Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അഭിനയക്കരുത്തിന്റെ സോമൻ
എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന സോമന്റെ അഭിനയവഴി നാടകങ്ങളിലൂടെയാണ്. ഒരു അഭിമുഖത്തിൽ സോമൻ പറഞ്ഞത് അധ്യാപകരായിരുന്ന കന്യാസ്ത്രീകളാണ് സ്കൂൾ നാടകങ്ങളിൽ ആദ്യമായി അഭിനയിപ്പിച്ചതെന്നാണ്. 1970ൽ സൈന്യത്തിൽനിന്നു വിരമിച്ചശേഷം കൊട്ടാരക്കര ശ്രീധരൻനായരുടെ നാടകസമിതിയിലും കേരള ആർട്സ് തിയറ്ററിലും അംഗമായിരുന്നു.
വലിയ കണ്ണുകൾ, ഉറച്ച ശരീരം, കട്ടി മീശ, കൂസാത്ത ഭാവം. പാതി കൂന്പിയ കണ്ണുകളിൽ പ്രണയത്തിന്റെ ഒരു സാഗരം ഇരന്പും. ഇനി പ്രണയവും കരുതലും കഥാപാത്രത്തിന് വേണ്ടെങ്കിലോ? പകയുടെയും ക്രൂരതയുടെയും പര്യായമായി ഞൊടിനേരംകൊണ്ട് ആ മുഖം മാറും.
കണ്ണുകളിൽ വെറുപ്പിന്റെ രക്തം കിനിയും. അതായിരുന്നു എം.ജി സോമൻ എന്ന നടന്റെ ഭാവപ്പകർച്ച. ശ്രീവിദ്യയെ നെഞ്ചിൽ ചേർത്തണച്ച് ‘കൈകൾ ഇന്ന് തൊട്ടിലാക്കി പാടിടാം ഞാൻ ആരാരോ?’ എന്ന് പ്രണയാർദ്രതയോടെ പാടുന്ന നായകനിൽ നിന്നും പ്രതികാരദാഹിയായ ‘ഇതാ ഇവിടെ വരെ’യിലെ വിശ്വനാഥനാകാൻ എം.ജി. സോമനു നിമിഷങ്ങൾ മതി.
വില്ലൻ, നായകൻ വേർതിരിവില്ലാതെ രണ്ടര പതിറ്റാണ്ട് മലയാള സിനിമയിൽ നിറഞ്ഞാടിയ നടനാണ് എം.ജി സോമശേഖരൻ നായർ എന്ന എം.ജി സോമൻ. 1973 ൽ പി.എൻ.മേനോന്റെ ‘ഗായത്രി’ യിലെ ‘രാജാമണി’യാണ് തുടക്കം. വിടവാങ്ങിയ തിരക്കഥാകൃത്ത് ജോണ്‍ പോൾ രാജാമണിയെക്കുറിച്ച് പറഞ്ഞത് ‘സമൂഹത്തിനു പുറംതിരിഞ്ഞുനിന്നുകൊണ്ട് ജീവിതത്തെ വിചാരണ ചെയ്ത കഥാപാത്രം’ എന്നാണ്.
എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന സോമന്റെ അഭിനയവഴി നാടകങ്ങളിലൂടെയാണ്. ഒരു അഭിമുഖത്തിൽ സോമൻ പറഞ്ഞത് അധ്യാപകരായിരുന്ന കന്യാസ്ത്രീകളാണ് സ്കൂൾ നാടകങ്ങളിൽ ആദ്യമായി അഭിനയിപ്പിച്ചതെന്നാണ്. 1970ൽ സൈന്യത്തിൽനിന്നു വിരമിച്ചശേഷം കൊട്ടാരക്കര ശ്രീധരൻനായരുടെ നാടകസമിതിയിലും കേരള ആർട്സ് തിയറ്ററിലും അംഗമായിരുന്നു.
അക്കാലത്തു നടന്ന ഒരു നാടകമത്സരത്തിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചിരുന്നു. ഈ നാടകം കാണാനിടയായ മലയാറ്റൂർ രാമകൃഷ്ണന്റെ ഭാര്യ വേണിയാണ്് മലയാറ്റൂരിനോട് എം.ജി സോമനെക്കുറിച്ച് പറയുന്നത്. മലയാറ്റൂർ രചന നിർവഹിച്ച ഗായത്രിയിൽ രാജാമണിയായി എത്തുന്നത് ഇങ്ങനെയാണ്.
ഒരു വർഷം 47 സിനിമകളിൽ വരെ അഭിനയിച്ച് റെക്കോർഡുകുറിച്ച നടനാണ് സോമൻ. ഇഷ്ടകഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇതാ ഇവിടെവരെയിലെ വിശ്വനാഥനെയും ചട്ടക്കാരിയിലെ റിച്ചാർഡിനെയുമാണെന്ന് സോമൻ പറഞ്ഞിട്ടുണ്ട്.
താൻ ഇഷ്ടപ്പെടുന്ന ജൂലിയുടെ മുന്നിൽ നിരാലംബനായി, വളരെ ദുർബലനായി നിൽക്കുന്ന റിച്ചാർഡും കാമുകിയായ അമ്മിണിയെ കശക്കിയെറിയുന്ന വിശ്വനാഥനും സോമൻ എന്ന നടന് ഒരുപോലെയായിരുന്നു.
നായകനായും പ്രതിനായകനായും ഉപനായകനായും ഈ നടൻ വിജയിച്ചതിനുപിന്നിലെ രഹസ്യവും ഇതുതന്നെ. ഗായത്രിയിലെ രാജാമണിമുതൽ ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻവരെ എത്രയെത്ര കഥാപാത്രങ്ങളായാണ് സോമൻ നിറഞ്ഞുനിന്നത്.
1982ൽ പുറത്തു വന്ന ‘ഒരു വിളിപ്പാടകലെ’ എന്ന ജേസി ചിത്രത്തിൽ പ്രധാനകഥാപാത്രമായ റിട്ട. മേജർ ഉണ്ണിക്കൃഷ്ണന്റെ വേഷമായിരുന്നു സോമന്. ഹൃദയസംബന്ധമായ ചികിത്സയ്ക്കുവേണ്ടി യാത്ര ചെയ്യുന്ന മേജറിനെയും ഭാര്യ അമ്മുവിനെയുമാണ് തുടക്കത്തിൽ പ്രേക്ഷകർ കാണുന്നത്.
പ്രായത്തിൽ ഏറെ ഇളപ്പമുള്ള ഭാര്യ അമ്മുവിനോട് (സുജാത) വലിയ ആത്മബന്ധമാണ് മേജർ ഉണ്ണിക്കൃഷ്ണന്. നിർത്താതെ സംസാരിക്കുന്ന, പൊട്ടിച്ചിരിക്കുന്ന നർമരസികനായ മേജറും അമ്മുവും ഇരുന്ന കാബിനിലേക്കു യാദൃശ്ചികമായി കടന്നുവന്ന വിഷ്ണു എന്ന ചെറുപ്പക്കാരൻ.
വേണു നാഗവള്ളി അവതരിപ്പിച്ച വിഷ്ണുവും അമ്മുവും തമ്മിലുണ്ടായിരുന്ന സ്നേഹബന്ധത്തിന്റെ ഓർമ്മകൾ ഇരുവരെയും പൊള്ളിനീറ്റിക്കുന്നുണ്ടെങ്കിലും ഉള്ളിലെ നടുക്കം പുറത്തറിയിക്കുവാൻ കഴിയാതെ ഇവർ യാത്രചെയ്യുകയാണ്. “ഞാൻ ഒരു തുറന്ന മനസുകാരനാണ്. മുഖംമൂടിവച്ചവരെ എനിക്കിഷ്ടമല്ല’’ എന്നു പറഞ്ഞ് വിഷ്ണുവിന്റെ മുഖത്തെ കറുത്ത കണ്ണട മേജർ ആദ്യംതന്നെ മാറ്റിക്കുന്നുണ്ട്. യാത്രയിലുടനീളം മേജർ സംസാരിച്ചുകൊണ്ടേയിരിക്കുന്നു.
അമ്മുവിനെ ‘എന്റെ ശ്രീമതി’, ‘എന്റെ ഭാര്യ’ എന്നിങ്ങനെയൊക്കെയാണ് വിശേഷിപ്പിക്കുന്നത്. വിഷ്ണുവുമായും വലിയൊരടുപ്പം ക്ഷണനേരം കൊണ്ടു മേജർ ഉണ്ടാക്കുന്നുമുണ്ട്. ട്രെയിനിറങ്ങുന്പോൾ മേജർ, അമ്മുവിനെയുംകൂട്ടി നേരെപോകുന്നതും വിഷ്ണുവിന്റെ ലോഡ്ജ് മുറിയിലേക്കാണ്. ‘വിഷ്ണു ഉടനെ ഒരു കല്യാണം കഴിക്കണം’ എന്നുള്ള ഉപദേശവും ഇതിനിടയിൽ നൽകുന്നുണ്ട്. ചെന്നൈയിലെ ചികിത്സാസമയത്തും വിഷ്ണു സഹായത്തിനുണ്ട്.
വാക്കിംഗ് സ്റ്റിക്കും തളംകെട്ടിനിൽക്കുന്ന കണ്ണുനീരുമായി ഡോക്ടർക്കു മുന്നിലിരിക്കുന്ന മേജർ ഉണ്ണികൃഷ്ണൻ നിസഹായവസ്ഥയുടെ ജീവനുള്ള ചിത്രമാണ്! നിരൂപകരുടെയും സോമന്റെ ഭാര്യ സുജാത ഉൾപ്പെടെ ആസ്വാദകരുടെയും ഇഷ്ട കഥാപാത്രമാണ് ഒരു വിളിപ്പാടകലെയിലെ മേജർ ഉണ്ണികൃഷ്ണൻ.
സിനിമയുടെ അവസാന രംഗത്താണ് വലിയ ട്വിസ്റ്റ്.അതുവരെ അമ്മുവിനെയും വിഷ്ണുവിനെയും കുട്ടികളെപ്പോലെ ചേർത്തുനിർത്തുന്ന മേജർ പെട്ടെന്ന് സത്യത്തിനുനേരെ നടക്കുകയാണ്.
ശസ്ത്രക്രിയാ തിയറ്ററിലേക്ക്, അല്ലെങ്കിൽ മരണത്തിലേക്ക് പോകുംമുന്‍പ് അമ്മുവുമായുള്ള നാലു വർഷത്തെ ജീവിതത്തിൽനിന്നു പിരിഞ്ഞുപോകേണ്ടി വരുന്പോൾ അനുഭവിക്കുന്ന വേദനയെക്കുറിച്ച് മേജർ പറയുന്നുണ്ട്. മലയാള സിനിമയിലെ അഭിനയപ്രതിഭ സോമൻ 1997 ഡിസംബർ 12 നു ജീവിതത്തിൽനിന്നു യാത്രയായി.
എസ്. മഞ്ജുളാദേവി
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
Latest News
ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശപരമെന്ന് കോണ്‍ഗ്രസ്
എസ്. രാമചന്ദ്രൻപിള്ളയുടെ മകനും മാധ്യമപ്രവർത്തകനുമായ ബിപിൻ ചന്ദ്രൻ അന്തരിച്ചു
വനിതകളെ അധിക്ഷേപിക്കരുത്, ഹരിഹരന്റെ തെറ്റിന് ന്യായീകരണം ഇല്ല: ഷാഫി പറമ്പില്‍
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന് മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം
ഒരു സ്ത്രീക്കെതിരെയും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം; ഹരിഹരനെ തള്ളി കെ.കെ.രമ
Latest News
ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശപരമെന്ന് കോണ്‍ഗ്രസ്
എസ്. രാമചന്ദ്രൻപിള്ളയുടെ മകനും മാധ്യമപ്രവർത്തകനുമായ ബിപിൻ ചന്ദ്രൻ അന്തരിച്ചു
വനിതകളെ അധിക്ഷേപിക്കരുത്, ഹരിഹരന്റെ തെറ്റിന് ന്യായീകരണം ഇല്ല: ഷാഫി പറമ്പില്‍
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന് മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം
ഒരു സ്ത്രീക്കെതിരെയും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം; ഹരിഹരനെ തള്ളി കെ.കെ.രമ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top