Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കലിമുള്ള ഹാജിയുടെ മാന്പഴ പ്രണയം
വിവിധ ദേശങ്ങളിൽനിന്ന് മാന്തോപ്പ് കാണാനെത്തുന്നവരെയെല്ലാം ഇദ്ദേഹം വീട്ടിലേക്ക് സ്വീകരിച്ചാനയിക്കും. മാവുകൃഷിയിൽ വിസ്മയം സൃഷ്ടിച്ചതിൽ പദ്മശ്രീ സമ്മാനിച്ചു രാജ്യം ആദരിച്ച വിഖ്യാത കർഷകനു മുന്നിലാണ് നാം എത്തിയിരിക്കുന്നത്. പേര് ഹാജി കലിമുള്ള ഖാൻ. മാംഗോ മാൻ ഓഫ് ഇന്ത്യ എന്നാണ് ഇദ്ദേഹത്തിന്റെ വിശേഷണം.
ദീപാവലി കഴിഞ്ഞാലുടൻ മഞ്ഞുകാലം വരാൻ കാത്തിരിക്കുകയാണ് ലഖ്നൗവിലെ റോഡുകൾ. കൊടുംചൂട് പിൻമാറുന്നതോടെ റോഡുകളിലെ പൊടിയടങ്ങും. ഒപ്പം മരങ്ങൾ പൂവിടും. വൈകാതെ ഫലം ചൂടും. ഉത്തർ പ്രദേശിലെ ലഖ്നൗവിൽനിന്ന് ഏറെ അകലെയല്ലാത്ത മലിഹാബാദിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു മാവിൻതോപ്പുണ്ട്. അടുത്തയാഴ്ചയോടെ തോട്ടത്തിൽ മാവുകൾ നിറയെ പൂവിട്ടുതുടങ്ങും. കണ്ണിമാങ്ങ മുതൽ മാന്പഴക്കാലം വരെ ഈ തോട്ടത്തിൽ സന്ദർശകരുടെ നിര മുറിയാറില്ല.
വീടിന്റെ ഗേറ്റിനു മുന്നിൽ സന്ദർശകരെ കാത്ത് മാവുകളെ ആഴത്തിൽ അറിയുന്ന വയോധികനായ ഒരു കർഷകൻ തൂവെള്ള കുർത്തയും പൈജാമയും അണിഞ്ഞു പുഞ്ചിരിതൂകി അതിഥികളെ കാത്തു നിൽക്കുന്നുണ്ടാകും. വിവിധ ദേശങ്ങളിൽനിന്ന് മാന്തോപ്പ് കാണാനെത്തുന്നവരെ ഇദ്ദേഹം വീട്ടിലേക്ക് സ്വീകരിച്ചാനയിക്കും. മാവുകൃഷിയിൽ വിസ്മയം സൃഷ്ടിച്ചതിന് പദ്മശ്രീ സമ്മാനിച്ച് രാജ്യം ആദരിച്ച വിഖ്യാത കർഷകനു മുന്നിലാണ് നാം എത്തിയിരിക്കുന്നത്. പേര് ഹാജി കലിമുള്ള ഖാൻ. മാംഗോ മാൻ ഓഫ് ഇന്ത്യ എന്നാണ് ഇദ്ദേഹത്തിന്റെ വിശേഷണം.
മാവുകളെക്കുറിച്ച് അറിയാനും മാന്തോപ്പ് കാണാനും മാന്പഴം വാങ്ങാനും വരുംമാസങ്ങളിൽ ഇവിടെ വലിയ തിരക്കുണ്ടാകും.
മാർച്ചിലോ ഏപ്രിലിലോ ഒക്കെയാണ് ചെല്ലുന്നതെങ്കിൽ കലിമുള്ള മധുരവും മണവുമുള്ള ഒരു സമ്മാനം കൈയിൽ നൽകിയാവും സന്ദർശകരെ സ്വീകരിക്കുക. അൽപം നിമിഷം മുൻപ് തന്റെ മാന്തോപ്പിൽനിന്നു പറിച്ചു കറ ഞെട്ടിൽ ഉണങ്ങിത്തുടങ്ങിയിട്ടില്ലാത്ത മാന്പഴമാവും സമ്മാനം. അതേറ്റു വാങ്ങുന്നവർ സമ്മാനത്തിന്റെ വലുപ്പവും തൂക്കവും കണ്ട് ആദ്യമൊന്ന് അന്പരന്നേക്കാം. ഒരു കിലോയിലേറെ തൂക്കമുള്ളതാവാം ആ മാന്പഴം.
മലയാളിയുടെ ഓർമകളിലെ മാന്പഴക്കാലങ്ങളിൽ രുചിപരിചയമുള്ള കോമാങ്ങയോ മൈലാപ്പൂവോ കിളിച്ചുണ്ടനോ ഒന്നുമായിരിക്കില്ല ഇത്. ഓറഞ്ചോ ചുവപ്പോ സ്വർണമോ നിറവും വശ്യമായ സുഗന്ധവുമുള്ള പൊണ്ണൻ മാന്പഴം സമ്മാനിച്ചശേഷം കലിമുള്ള ഖാൻ നിങ്ങൾ ഈ ഇനം മുൻപ് കണ്ടിട്ടുണ്ടോ, ഇതിന്റെ പേരറിയുമോ എന്നൊക്കെ ചോദിക്കും. ആദ്യമായാണ് ഇത്തരമൊരു ഇനം കാണുന്നതെന്ന് പറഞ്ഞാലുടൻ കലിമുള്ള പറയും. ഇതിന്റെ പേര് ഐശ്വര്യ റായി. അതല്ലെങ്കിൽ അനാർക്കലി. അതുമല്ലെങ്കിൽ സച്ചിൻ തെണ്ടുൽക്കർ....
കൈയിൽ കിട്ടിയ മാന്പഴത്തിലേക്ക് അറിയാതെ ഒന്നുകൂടി നോക്കി മണം ആസ്വദിച്ചശേഷം ആരും ചോദിച്ചുപോകും. ഐശ്വര്യ റായി, സച്ചിൻ തുടങ്ങിയ പേരുകളിലും മാങ്ങയോ? ഇതുതന്നെയാണ് ലോകമെന്പാടും പേരുകേട്ട ഈ മാംഗോമാന്റെ മാന്തോപ്പിലെ വിശേഷം.
തോട്ടത്തിലൂടെ നമ്മെ ആനയിക്കുന്പോൾ ഓരോ മാവിലേക്കും ഓരോ ഇനം മാങ്ങയിലേക്കും വിരൽചൂണ്ടി ഈ കർഷകൻ ഓരോ ചുവടിന്റെയും ശിഖരത്തിന്റെയും വിശേഷങ്ങൾ പറഞ്ഞുകേൾപ്പിക്കും. ഒരു മാവിലെ ഓരോ ശിഖരവും ഓരോ ഇനമായിരിക്കും. അതായത് ഒരു മരത്തിൽ പത്തും അതിലേറെ ഇനങ്ങൾ. വിവിധ ദേശങ്ങളിലെ മാവിനങ്ങൾ ഗ്രാഫ്റ്റ് ചെയ്തും ബഡ്ഡ് ചെയ്തുമൊക്കെ പുതിയ ഇനങ്ങളെ സൃഷ്ടിക്കുകയാണ് ഇദ്ദേഹം.
നരച്ച തൂവെള്ള താടിയിലേക്കും ചുളിവുവീണ മുഖത്തേക്കും ആകാംക്ഷയോടെ നോക്കിയിരിക്കുന്പോൾ കലിമുള്ള എന്തോ ഒരു വിശേഷകഥ പറയാനുള്ളതയാറെടുപ്പിലാണെന്നു തോന്നിയേക്കാം. ഈ പ്രായത്തിലും ഹാജിയുടെ കണ്ണുകളിൽ തിളങ്ങുന്നതും നാവിലൂടെ വരുന്നതും ഒരപൂർവ പ്രണയത്തിന്റെ കഥയായിരിക്കും. അതായത് താൻ നട്ടുവളർത്തി ഇനം പെരുകിച്ചെടുത്ത ഒരു മാവിനോടുള്ള പ്രണയവും അതിൽ വിരിഞ്ഞ വിവിധയിനം മാങ്ങയോടുള്ള കരുതലുമായിരിക്കും അതിന്റെ ഉള്ളടക്കം.
മാവുകളുടെ കാമുകൻ എന്ന് പലരും കലിമുള്ളയെ കളിയാക്കി പറയാറുണ്ട്. അത് ശരിവച്ചുകൊണ്ട് ഇദ്ദേഹം പറയും; ആഷിക്ക് ഭി മേം, മസ്ഹൂക്ക് ഭി മേം ( ഞാനാണ് പ്രണയിക്കുന്നത്, പ്രണയമേറ്റുവാങ്ങുന്നതും ഞാൻ തന്നെ).
1987ലാണ് കലിമുള്ള ഖാന്റെ മാവ്, മാന്പഴ പ്രണയം തുടങ്ങുന്നത്. 120 വർഷം പ്രായമായ മാവുമുത്തശ്ശിയായിരുന്നു ആ കാമുകി. 35 വർഷം ആ മാവുമായി ഉണ്ടായ അടുപ്പത്തിന്റെ ഫലമായി ഇതിൽ മുന്നൂറിലധികം മാവിനങ്ങളെ ചേർത്തുപിടിപ്പിച്ചു എന്നതാണ് മധുരഫലം. ഈ കൂറ്റൻ മാവിനെ കെട്ടിപ്പുണർന്ന് കലിമുള്ള പറഞ്ഞുതരും ഇതിൽ വിരിയുന്ന മുന്നൂറിനം മാങ്ങകളെപ്പറ്റി!
വർഷങ്ങൾക്കു മുൻപ് ജീവിതമാർഗം തേടി മലിഹാബാദിൽ വന്നതാണ് കലിമുള്ളഖാന്റെ മുതുമുത്തച്ഛൻ. പിന്നീട് ഖാൻ കുടുംബത്തിന്റെ തറവാടു സ്വത്തായി മാറിയ പച്ചവിരിച്ചു നിൽക്കുന്ന മാന്തോപ്പിനുള്ളിൽ അദ്ദേഹം ആദ്യത്തെ വീടൊരുക്കി. 1940 ൽ ഏഴാം ക്ലാസ് പരീക്ഷ തോറ്റ് ബാപ്പയുടെ ശാസനയിൽ നിന്നു രക്ഷപ്പെടാനാണ് ഝാൻസിയിൽ നിന്ന് കലിമുള്ള മുത്തച്ഛന്റെ വീട്ടിലെത്തിയത്. ഏതാനും മാസങ്ങൾക്കുശേഷം ബാപ്പയെ കച്ചവടത്തിൽ സഹായിക്കാൻ ഝാൻസിയിലേക്ക് മടങ്ങിയെങ്കിലും കലിമുള്ളയുടെ മനസ് മലിഹാബാദിലെ മാന്തോപ്പിലും അതിൽ വിരിയുന്ന മാന്പഴങ്ങളിലുംതന്നെയായിരുന്നു.
അങ്ങനെ പതിനേഴാം വയസിൽ മലിഹാബാദിലേക്ക് മടങ്ങിയെത്തി കലിമുള്ള ആ മാവിൻതോപ്പിൽ അന്നേവരെ തനിക്ക് പരിചിതമല്ലാത്ത ഗ്രാഫ്റ്റിംഗ് ആരംഭിച്ചു. അതെങ്ങനെയെന്നു ചോദിച്ചാൽ കൈകളുടെ ഒരു മാന്ത്രികവിദ്യ എന്നല്ലാതെ തനിക്കൊന്നും അറിയില്ലെന്നേ കലിമുള്ള ചിരിച്ചുകൊണ്ടു പറയൂ. ചെറുപ്പത്തിൽ മാവുകളുടെ ആത്മാവറിഞ്ഞു തുടങ്ങിയ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് തുടങ്ങിയ പരീക്ഷണങ്ങൾ തുടരുകയാണ്.
കാർഷികമേഖലയിലെ അപൂർവ നേട്ടങ്ങൾക്ക് 2008ൽ പദ്മശ്രീ സമ്മാനിച്ച് രാജ്യം ആദരിച്ചു. ഇപ്പോൾ 82 വയസുള്ള കലിമുള്ള ഖാന് ആദ്യം ഗ്രാഫ്റ്റ് ചെയ്ത മാവിൽ കായിട്ട മാന്പഴത്തിന് എന്ത് പേരാണ് നൽകിയതെന്ന് ഓർമയില്ല. ഒരേ മാവിൽ ഒരേ സമയം എട്ടും പത്തും വ്യത്യസ്ത ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്തിട്ടുണ്ട്. പിൽക്കാലത്തുണ്ടായ ഒരു കടുത്ത വേനലിൽ ആ വിശേഷ ഇനം കരിഞ്ഞുണങ്ങിപ്പോയി. ആ മാവ് നിന്ന സ്ഥലം ഇന്നും തോട്ടത്തിൽ ഒഴിച്ചിട്ടിരിക്കുകയാണ് ഈ കർഷകൻ.
മാവുകൃഷി ചെറുപ്പത്തില്‍തന്നെ ഹരമായി മാറിയ ഇദ്ദേഹം ആദ്യകാലങ്ങളിൽ തലച്ചുമടായി മാന്പഴം വിറ്റു നടന്നിട്ടുണ്ട്. കൂടാതെ കൂലിപ്പണിയും ചെയ്തിട്ടുണ്ട്. അങ്ങനെ കാലങ്ങളുടെ കഠിനാധ്വാനങ്ങൾക്കൊടുവിൽ 1987ലാണ് ഒരു സുഹൃത്തിന്റെ പക്കൽനിന്ന് ഇപ്പോഴുള്ള മാന്തോപ്പ് വിലയ്ക്കു വാങ്ങിയത്.
ഓരോ സീസണിലും വികസിപ്പിക്കുന്ന പുതിയ ഇനം മാന്പഴങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ വ്യക്തികളുടെ പേരാണ് ഇദ്ദേഹം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ നമോ എന്നൊരു ഇനമുണ്ട്. ഐശ്വര്യ റായിയുടെയും സച്ചിൻ തെണ്ടുൽക്കറിന്റെയും പേരുകളിലുള്ള മാന്പഴങ്ങൾ തോട്ടത്തിലെ മധുരക്കനികളിൽപ്പെടുന്നു. മുഗൾ ഡർബാറിലെ നർത്തകിയായിരുന്ന അനാർക്കലിയുടെ പേരിലും ഒരു മാന്പഴമുണ്ട്. ഏറ്റവും ഒടുവിൽ ഗ്രാഫ്റ്റ് ചെയ്തെടുത്ത മാങ്ങകൾക്ക് കോവിഡ് മുൻനിര പോരാളികളുടെ പേരുകളാണ് നൽകിയിരിക്കുന്നത്.
പണം ഉണ്ടാക്കുകയെന്നത് ഇദ്ദേഹത്തിന് ഒരിക്കലും ലക്ഷ്യമായിരുന്നില്ല. കേവലം ഒരു മാവിൻചുവട്ടിൽ നിന്നും ജീവിതത്തിൽ എത്രത്തോളം ഉയരങ്ങൾ താണ്ടാമെന്ന് കലിമുള്ള കാണിച്ചുതരുന്നു. 1999ൽ കലിമുള്ളയുടെ മാവ് പരീക്ഷണങ്ങൾ അന്നത്തെ രാഷ്്ട്രപതി കെ.ആർ. നാരായണന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ രാഷ്്ട്രപതി ഭവനിൽ നടാൻ മാവിൻ തൈകൾ അദ്ദേഹം ആവശ്യപ്പെട്ടു. 54 ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്ത് ആറു വർഷം വളർച്ചയെത്തിയ ഒരു മാവാണ് രാഷ്്ട്രപതിക്ക് സമ്മാനിക്കാൻ കലിമുള്ള തെരഞ്ഞെടുത്തത്. വേരോടെ ആ മരം ഡൽഹിയിലേക്ക് വേഗം എത്തിക്കുക എളുപ്പമായിരുന്നില്ല.
എന്നിട്ടും ഒരു വിധം ചുവടോടെ പിഴുതെടുത്ത് ദിവസവും വെള്ളമൊഴിച്ച് അതിന്റെ ജീവൻ പിടിച്ചു നിർത്തി. അമ്മയുടെ മടിയിൽ കിടന്ന് പാലുകുടിക്കുന്ന ഒരു കുഞ്ഞിനെ മയക്കം ഉണർത്താതെ കൈകളിലേക്ക് എടുക്കുന്നതുപോലെയാണ് ആ മാവിനെ മണ്ണിൽ നിന്ന് അടർത്തിയെടുത്തതെന്നാണ് കലിമുള്ള ഉദ്യമത്തെക്കുറിച്ചു പറഞ്ഞത്. അങ്ങനെ ആ മാവ് ജീവന്റെ തുടിപ്പ് നഷ്ടമാകാതെ തലസ്ഥാന നഗരത്തിലെ പ്രൗഢമായ രാഷ്്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ ഭാഗമായി.
ആദ്യം മണ്ണിന്റെ മനസറിയണം. പിന്നെ മരം നമ്മുടെ മനസും അറിയണം. മറ്റെങ്ങും കണ്ടെത്താൻ കഴിയാത്ത രുചിയും വലുപ്പവും മധുരവുമുള്ള മാന്പഴങ്ങൾ തന്റെ മാത്രം മാന്തോപ്പിൽ ഉണ്ടാകുന്നതിന്റെ രഹസ്യം കലിമുള്ള ഈ രണ്ടു വാചകങ്ങളിൽ ഒതുക്കും. മലിഹാബാദിന്റെ മാന്പഴചരിത്രത്തെക്കുറിച്ചും ഇദ്ദേഹം പറഞ്ഞുതരും. 1919 കാലത്ത് മലിഹാബാദിൽ മാത്രം 1300 ഇനം മാന്പഴങ്ങൾ ഉത്പാദിപ്പിച്ചിരുന്നു. താക്കൂർമാരും ഷേക്ക്മാരും പത്താൻമാരും പതിനായിരം ഏക്കറോളം മാന്തോപ്പ് സ്വന്തമാക്കി വച്ചിരുന്നു. അവർ ഓരോ മാന്പഴക്കാലത്തും ഓരോ പുതിയ ഇനം മാങ്ങകൾ പരീക്ഷിച്ചു വിജയിപ്പിച്ചെടുത്തിരുന്നു.
സെമീന്ദാരി സംവിധാനം അവസാനിച്ചതോടെ മാന്പഴങ്ങളുടെ പെരുമയും പ്രൗഢിയും അവസാനിച്ചു എന്നാണ് കലിമുള്ള പറയുന്നത്. ഉത്തർപ്രദേശിൽ ആകെ ഇനി 600 ഇനം മാവുകളേ അവശേഷിക്കുന്നുള്ളു. ലോകത്തിൽ ഉത്പാദിപ്പിക്കുന്ന മാന്പഴങ്ങളുടെ 40 ശതമാനവും ഇന്ത്യയിലാണ്. യുഎഇ, ബംഗ്ലാദേശ്, നേപ്പാൾ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യ മാന്പഴം കയറ്റി അയയ്ക്കുന്നു. 2019-2020 സാന്പത്തികവർഷം മാത്രം 49,658 മെട്രിക്് ടൺ മാന്പഴമാണ് കയറ്റി അയച്ചത്.
മാന്പഴങ്ങളുടെ മാത്രം വിശേഷമല്ല കലിമുള്ള പറയുന്നത്. മാവ് എന്നത് അടിമുടി ഒരു ഒൗഷധവൃക്ഷം ആണെന്നുകൂടി ഇദ്ദേഹം ഓർമിപ്പിക്കുന്നു. ടെക്സാസിലെ എ ആൻഡ് എം സർവകലാശാലയുടെ പഠന റിപ്പോർട്ടനുസരിച്ച് മാങ്ങയ്ക്ക് കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുണ്ട്. മാത്രമല്ല, മാവിൻപൂവിൽനിന്ന് മരുന്നുകൾ ഉത്പാദിപ്പിക്കുന്നതിൽ സർക്കാർ കൂടുതൽ കരുതൽ കാണിക്കണമെന്നും ഇദ്ദേഹം പറഞ്ഞു.
മാവിലയ്ക്കും പൂവിനും കായ്ക്കുമൊക്കെ കാൻസർ, പ്രമേഹം, പ്രഷർ തുടങ്ങിയവയെ പ്രതിരോധിക്കാനാകും. മാവുകൾക്കുപുറമെ പേരകളും ഇതര പഴവർഗങ്ങളും പച്ചക്കറികളുമൊക്കെ കലിമുള്ളയുടെ തോട്ടത്തിലുണ്ട്. ആവശ്യക്കാർക്ക് വിത്തും തൈയും നൽകും. തന്റെ അന്ത്യയാത്രയ്ക്കുള്ള ശവപ്പെട്ടി പണിയാനുള്ള മാവിൻ പലകകൾ ഒരുക്കി വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ് കലിമുള്ള . മാവിൻതോട്ടവുമായുള്ള ഇത്രയും കാലത്തെ ജീവിതത്തിനൊടുവിൽ മണ്ണിലേക്ക് മടങ്ങുന്നതും ആ മരത്തോടൊപ്പമായിരിക്കണമെന്നതാണ് കലിമുള്ളയുടെ ആഗ്രഹം.
സെബി മാത്യു
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
Latest News
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം
രാഹുല്‍ റായ്ബറേലിയിലെ വോട്ടര്‍മാരെ നിരാശപ്പെടുത്തില്ല: സോണിയാ ഗാന്ധി
കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് വിനോദസഞ്ചാരിയെ കാണാതായി
മക്കളെക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം
എസി ഓൺചെയ്ത് കാറിൽക്കിടന്നുറങ്ങിയ യുവാവ് മരിച്ചനിലയിൽ
Latest News
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം
രാഹുല്‍ റായ്ബറേലിയിലെ വോട്ടര്‍മാരെ നിരാശപ്പെടുത്തില്ല: സോണിയാ ഗാന്ധി
കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് വിനോദസഞ്ചാരിയെ കാണാതായി
മക്കളെക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം
എസി ഓൺചെയ്ത് കാറിൽക്കിടന്നുറങ്ങിയ യുവാവ് മരിച്ചനിലയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top