മാനിച്ചു. 1992 ജനുവരി 12ന് അറുപത്തേഴാം വയസിൽ ദിവാസിലെ വീട്ടിലായിരുന്നു അന്ത്യം.
കുമാർ ഗന്ധർവയുടെ വിഖ്യാതമായ അവധൂത ഭജൻ ഉഡ് ജായേഗാ ഹൻസ് അകേലാ യുട്യൂബിൽ കേട്ട് ഒരാൾ ഇങ്ങനെയെഴുതുന്നു:
ദിവസവും രാവിലെ സ്കൂളിൽ പോകാൻ ഒരുങ്ങുന്നതിനിടെ ഈ ഭജൻ റേഡിയോയിൽ കേൾക്കുമായിരുന്നു. അച്ഛൻ കൊളുത്തിവയ്ക്കുന്ന ചന്ദനത്തിരികളുടെയും അമ്മ അടുക്കളയിൽ ഒരുക്കുന്ന ഭക്ഷണത്തിന്റെയും സംയുക്തഗന്ധങ്ങൾക്കൊപ്പം പണ്ഡിത്ജിയുടെ ശബ്ദം വീടിനകത്ത് അലയടിക്കും. ആ കാലം ഓർക്കുന്നു. പണ്ഡിത്ജിയുടെ ശബ്ദം എക്കാലവും നിലനിൽക്കും.
അതെ, കാലത്തെ ജയിച്ച സംഗീതകാരൻ തന്നെയാണ് അദ്ദേഹം.
ഹരിപ്രസാദ്
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
Latest News
മക്കളെക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം
എസി ഓൺചെയ്ത് കാറിൽക്കിടന്നുറങ്ങിയ യുവാവ് മരിച്ചനിലയിൽ
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും
മലയാളി മോഡലിനെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ
മദ്യനയ അഴിമതിക്കേസ്; കേജരിവാളിനെയും ആംആദ്മിയെയും പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു
Latest News
മക്കളെക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം
എസി ഓൺചെയ്ത് കാറിൽക്കിടന്നുറങ്ങിയ യുവാവ് മരിച്ചനിലയിൽ
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും
മലയാളി മോഡലിനെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ
മദ്യനയ അഴിമതിക്കേസ്; കേജരിവാളിനെയും ആംആദ്മിയെയും പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top