Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മനസുകളിൽ പീലിക്കുട നിവർത്തിയ പാട്ടുകാരി
എസ്.പി. ശൈലജയെന്ന ഗായികയെ മലയാളത്തിനു വലിയ പരിചയം കാണില്ലായിരിക്കും. എന്നാൽ അവർ ശബ്ദം നൽകിയ പാട്ടുകൾ ഹിറ്റുകളായി ഇവിടെയുണ്ട്. പ്രിയങ്കരനായ എസ്.പി.ബിയുടെ സഹോദരിയായ ശൈലജയ്ക്ക് കഴിഞ്ഞ ഞായറാഴ്ച അറുപതു തികഞ്ഞു...
മൂന്നു പാട്ടുകൾ ഓർമിക്കാം:
ആലിപ്പഴം പെറുക്കാൻ (മൈ ഡിയർ കുട്ടിച്ചാത്തൻ-1984), പാടാം നമുക്കു പാടാം (യുവജനോത്സവം- 1986), കാക്കോത്തിയമ്മയ്ക്ക് തിരുഗുരുതി (കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ- 1988). ഈ പാട്ടുകളിൽ കേൾക്കുന്ന ഒരു ശബ്ദം എസ്.പി. ശൈലജയുടേതാണ്. അവർ പാടി ഹിറ്റുകളാക്കിയ പാട്ടുകളിൽ ഏതാനും ചിലതു മാത്രമാണിവ. ഗായികയും നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റും സംഗീത സംവിധായികയുമായ ശൈലജയ്ക്ക് കഴിഞ്ഞ ഞായറാഴ്ച അറുപതു വയസു തികഞ്ഞു. ബഹുമുഖ പ്രതിഭയെന്നു തീർത്തും വിശേഷിപ്പിക്കാവുന്ന ശൈലജയ്ക്ക് ഒരു അടയാളവാക്യംകൂടിയുണ്ട്- അനശ്വരനായ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഇളയ സഹോദരി!
നെല്ലൂരിന്റെ നന്മ
ആന്ധ്രയിലെ നെല്ലൂർ ജില്ലയിൽ ഹരികഥാകാരൻ എസ്.പി. സാംബമൂർത്തിയുടെയും ശകുന്തളമ്മയുടെയും എട്ടുമക്കളിൽ ഏറ്റവും ഇളയവളായി 1962 ഒക്ടോബർ ഒന്‍പതിനാണ് ശൈലജ ജനിച്ചത്. തെലുഗുവും കന്നഡയും തമിഴും മലയാളവും കടന്ന് ഹിന്ദിയിലും വെന്നിക്കൊടി പാറിച്ച മൂത്ത സഹോദരൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിഴലിൽ ഒതുങ്ങിപ്പോയില്ല എന്നതാണ് ശൈലജയുടെ വിജയം. വിവിധ ഭാഷകളിലായി ആറായിരത്തിലേറെ പാട്ടുകൾ പാടി തെന്നിന്ത്യയാകമാനം ശൈലജ സ്വന്തം സ്വരം കേൾപ്പിച്ചു. രാജ്യത്തെ ഏറ്റവും വൈവിധ്യമുള്ള ഗായികമാരിലൊരാൾ എന്ന പേരു സ്വന്തമാക്കുകയും ചെയ്തു.
മനസുകൾക്കു കുളിർമയേകുന്ന സ്വരമാണ് ശൈലജയുടേത്. പലപ്പോഴും അവരുടെ ഗാനങ്ങൾ ഹൃദയത്തിൽ അനന്തമായ സന്തോഷം നിറയ്ക്കും. കണ്ണുനീർ ഒഴുക്കും. യേശുദാസിനും ജയചന്ദ്രനും ഒപ്പമുള്ള തമിഴ് ഡ്യുയറ്റുകൾ സംഗീതപ്രേമികൾക്കു പ്രിയങ്കരമാണിന്നും.
അമ്മയുടെ മോഹം
പാട്ടിന്റെ ആദ്യപാഠങ്ങൾ ശൈലജയ്ക്കു പകർന്നത് അമ്മയാണ്. ആ ഓർമ ഇങ്ങനെ: അമ്മയിൽനിന്ന് ഞാൻ ഒരുപാടു പഠിച്ചു. എന്റെ എല്ലാ സഹോദരിമാരെയും അമ്മ സംഗീതം പഠിപ്പിച്ചിരുന്നു. പക്ഷേ ഞങ്ങൾ പെണ്‍കുട്ടികൾ സ്റ്റേജിൽ പാടുന്നത് അച്ഛന് ഇഷ്ടമല്ലായിരുന്നു. എന്നാൽ ഒരാളെങ്കിലും വേദിയിൽ പാടണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ആ ഭാഗ്യം കിട്ടിയത് എനിക്കാണ്. ചെറിയ പാട്ടുമത്സരങ്ങൾ നടക്കുന്നിടത്തെല്ലാം അമ്മ എന്നെ അയയ്ക്കുമായിരുന്നു. അച്ഛൻ ദേഷ്യപ്പെടുമെന്ന് അറിഞ്ഞിട്ടും അമ്മ ആ ധൈര്യം കാട്ടി. ആ മത്സരങ്ങളാണ് എന്റെ സ്റ്റേജ് ഭയം ഇല്ലാതാക്കിയത്.
പെണ്‍കുട്ടികൾക്ക് നിർബന്ധമായും വിദ്യാഭ്യാസം നൽകണമെന്നും സാന്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ അവർക്കു കഴിയണമെന്നും അക്കാലത്തുതന്നെ അമ്മ പറയാറുണ്ട്.
ജ്യേഷ്ഠൻ (എസ്പിബി) എനിക്ക് മറ്റൊരു അമ്മയായിരുന്നു. വളരെ കരുതലുള്ളയാൾ. അദ്ദേഹത്തിനടുത്തിരിക്കുന്പോൾ എനിക്ക് കുന്നോളം സുരക്ഷിതത്വം അനുഭവപ്പെടുമായിരുന്നു. വ്യക്തിപരമായും തൊഴിൽപരമായും അദ്ദേഹത്തിൽനിന്ന് ഒരുപാടു കാര്യങ്ങൾ പഠിച്ചു. പുതിയ കാര്യങ്ങളിൽ എപ്പോഴും കൗതുകം കാട്ടിയിരുന്നു അദ്ദേഹം. ഒഴിവുകിട്ടുന്പോഴെല്ലാം പുസ്തകങ്ങൾ വായിക്കും. ഞങ്ങൾ സഹോദരങ്ങൾക്കെല്ലാം ആ ശീലം കിട്ടി.
ജ്യേഷ്ഠൻ കാരണമാണ് ഞാൻ സിനിമയിൽ പാടിയത്. എത്ര വളർന്നാലും മറ്റാരോടുമുള്ള എന്റെ പെരുമാറ്റം, ടൈം മാനേജ്മെന്റ് ഇതെല്ലാം അദ്ദേഹത്തിന്േറതുപോലെയാകാനാണ് ഞാൻ പഠിച്ചത്- ശൈലജ ഓർമിക്കുന്നു.
പാട്ടിനു പുറമേ ചെറിയതോതിലുള്ള കഥ, കവിതയെഴുത്തും ശൈലജയുടെ ഇഷ്ടങ്ങളിലുണ്ട്.
മദറിന്റെ ആരാധിക
താൻപോലും അറിയാതെ വളർന്നതാണ് മദർ തെരേസയോടുള്ള സ്നേഹമെന്ന് ശൈലജ പറയുന്നു- നല്ല പ്രായത്തിൽ എല്ലാം ഉപേക്ഷിച്ച് സേവനത്തിന്റെ പാത തെരഞ്ഞെടുത്തതാണ് അവർ. ലോകം മുഴുവൻ അവരെ ദൈവതുല്യം ആരാധിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല. മദറിനെ ഓർക്കുന്പോഴെല്ലാം സമൂഹത്തിനുവേണ്ടി എന്തെങ്കിലും സേവനം ചെയ്യണമെന്ന് നമുക്കു തോന്നും.
ചിത്രയെക്കുറിച്ച് ശൈലജ
ഒരു ഗായകനോ ഗായികയോ എടുക്കുന്ന കഠിന പ്രയ്തനവും പരിശീലനവുമാണ് അവരെ മികവിലേക്ക് എത്തിക്കുന്നതെന്ന് ചിത്രയെ പരാമർശിച്ച് ഒരിക്കൽ ശൈലജ പറഞ്ഞു- അതിസുന്ദരവും ശുദ്ധവുമായ ശബ്ദമുള്ളപ്പോഴും ചിത്രയ്ക്ക് ആലാപനത്തിൽ മുന്‍പ് ഒരു മലയാളി സ്പർശമുണ്ടായിരുന്നു. എന്നാൽ ഏറ്റവും കഠിനമായി പരിശ്രമിച്ച് അവർ തെലുഗു ഭാഷ പഠിച്ചു. ഇപ്പോൾ അവർക്ക് ഏതു ഭാഷയും അതിസുന്ദരമായി വഴങ്ങും. ഒരിതിഹാസ ഗായികയാണ് ചിത്ര.
സാഗരസംഗമത്തിൽ
കമലഹാസന്റെ പ്രശസ്തമായ ചിത്രം സാഗരസംഗമത്തിൽ അഭിനേത്രിയായും ഗായികയായും ശൈലജയുണ്ട്. നർത്തകിയായ കഥാപാത്രത്തിനു ശൈലജ എന്നുതന്നെയാണ് പേര്. സഹോദരൻ എസ്.പി. ബാലസുബ്രഹ്മണ്യത്തോടൊപ്പം രണ്ടു ഗാനങ്ങൾ സാഗരസംഗമത്തിൽ ശൈലജ പാടി. നൃത്തത്തിനു പ്രാധാന്യം നൽകി കെ. വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം തെലുഗുവിൽ 1983ലാണ് പുറത്തിറങ്ങിയത്. തമിഴിലേക്കും മലയാളത്തിലേക്കും ഈ സൂപ്പർഹിറ്റ് ചിത്രം മൊഴിമാറ്റിയിരുന്നു. മലയാളത്തിലെ പേര് സാഗരസംഗമം എന്നുതന്നെയായിരുന്നു. തമിഴിൽ സലങ്കൈ ഒലിയെന്നും. കമലഹാസന്റെ നായകകഥാപാത്രം ബാലു വീൽ ചെയറിലിരുന്ന് ശൈലജയുടെ നൃത്തം കാണുന്ന രംഗത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
ശൈലജയുടെ ജന്മദിനത്തിൽ എസ്. ജാനകിയുടെ ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പിൽ ഇങ്ങനെ വായിക്കാം- എസ്പിബിയെപ്പോലൊരു അതികായന്റെ സഹോദരിയായിരിക്കെ ഒരു കലാകാരിക്ക് സ്വന്തമായൊരിടം സൃഷ്ടിക്കാനാവുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ പ്രിയങ്കരിയായ ഗായിക എസ്.പി. ശൈലജ സംഗീതലോകത്ത് അങ്ങനെയൊരു സ്ഥാനം നേടി.
എസ്. ജാനകിയുടെ എക്സ്പ്രസീവ് ആയ ആലാപനരീതിയോട് ശൈലജയ്ക്ക് ഏറെ ആരാധനയാണ്. ഇരുവരും ചേർന്നു വിവിധ ഭാഷകളിൽ പാടിയ യുഗ്മഗാനങ്ങൾ ഇന്നും ജനഹൃദയങ്ങളിലുണ്ട്.
അതിലൊന്നാണ് ആദ്യം കേട്ട ആലിപ്പഴം പെറുക്കാൻ.. പീലിക്കുട നിവർത്തി...
ഹരിപ്രസാദ്
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
Latest News
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
Latest News
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top