Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇടിനാദമായി അമൃത്ബസാർ പത്രിക
പത്രസ്വാതന്ത്ര്യത്തെ പിടിച്ചു കെട്ടാനുള്ള നിരവധി കടന്പകളെ അതിജീവിച്ചുവന്ന ചരിത്രമാണ് അമൃത് ബസാർ പത്രികയ്ക്ക് ഉള്ളത്. 1919ൽ ഇന്ത്യ ആരുടെ സ്വന്തം എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിന്റെ പേരിൽ പത്രത്തിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടി.
1940കളിൽ ബ്രീട്ടീഷ് വാഴ്ചയ്ക്കെതിരേ രാജ്യമെങ്ങും അലയടിച്ച പ്രതിഷേധങ്ങളുടെ സുപ്രധാന വേദിയായിരുന്നു കോൽക്കത്ത. സമരങ്ങൾക്കു പുറമേ ആശയങ്ങൾകൊണ്ട് വലിയ പോരാട്ടം നടത്തിയിരുന്ന ബംഗാളിന്റെ വിപ്ലവചൂരുള്ള മണ്ണിൽനിന്ന് നിരവധി പോരാളികൾ സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലെത്തി. കോൽക്കത്തയിലെ സാംസ്കാരിക മുന്നേറ്റത്തിൽ മുന്നിലായിരുന്നു അമൃത്ബസാർ പത്രിക എന്ന പത്രവും അതിന്റെ എഡിറ്റർ തുഷാർ കാന്തി ഘോഷും.
ഒരിക്കൽ ബംഗാൾ ഗവർണർ വിളിച്ചുചേർത്ത വിരുന്നിനിടെ തുഷാറിനടുത്ത് എത്തിയ അദ്ദേഹം പറഞ്ഞു. താങ്കളുടെ പത്രത്തിന് ഏറെ വായനക്കാരുണ്ടെന്നറിയാം. പക്ഷേ, ഞങ്ങൾ ഇംഗ്ലീഷുകാർക്കെതിരേ ഇത്ര രൂക്ഷമായി എഴുതി വിടുന്നതെന്തിനാണ്. വളരെ ബഹുമാനത്തോടെ തുഷാർ പറഞ്ഞതിങ്ങനെയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്കുള്ള സംഭാവനയാണ് എന്റെ പത്രം. മുൻപ് പത്രാധിപരായിരുന്ന അച്ഛൻ ശിശിർ കുമാർ ഘോഷിന്റെ സമരവീര്യം അതേപടി മകനും പകർന്നു കിട്ടിയിരുന്നു. പത്രസ്വാതന്ത്ര്യം പിടിച്ചുകെട്ടിക്കൊണ്ട് ലോർഡ് ലിട്ടൻ പ്രാദേശിക പത്രനിയമം പാസാക്കി. പിറ്റേ ദിവസത്തെ എഡിറ്റോറിയലിൽ അതേക്കുറിച്ചു പരാമർശിച്ചു കൊണ്ടുതന്നെ ശിശിർ കുമാർ ഘോഷ് ഇങ്ങനെ എഴുതി.
’വില്ല് കുലച്ചു വച്ചിരിക്കുന്നത് അമൃത ബസാർ പത്രികയെ ഉന്നം വച്ചു തന്നെയാണെന്നു ഞങ്ങൾക്ക് മനസിലായി. ബില്ല് പാസാക്കുന്നതിന് മുൻപ് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ആഷ്ലി ഈഡൻ, ശിശിർ കുമാർ ഘോഷിനെ സമീപിച്ച് പ്രസിദ്ധീകരിക്കും മുൻപ് എഡിറ്റോറിയൽ അടക്കമുള്ള വാർത്തകൾ തങ്ങളെ കാണിച്ചിട്ടേ അച്ചടിക്കാവൂ എന്ന നിബന്ധന വച്ചിരുന്നു. കേട്ടപ്പോഴേ ശിശിർ കുമാർ ആ നിബന്ധന തള്ളി.
യുവർ ഓണർ എന്ന് അഭിസംബോധന ചെയ്തശേഷം ആഷ്ലി ഈഡനോട് ശിശിർ കുമാർ ഇങ്ങനെ പറഞ്ഞു: ചുരുങ്ങിയപക്ഷം ഈ രാജ്യത്ത് സത്യസന്ധനായ ഒരു പത്രപ്രവർത്തകനെങ്കിലും ഉണ്ടെന്ന് അങ്ങ് ധരിച്ചു വച്ചോളൂ.
അനന്തര ഫലമെന്നോണം തൊട്ടുപിന്നാലെ ബ്രിട്ടീഷ് സർക്കാർ പ്രാദേശിക പത്രങ്ങൾ കടിഞ്ഞാണിടാനുള്ള നിയമം പാസാക്കി. എന്നാൽ, അതേവരെ ബംഗാളിയിൽ മാത്രം പ്രസിദ്ധീകരിച്ചിരുന്ന അമൃത ബസാർ പത്രിക ഈ നിയമത്തെ മറികടക്കാൻ മറ്റു ഭാഷകളിൽകൂടി പ്രസിദ്ധീകരണം ആരംഭിച്ചു. വർത്തമാന പത്രങ്ങളുടെ ചരിത്രത്തിൽ തന്നെ ഒറ്റ രാത്രികൊണ്ടു മാറ്റംവരുത്തിയ ഭാഷാവിപ്ലവം ഒരു ഒറ്റപ്പെട്ട സംഭവമായി ഇന്നും നിലനിൽക്കുന്നു.
പത്രസ്വാതന്ത്ര്യത്തെ പിടിച്ചു കെട്ടാനുള്ള നിരവധി കടന്പകളെ അതിജീവിച്ചുവന്ന ചരിത്രമാണ് അമൃത് ബസാർ പത്രികയ്ക്ക് ഉള്ളത്. 1919ൽ ഇന്ത്യ ആരുടെ സ്വന്തം എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിന്റെ പേരിൽ പത്രത്തിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടി.
അതേ വർഷംതന്നെ പഞ്ചാബിൽ പത്രം കണ്ടുപോകരുതെന്ന് ജനറൽ മൈക്കേൽ ഓ ഡ്വേയർ ഉത്തരവിട്ടു. എന്നാൽ, എല്ലാവിധ ഭീഷണികളെയും അടിച്ചമർത്താനുള്ള ശ്രമങ്ങളെയും അതിജീവിച്ച് അമൃത് ബസാർ പത്രിക മുന്നോട്ടു കുതിച്ചു.
1868ൽ നീലം കർഷകരുടെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത് ജനപക്ഷത്താണെന്ന് തെളിയിച്ചുകൊണ്ടാണ് ശിശിർ കുമാർ ഘോഷ് സമര വാർത്തകളുടെ സ്ഥിരം വേദിയാക്കി പത്രത്തെ മാറ്റിയെടുക്കുന്നത്. ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ ജെസോർ ജില്ലയിലെ മഗുര ഗ്രാമത്തിലായിരുന്നു അമൃത് ബസാർ പത്രികയുടെ തുടക്കം. പിന്നീട് ആസ്ഥാനം കോൽക്കത്തയിലേക്കു മാറ്റുകയായിരുന്നു.
ആദ്യകാലത്ത് എഡിറ്ററും മാനേജറും പ്രിന്ററും കംപോസിറ്ററുമൊക്കെ ശിശിർ കുമാർ ഘോഷ് തന്നെയായിരുന്നു. യഥാർഥ അമൃത് എന്നാണ് പത്രത്തെക്കുറിച്ച് ഗാന്ധിജി ഒരിക്കൽ പറഞ്ഞത്. അമൃത് ബസാർ പത്രികയിൽ തുടർച്ചയായി വന്ന റിപ്പോർട്ടുകളുടെ സ്വാധീനത്താലാണ് കോൽക്കത്ത പ്രസിഡൻസി കോളജിൽനിന്നു പുറത്താക്കപ്പെട്ട സുഭാഷ് ചന്ദ്ര ബോസിനെയും മറ്റു വിദ്യാർഥികളെയും തിരിച്ചെടുക്കാനിടയായത്.
1911 ൽ മരിക്കുംവരെ ശിശിർ കുമാർ ഘോഷ് ആയിരുന്നു പത്രത്തിന്റെ എഡിറ്റർ. പിന്നീട് സഹോദരൻ ഗോപാൽ ഘോഷ് എഡിറ്ററായി. 1928ലാണ് തുഷാർ പത്രാധിപരാകുന്നത്. പത്ര സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ബ്രിട്ടീഷ് സർക്കാർ നടത്തിയ ശ്രമങ്ങൾക്കൊന്നുംതന്നെ തുഷാറും വഴങ്ങിക്കൊടുത്തില്ല. 1935ൽ തുഷാറിനെ അവർ ജയിലിലടച്ചു.
അന്വേഷണാത്മക പത്രപ്രവർത്തനത്തിലും ജനകീയ റിപ്പോർട്ടിംഗിലും അമൃത് ബസാർ പത്രിക ദേശീയ മാതൃകതന്നെയായിരുന്നു. ഇന്ത്യാ വിഭജനകാലത്ത് സാമൂഹിക, സാമുദായിക ഐക്യത്തിനുവേണ്ടിയും ഉറച്ചു നിലകൊണ്ടു. അറുപത് വർഷമാണ് തുഷാർ പത്രത്തെ നയിച്ചത്. 1991ൽ അദ്ദേഹം പത്രാധിപ സ്ഥാനം ഒഴിഞ്ഞുവെങ്കിലും 1994ൽ മരണമടയും വരെ ഗ്രൂപ്പ് എഡിറ്റർ എന്ന പദവിയിലായിരുന്നു.
സെബി മാത്യു
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
Latest News
കഴിഞ്ഞ സാന്പത്തിക വർഷം സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ റിക്കാർഡ്
ഡ്രൈവിംഗ് സ്കൂൾ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ഡൽഹി ആദായ നികുതി ഓഫീസിൽ വൻ തീപിടിത്തം
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
Latest News
കഴിഞ്ഞ സാന്പത്തിക വർഷം സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ റിക്കാർഡ്
ഡ്രൈവിംഗ് സ്കൂൾ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ഡൽഹി ആദായ നികുതി ഓഫീസിൽ വൻ തീപിടിത്തം
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top