Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
റോസ് ഐലൻഡ് അഥവാ നേതാജി സുഭാഷ് ചന്ദ്രബോസ് ഐലൻഡ്
വശ്യമായ സൗന്ദര്യവും ഒപ്പം നിഗൂഢതകളും നിറഞ്ഞതാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും ആൻഡമാൻ സന്ദർശിക്കണമെന്ന് ആഗ്രഹിക്കാത്തവർ കുറവ്.
72 ദ്വീപുകളിൽ വിസ്തൃതമായ ആൻഡമാൻ നിക്കോബാറിലെ 32 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. കാഴ്ചകളാൽ സന്പന്നമായ ഹാവ് ലോക്ക്, നീൽ, നോർത്ത് ബേ ദ്വീപുകൾ മുതൽ ദുരൂഹതകൾ നിറഞ്ഞ നോർത്ത് സെന്റിനൽ ദ്വീപുവരെ ആൻഡമാന്റെ വിശാല പ്രകൃതിയിൽ ഉൾപ്പെടുന്നു.
സൗന്ദര്യംകൊണ്ടും നിഗൂഢതകൊണ്ടും വശീകരിക്കുന്ന ഒരിടമാണ് റോസ് ഐലൻഡ്. ഡാനിയേൽ റോസ് എന്ന മറൈൻ സർവേയറുടെ പേരിൽനിന്നാണ് റോസ് ദ്വീപ് എന്ന പേരുണ്ടായത്.
പ്രൗഢഗംഭീരമായ ഒരു ഭൂതകാലം അവകാശപ്പെടാനുള്ള ഇവിടം ഇന്നൊരു ശ്മശാനത്തെ അനുസ്മരിപ്പിക്കുംവിധം ഏകാന്തത ചൂഴ്ന്ന നിലയിലാണ്.
പോർട്ട്ബ്ലെയറിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ദ്വീപ് ഒരു കാലത്ത് ആൻഡമാനിലെ ബ്രിട്ടീഷ് ഭരണകേന്ദ്രമായിരുന്നു. ചീഫ് കമ്മീഷണറുടെ ഓഫീസ്, ക്ലബ്ബുകൾ, പള്ളി, അച്ചടിശാല, പോസ്റ്റ് ഓഫീസ്, ടെന്നീസ് കോർട്ട്, നീന്തൽക്കുളം എന്നിങ്ങനെ ബ്രിട്ടീഷുകാർക്ക് വേണ്ടതെല്ലാം 75 എക്കർ ദ്വീപിൽ ഒരുക്കിയിരുന്നു.
ഇന്ത്യയിൽനിന്ന് ആൻഡമാനിലേക്ക് നാടുകടത്തിയ സ്വാതന്ത്ര്യസമര സേനാനികളുടെ അധ്വാനമാണ് ഇതിനായി ഉപയോഗിച്ചത്.
സമീപ ദ്വീപുകൾ കടലാക്രമണങ്ങൾക്കും മറ്റും വിധേയമാകുന്പോഴും ഇവിടം സുരക്ഷിതമായിരുന്നു.
സ്വാതന്ത്ര്യസമരത്തോടു ബന്ധപ്പെട്ട കഥയാണ് റോസ് ദ്വീപിനും പറയാനുള്ളത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ബ്രിട്ടീഷുകാർ ഇവിടെ സെന്റിൽമെന്റ് സ്ഥാപിച്ചെങ്കിലും ദ്വീപ് സജീവമാകുന്നത് 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടുകൂടിയാണ്.
സമരത്തിൽ ബ്രിട്ടീഷുകാർക്കെതിരേ ആയുധമെടുത്ത നിരവധിപ്പേരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഇവിടേക്ക് നാടുകടത്തിയത്. അതിന്റെ ഭാഗമായി ഇവിടെ ‘പീനൽ കോളനി’ സ്ഥാപിക്കപ്പെട്ടു. അതാണ് പിന്നീട് കാലാപാനി എന്ന പേരിൽ പ്രസിദ്ധിയാർജിച്ചത്.
ഇവിടെയെത്തിച്ച തടവുകാരിൽ ചിലർ തുടക്കത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബ്രിട്ടീഷുകാരുടെ തോക്കിനിരയാവാനായിരുന്നു വിധി. തുടർന്നും തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരിൽ പലരും ആൻഡമാനിലെ ഗോത്രവർഗക്കാരുടെ ആക്രമണത്തിനിരയായതോടെ ബാക്കിയുള്ളവർ ജയിലുകളിലേക്കു മടങ്ങാൻ നിർബന്ധിതരായി.
1858ൽ ഇവിടെനിന്ന് രക്ഷപ്പടാൻ ശ്രമിച്ച 91 തടവുകാരിൽ ഒരാളായ ദൂത്നാഥ് തിവാരിയെ ഗോത്രവർഗക്കാർ രക്ഷിക്കുകയാണുണ്ടായത്. അയാൾ ഗോത്രവർഗക്കാരിൽ ഒരാളായി മാറി അവരുടെ ഭാഷ പഠിച്ച് അവിടെയുള്ള രണ്ടു പെണ്‍കുട്ടികളെ വിവാഹം കഴിച്ചു.
എന്നിരുന്നാലും 1859 ഒക്ടോബർ 16ന് പീനൽ കോളനിയിൽ വന്പൻ ആക്രമണം നടത്താനുള്ള ഗോത്രവർഗത്തിന്റെ പദ്ധതി ഇയാൾ ബ്രിട്ടീഷ് സൂപ്രണ്ടിന് ചോർത്തിക്കൊടുത്തു. അന്പും വില്ലുമായി കോളനി ആക്രമിക്കാനെത്തിയ ഗോത്രവാസികൾ അതോടകം എല്ലാവിധ തയാറെടുപ്പുകളും നടത്തിയിരുന്ന ബ്രിട്ടീഷുകാരുടെ തോക്കുകൾക്കു മുന്പിൽ നിഷ്പ്രഭരായി.
ബാറ്റിൽ ഓഫ് അബേർദീൻ എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരെ മാത്രമല്ല തടവുകാരെയും ആൻഡമാനിലെ ഗോത്രജനത ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ ഈ സംഭവത്തോടുകൂടി ഗോത്ര ജനതയോടുള്ള ബ്രിട്ടീഷുകാരുടെ സമീപനത്തിൽ മാറ്റമുണ്ടായി. തദ്ദേശീയരുടെ വികാരം കണക്കിലെടുക്കാതെ ദ്വീപിൽ തുടരാനാവില്ലെന്ന് വിദേശികൾക്ക് ബോധ്യമാവുകയും ചെയ്തു.
ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന ലോർഡ് മേയോയുടെ കൊലപാതകമാണ് റോസ് ദ്വീപിനെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന മറ്റൊരു സംഭവം. 1872 ഫെബ്രുവരി എട്ടിന് ഷേർ അലി എന്നൊരു തടവുകാരൻ മേയോയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
1942ൽ ബ്രിട്ടീഷുകാരിൽ നിന്ന് ജപ്പാൻ ആൻഡമാൻ നിക്കോബാർ പിടിച്ചെടുത്തതോടെ ജാപ്പനീസ് സൈന്യം റോസ് ദ്വീപിലെത്തി. 1945ൽ രണ്ടാം ലോകയുദ്ധം അവസാനിക്കുന്നതു വരെ ദ്വീപ് ജപ്പാൻകാരുടെ നിയന്ത്രണത്തിലായിരുന്നു.
1943ൽ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ ഒരു ദിവസം തങ്ങി ത്രിവർണ പതാക ഉയർത്തിയതും ചരിത്രമാണ്.
തടവുകാരെ പാർപ്പിച്ചിരുന്ന പീനൽ ദ്വീപിലെത്തിയ ജപ്പാൻകാർ നിരവധി ബ്രിട്ടീഷ് മന്ദിരങ്ങൾ ഇടിച്ചുതകർത്തു. പീനൽ കോളനി മാത്രമാണ് അവർ തകർക്കാതിരുന്നത്. ലോകയുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതോടെ ബ്രിട്ടീഷുകാർ ദ്വീപ് തിരിച്ചുപിടിച്ചെങ്കിലും പിന്നീട് അവർ യാതൊരു നവീകരണവും നടത്തിയില്ല. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതോടെ ദ്വീപ് ഉപേക്ഷിക്കപ്പെടുകയായിരുന്നു.
1979ൽ ദ്വീപിന്റെ നിയന്ത്രണം ഇന്ത്യാ ഗവണ്മെന്റ് നാവികസേനയെ ഏൽപ്പിച്ചു. 2018 ഡിസംബർ 30ന് റോസ് ഐലൻഡ് ‘നേതാജി സുഭാഷ് ചന്ദ്രബോസ് ഐലൻഡ്’ എന്ന് പുനർനാമകരണം ചെയ്തു.
ഇന്ന് നിരവധി സഞ്ചാരികളാണ് ഗതകാല പ്രൗഢിയുടെ അവശേഷിപ്പുകൾ കാണാൻ റോസ് ഐലൻഡിലെത്തുന്നത്. തകർന്നടിഞ്ഞ പഴയ പോസ്റ്റ് ഓഫീസ്, പ്രിന്റിംഗ് പ്രസ്, പഴയ ഭരണ മന്ദിരങ്ങൾ എന്നിവയെയെല്ലാം ആൽമരം വരിഞ്ഞുമുറുക്കിയിരിക്കുന്നു. കാടുകയറിയ ആശുപത്രികളും ജാപ്പനീസ് ബങ്കറുകളും കൗതുകം സൃഷ്ടിക്കുന്നു.
200 മീറ്റർ കടൽപാലവും ഇവിടെയുണ്ട്. കടൽപാലത്തിന്റെ അവസാനമാണ് ദ് ലോണ്‍ സെയ്ലർ എന്ന് അറിയപ്പെടുന്ന പ്രതിമ. കടലിനെ ധ്യാനിച്ച് ഒറ്റയ്ക്കുനിൽക്കുന്ന നാവികൻ. യുഎസിൽ നാവികർക്കുള്ള ആദരമായി സ്ഥാപിക്കുന്ന വെങ്കല പ്രതിമയാണിത്. 2010ലാണ് ഈ പ്രതിമ രാജ്യത്തിനു സമർപ്പിച്ചത്. പോർട്ട്ബ്ലയറിലെ അബേർദീൻ ബോട്ട്ജെട്ടിയിൽനിന്ന് പത്തു മിനിറ്റ് യാത്ര ചെയ്താൽ റോസ് ഐലൻഡിലെത്താം.
അജിത് ജി. നായർ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
Latest News
സോളാർ സമരകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചു: ദല്ലാൾ നന്ദകുമാർ
സോളാർ സമര ഒത്തുതീർപ്പ്; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്നെന്ന് തിരുവഞ്ചൂർ
മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് അഭിമുഖങ്ങള്‍ നല്‍കാത്തത്: പ്രധാനമന്ത്രി
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
Latest News
സോളാർ സമരകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചു: ദല്ലാൾ നന്ദകുമാർ
സോളാർ സമര ഒത്തുതീർപ്പ്; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്നെന്ന് തിരുവഞ്ചൂർ
മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് അഭിമുഖങ്ങള്‍ നല്‍കാത്തത്: പ്രധാനമന്ത്രി
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top