Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അച്ഛനും മകളും ഒരുമിച്ചുപഠിക്കും വൈദ്യം
54കാരനായ അച്ഛനും 18 കാരി മകളും ഒരേ ബാച്ചിൽ പഠിച്ച് ഒരുമിച്ച് ഡോക്ടർമാരായി പുറത്തിറങ്ങുന്നത് അത്യപൂർവ സംഭവമായിരിക്കും
കാലങ്ങളായുള്ള ആഗ്രഹത്തിന് സാക്ഷാത്കാരം ലഭിച്ചതിന്റെ നിർവൃതിയിലാണ് ലഫ്.കേണൽ ആർ. മുരുഗയ്യൻ. ആ സാക്ഷാത്കാരത്തിൽ മകളും ഒപ്പമുണ്ടെന്നത് ഇരട്ടിസന്തോഷം. ബി.പി.സി.എൽ. കൊച്ചി റിഫൈനറിയിലെ ചീഫ് മാനേജറായ മുരുഗയ്യൻ മകൾ ആർ.എം.ശീതളിനൊപ്പം വൈകാതെ മെഡിക്കൽ പഠനം തുടങ്ങും. അതായത് അൻപത്തിനാലുകാരനായ അച്ഛനും പതിനെട്ടുകാരി മകളും ഒരേ ബാച്ചിൽ പഠിച്ച് ഒരുമിച്ച് ഡോക്ടർമാരായി പുറത്തിറങ്ങുന്നത് അത്യപൂർവ സംഭവമായിരിക്കും.
പ്രായപരിധിയില്ലാതെ ആർക്കും നീറ്റ് യോഗ്യതാ പരീക്ഷയെഴുതാമെന്ന സുപ്രീംകോടതിയുടെ ഇളവാണ് മുരുഗയ്യന് പിൻബലമായത്. ഡോക്ടറാകാൻ കൊതിച്ച് എൻജിനിയറായ തഞ്ചാവൂർ വടക്കുകോട്ടൈ ഗ്രാമത്തിലെ കെ.രാമൻ- ആർ. ആയികണ്ണ് ദന്പതികളുടെ മകൻ മുരുഗയ്യന്റെ ജീവിതമാണ് ഇതോടെ മാറിമറിയുന്നത്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഗ്രാമത്തിൽ നിന്ന് ആശുപത്രിയിലെത്താൻ 18 കിലോമീറ്റർ യാത്ര ചെയ്യേണ്ട ബുദ്ധിമുട്ടിലാണ് മുരുഗയ്യൻ വളർന്നത്. അന്നുമുതലുള്ള ആഗ്രഹമാണ് തനിക്കൊരു ഡോക്ടറാകണമെന്നത്.
1986-ൽ എൻട്രൻസ് പരീക്ഷ വിജയിച്ചെങ്കിലും എൻജിനീയറിംഗിനു പോകാനായിരുന്നു കുടുംബാംഗങ്ങളുടെ നിർബന്ധം. കോയന്പത്തൂർ പിഎസ്ജി കോളജ് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിംഗ് പാസായശേഷമാണ് ഭാരത് പെട്രോളിയം കന്പനി ലിമിറ്റഡിൽ ജോലിയിലെത്തിയത്.
ജോലിക്കാലത്തും മുരുഗയ്യൻ പഠനം തുടരുകയായിരുന്നു. എറണാകുളം ലോ കോളജിൽനിന്ന് നിയമ ബിരുദവും അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽഎമ്മും മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും പാസായി. ബിരുദത്തിലും മാനേജ്മെന്റിലും യുജിസി നെറ്റ് പരീക്ഷയും പാസായി. അങ്ങനെയിരിക്കെയാണ് 2018-ൽ ഒരു പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടത്.
നീറ്റ് എഴുതുന്നതിനുള്ള പ്രായപരിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏതാനും വിദ്യാർഥികൾ ഡൽഹി ഹൈക്കോടതിയിൽ ഹർജി കൊടുത്തുവെന്നതായിരുന്നു വാർത്ത. ഇതേത്തുടർന്ന് നീറ്റിന് പ്രായപരിധി വേണ്ടെന്ന ഉത്തരവുണ്ടായി. ഇത് മുരുഗയ്യനിലെ ഡോക്ടർ എന്ന മോഹത്തെ ഉണർത്തിയതിനെത്തുടർന്ന് 2018-ലെ നീറ്റ് പരീക്ഷ എഴുതി. ഫലം വന്നപ്പോൾ ഇദ്ദേഹത്തിന്റെ ഫലം മാത്രം പ്രസിദ്ധീകരിച്ചില്ല. അന്വേഷിച്ചപ്പോൾ പ്രായപരിധി ഇളവ് വേണ്ടെന്ന് ഡൽഹി ഹൈക്കോടതിയുടെ അന്തിമവിധി ഉണ്ടായെന്നും കേസ് നിലനിൽക്കുന്നില്ലെന്നും അറിഞ്ഞു. വിവരാവകാശ നിയമപ്രകാരം പല അപേക്ഷകളും സമർപ്പിച്ചെങ്കിലും മുരുഗയ്യന്റെ ഫലപ്രഖ്യാപനമുണ്ടായില്ല.
അന്പലമുകൾ കൊച്ചിൻ റിഫൈനറി സ്കൂളിലെ വിദ്യാർഥിനിയായിരുന്ന മകൾ ശീതളിനും ഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹം. എൻജിനീയറിംഗിനും നിയമത്തിനുമൊക്കെ എൻട്രൻസ് പാസായെങ്കിലും വൈദ്യശാസ്ത്ര പഠനത്തിൽ ശീതൾ ഉറച്ചു നിന്നു. 2020-ൽ മകളുടെ നീറ്റ് അപേക്ഷ ഫോറം പരിശോധിച്ചപ്പോഴാണ് പരീക്ഷ എഴുതാൻ പ്രായപരിധിയില്ലെന്ന വിധി മുരുഗയ്യന്റെ ശ്രദ്ധയിൽ പെടുന്നത്.
താനും പരീക്ഷയെഴുതാൻ പോകുന്നുവെന്ന കാര്യം മകൾ ശീതളിനോടും ഭാര്യ മാലതിയോടും പറഞ്ഞു. അച്ഛൻ തമാശ പറയുകയാണോയെന്നായിരുന്നു ശീതളിന്റെ ചോദ്യം. പരീക്ഷയെഴുതാൻ അടുത്ത നന്പറുകൾ കിട്ടുന്നതിന് അച്ഛനും മകളും പുലർച്ചെ രണ്ടു മണിക്ക് രണ്ട് ലാപ്ടോപ്പുകളിലായി അപേക്ഷ പൂരിപ്പിച്ചയച്ചു. 2021 സെപ്റ്റബർ 12 നായിരുന്നു നീറ്റ് പരീക്ഷ .
മുരുഗയ്യന് എരൂർ ശ്രീ നാരായണ ഗുരുകുല വിദ്യാലയത്തിലും മകൾക്ക് കോതമംഗലം ശോഭന പബ്ലിക് സ്കൂളിലുമായിരുന്നു പരീക്ഷാ കേന്ദ്രം. പരീക്ഷാർഥികൾക്കൊപ്പം മുരുഗയ്യൻ നിരയിൽ നിൽക്കുന്പോൾ സ്കൂളിൽ നിന്ന് അനൗണ്‍സ്മെന്റ് വന്നു രക്ഷിതാക്കൾ പുറത്തുപോകണമെന്ന്. തുടർന്നും മുരുഗയ്യൻ നിരയിൽത്തന്നെ നിൽക്കുന്നതു കണ്ട് പരീക്ഷാചുമതലക്കാരെത്തി അവിടെ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടു. ഹാൾ ടിക്കറ്റ് കാണിച്ച് താൻ പരീക്ഷാർഥിയാണെന്ന് മുരുഗയ്യൻ അറിയിച്ചപ്പോൾ പലർക്കും കൗതുകം.
നീറ്റ് പരീക്ഷ ഫലം വന്നപ്പോൾ ഇരുവരും പാസായി. തുടർന്ന് അലോട്ട്മെന്റിനുള്ള വിവരങ്ങൾ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തപ്പോഴും മുരുഗയ്യന് തടസങ്ങൾ നേരിട്ടു. ജനന തീയതിയും പ്ലസ് വണ്‍ മാർക്ക് ലിസ്റ്റും അപ് ലോഡ് ചെയ്യാനാകാതെ വന്നതോടെ ഇതു രണ്ടും ഓപ്ഷണൽ ആക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കൗണ്‍സലിംഗ് കമ്മിറ്റിക്ക് കത്തയച്ചു.
അവരിത് പരിഗണിച്ചതോടെ മുരുഗയ്യനും ശീതളും അലോട്ട്മെന്റിനായി കാത്തിരുന്നു. ഫെബ്രുവരി മൂന്നിനായിരുന്നു ആദ്യ അലോട്ട്മെന്റ് വന്നത്. മുരുഗയ്യന് ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളജിലും മകൾ ശീതളിന് പോണ്ടിച്ചേരി വിനായക മിഷൻ മെഡിക്കൽ കോളജിലും പ്രവേശനം ലഭിച്ചു.
അടുത്ത അലോട്ട്മെന്റിൽ ഒരേ കോളജിൽ പ്രവേശനം ലഭിക്കുമെന്ന കാത്തിരിപ്പിലാണ് അച്ഛനും മകളും. ബിപിസിഎല്ലിൽ നിന്ന് ലീവെടുത്താണ് മുരുഗയ്യൻ മെഡിക്കൽ പഠനത്തിനു ചേരുന്നത്. മെഡിക്കൽ പഠനശേഷം വടക്കുകോട്ടൈയിലെ ഗ്രാമീണർക്കായി സേവനം ചെയ്യണമെന്ന് ആഗ്രഹത്തിലാണ് മുരുഗയ്യൻ.
മുരുഗയ്യൻ ജോലി കഴിഞ്ഞു വീട്ടിലെത്തുന്പോൾ മകളോട് ഉറക്കെ പാഠങ്ങൾ വായിക്കാൻ പറയുമായിരുന്നു. മകൾ വായിക്കുന്നത് കേട്ടാണ് അച്ഛൻ പ്രധാനമായും പഠിച്ചിരുന്നത്. ശീതൾ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ തേവര സെന്ററിലായിരുന്നു എൻസിനായി പരിശീലനം നേടിയിരുന്നത്. ഇതിനായി ധാരാളം പുസ്തകങ്ങളും വരുത്തിയിരുന്നതും പഠനത്തിന് സഹായകമായി. പാഠ്യഭാഗങ്ങൾ വായിക്കാനുള്ള സോഫ്റ്റ് വെയറുകൾ മൊബൈൽഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്നു. ഒഴിവു സമയങ്ങളിൽ അതും കേൾക്കുമായിരുന്നു. എൻജിനീയറിംഗ് ബിരുദമുള്ളതിനാലും കെമിസ്ട്രിയിൽ മുന്‍പ് പഠിച്ചവ കൊച്ചിൻ റിഫൈനറിയിൽ ചെയ്യുന്നതിനാലും വിഷയം എളുപ്പത്തിൽ മനസിലാക്കാനായി. പരീക്ഷയുടെ അവസാന ദിവസങ്ങളിൽ പഴയ ചോദ്യപേപ്പറുകളും പരിശീലിച്ചു.
റിഫൈനറി അടിയന്തര സാഹചര്യങ്ങളിൽ ഏറ്റെടുക്കാനും പ്രവർത്തിപ്പിക്കാനും രൂപീകരിച്ച 801 എൻജിനീയറിംഗ് റെജിമെന്റ് ആർ ആൻഡ് പി (ടിഎ ആഗ്ര ഫോർട്ട്) അംഗമാണ് ലഫ്.കേണൽ മുരുഗയ്യൻ. 2000-ലാണ് ഇതിൽ ലഫ്നന്റ് ആയത്. പ്രമോഷൻ ലഭിച്ചതോടെ ലഫ്.കേണൽ ആയി.
റസ്ക്യു അൻഡ് റിലീഫ് ഓപ്പറേഷൻ ടീമിൽ അംഗമായിരുന്ന ലഫ്.കേണൽ മുരുഗയ്യൻ ഭുജ് ഭൂകന്പത്തിലും ഗോധ്ര കലാപത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുന്നിലുണ്ടായിരുന്നു. 2012-ൽ ഡൽഹിയിൽ നടന്ന ആർമി ഡേ പരേഡിൽ പങ്കെടുത്ത് രാഷ്ട്രപതി പ്രണബ് മുഖർജിയെ അദ്ദേഹത്തിന്റെ വസതിയിൽ കാണാനും അവസരം ലഭിച്ചിരുന്നു.
തഞ്ചാവൂർ സ്വദേശിയായ മുരുഗയ്യൻ 31 വർഷമായി കേരളത്തിലുണ്ട്. 21 വർഷമായി തൃപ്പൂണിത്തുറ തെക്കുംഭാഗം മാലതി നിലയത്തിലാണ് താമസം. മുരുഗയ്യന്റെയും മകളുടെയും പഠനത്തിന് പൂർണപിന്തുണയുമായി ഭാര്യ മാലതി കൂടെയുണ്ട്.വരിക്കോലി കെമിസ്റ്റ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് റിസർച്ചിൽ അധ്യാപികയാണ് മാലതി.
സീമ മോഹൻലാൽ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
Latest News
മോദിയുടെ ഗാരണ്ടിക്ക് ബദലുമായി എഎപി; പത്ത് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് കേജരിവാള്‍
കരമന അഖില്‍ വധക്കേസ്; മുഖ്യപ്രതിയായ വിനീത് രാജും പിടിയില്‍; ഒരാൾ ഒളിവിൽ
എസ്. രാമചന്ദ്രൻപിള്ളയുടെ മകനും മാധ്യമപ്രവർത്തകനുമായ ബിപിൻ ചന്ദ്രൻ അന്തരിച്ചു
വനിതകളെ അധിക്ഷേപിക്കരുത്, ഹരിഹരന്റെ തെറ്റിന് ന്യായീകരണമില്ല: ഷാഫി പറമ്പില്‍
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന് മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം
Latest News
മോദിയുടെ ഗാരണ്ടിക്ക് ബദലുമായി എഎപി; പത്ത് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് കേജരിവാള്‍
കരമന അഖില്‍ വധക്കേസ്; മുഖ്യപ്രതിയായ വിനീത് രാജും പിടിയില്‍; ഒരാൾ ഒളിവിൽ
എസ്. രാമചന്ദ്രൻപിള്ളയുടെ മകനും മാധ്യമപ്രവർത്തകനുമായ ബിപിൻ ചന്ദ്രൻ അന്തരിച്ചു
വനിതകളെ അധിക്ഷേപിക്കരുത്, ഹരിഹരന്റെ തെറ്റിന് ന്യായീകരണമില്ല: ഷാഫി പറമ്പില്‍
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന് മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top