Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്ങനെ പറഞ്ഞു: ഈ രാഗം വീണാ ധനമ്മാളിന്റെ സ്വത്താണ്. നാം ഈവിധം ഇതിലൂടെ സഞ്ചരിക്കുന്നത് ശരിയാവില്ല.
ഗുരു വയലിൻ താഴെവച്ചു.
മറ്റൊന്നുകൂടിയുണ്ടായി- നാളുകൾക്കകം അദ്ദേഹം മരിച്ചു.
മരണാനന്തര ചടങ്ങുകൾക്കു ശേഷം ശിഷ്യൻ മദ്രാസിലേക്കെത്തി. ധനമ്മാളിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. തന്റെ ഗുരുനാഥൻ ആ വന്ദ്യ വയോധികയ്ക്കു തന്പി (സഹോദരൻ) ആയിരുന്നെന്ന് ശിഷ്യന് അവരുടെ സംസാരത്തിലൂടെ മനസിലായി. അയാളെ തുടർന്നു പഠിപ്പിക്കാമെന്നു ധനമ്മാൾ ഉറപ്പുംനൽകി.
ആദ്യത്തെ പാഠം എന്തായിരുന്നെന്നോ.. രാഗം ഗൗള!!
കണ്ണീരണിഞ്ഞ് ശിഷ്യന്റെ കാഴ്ച മങ്ങി...
ആ ഗുരു മഹാ സംഗീതജ്ഞനായിരുന്ന മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളൈയായിരുന്നു. ശിഷ്യൻ പാപ്പ എന്നു വിളിക്കപ്പെട്ട കെ.എസ്. വെങ്കട്ടരാമയ്യയും...
ട്രിച്ചി മലൈക്കോട്ടൈ
ട്രിച്ചിയിൽ കാവേരി നദിയോരത്തു മലമുകളിലുള്ള കോട്ടയാണ് മലൈക്കോട്ടൈ. രണ്ടുതവണ കെട്ടേണ്ടിവന്നിട്ടുണ്ട് ഈ കോട്ട. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്താണ് ആദ്യം. ബ്രിട്ടീഷ് അധിനിവേശകാലത്തു രണ്ടാമത്. 273 അടി ഉയരത്തിലാണ് കോട്ടയുടെ നില്പ്. ഏറ്റവും ഉയരത്തിലെ ഉച്ചി പിള്ളയാറിൽ എത്താൻ 417 പടികൾ കയറണം. കയറിച്ചെന്നാലോ ട്രിച്ചിയുടെ അതിസുന്ദരമായ ദൃശ്യം കാണാം.
കോട്ടയ്ക്കകത്തു രണ്ടു ക്ഷേത്രങ്ങളുണ്ട്- ഉച്ചി പിള്ളയാർ കോവിലും തായുമാനവർ കോവിലും. ഘോരയുദ്ധങ്ങൾക്കു സാക്ഷ്യംവഹിച്ചിട്ടുണ്ട് മലൈക്കോട്ടൈ. പല്ലവരും പാണ്ഡ്യരും ചോളന്മാരും ഡൽഹി സുൽത്താന്മാരും അടക്കം പലരുടെ അധീനതയിലായിരുന്നു പലകാലത്ത് ഈ മേഖല. ഇപ്പോൾ മലൈക്കോട്ട കാക്കുന്നത് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ചെന്നൈ സർക്കിളാണ്. തമിഴ്നാട്ടിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണിത്.
ട്രിച്ചിയിലേക്ക്
1878ൽ തഞ്ചാവൂർ ജില്ലയിൽ മുടികൊണ്ടാൻ നദിയോരത്തെ അച്യുതമംഗലത്താണ് ഗോവിന്ദസ്വാമി പിള്ളൈയുടെ ജനനം. അവസാനകാലത്തു ചികിത്സാർഥം തഞ്ചാവൂരിലേക്കു മടങ്ങുംവരെ ട്രിച്ചി മലൈക്കോട്ടൈയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. അങ്ങനെ മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളൈ എന്നു പേരുകേട്ടു.
പന്ത്രണ്ടാം വയസിൽ ഉമയാൾപുരം പഞ്ചാപകേശ അയ്യരിൽനിന്നു വായ്പ്പാട്ടും വയലിനും അഭ്യസിച്ചു തുടങ്ങിയ ഗോവിന്ദസ്വാമി പിള്ളൈ സകലകലാ വല്ലഭനായാണ് വളർന്നത്. മധുരയിൽ എട്ടയാപുരം കോദണ്ഡപാണി ഭാഗവതരുടെയും ശിഷ്യനായി. വയലിനും വായ്പ്പാട്ടിനും പുറമേ പുല്ലാങ്കുഴലും മൃദംഗവും അഭ്യസിച്ചു. അസാധ്യമായി ഗഞ്ചിറ വായിച്ചു. തത്വശാസ്ത്രത്തിലും അഗ്രഗണ്യനായി- പ്രത്യേകിച്ച് ശൈവ സിദ്ധാന്തത്തിൽ.
വയലിൻ സോളോയും അക്കന്പനിമെന്റും ഒരേപോലെ സാമർഥ്യത്തോടെയും ഭംഗിയോടെയും ചെയ്തു എന്നതാണ് ഗോവിന്ദസ്വാമി പിള്ളൈയുടെ പ്രത്യേകതകളിലൊന്ന്. ഫുൾ-ബോ ടെക്നിക് ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമാണ്. കലാജീവിതം എത്ര മാത്രം ഉജ്ജ്വലമായിരുന്നെന്നറിയാൻ അതു ധാരാളം. സ്വരങ്ങളുടെ ശുദ്ധിയും മാധുര്യവും അദ്ദേഹത്തെ വേറിട്ടുനിർത്തി. കൃതികളെ ആ അനുഗ്രഹീതമായ വിരലുകൾ വയലിനിൽ മിനുക്കിയെടുത്തു. ഒരേസമയം ബൗദ്ധികവും വികാരതീവ്രവുമെന്ന് അദ്ദേഹത്തിന്റെ സംഗീതം വിശേഷിപ്പിക്കപ്പെട്ടു. വൈണികരെപ്പോലെ അദ്ദേഹം തന്റെ വയലിൻ സ്വരങ്ങൾക്കൊപ്പം പാടി. ആ ബോയുടെ ചലനങ്ങളും ഫിംഗറിംഗ് ശൈലിയും ആസ്വാദകസഹസ്രം പിന്തുടർന്നു.
ഇതിഹാസതുല്യനായ വയലിൻ വാദകൻ തൃക്കൊടികാവൽ കൃഷ്ണയ്യരുടെ പ്രതാപകാലത്തായിരുന്നു മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളൈയുടെ തേരോട്ടം എന്നതുകൂടി പ്രത്യേകം ഓർമിക്കപ്പെടണം.
വിഖ്യാത ഹരികഥാചാര്യൻ മഹാകാഥക കണ്ഠീരവ മാൻഗുഡി ചിദംബര ഭാഗവതർ, വായ്പ്പാട്ടുകാരൻ കൊണേരിരാജപുരം വൈദ്യനാഥ അയ്യർ, പെർക്കഷനിസ്റ്റ് പുതുക്കോട്ടൈ ദക്ഷിണാമൂർത്തി പിള്ളൈ എന്നിവർക്കൊപ്പം സംഗീതലോകത്തിന് അദ്ദേഹം വളരെ വിലപ്പെട്ട സംഭാവനകളാണ് നൽകിയത്.
സംഗീതം, കോട്ട പോലെ
തിരുവയ്യാറ് ത്യാഗരാജ ആരാധന രണ്ടു വിഭാഗങ്ങളായി തിരിഞ്ഞാണ് ആഘോഷിക്കുക പതിവ്. ചിന്ന കച്ചി, പെരിയ കച്ചി എന്നിങ്ങനെയാണ് ആ വേർപിരിവ്. പെരിയ കച്ചിയിലെ പ്രമുഖനായിരുന്നു ഗോവിന്ദസ്വാമി പിള്ളൈ. ത്യാഗരാജ സ്വാമികളോടുള്ള ഭക്ത്യാരാധനകൾ അതിരില്ലാത്തതായിരുന്നു അദ്ദേഹത്തിന്. രണ്ടു ക്യാന്പുകളുണ്ടായിട്ടും വ്യക്തികൾ തമ്മിൽ യാതൊരു സ്പർധയും ഉണ്ടാകാറില്ല. സംഗീതമെന്ന ഒറ്റ വഴിയും ഒറ്റ ലക്ഷ്യവും കോട്ടപോലെ ഉറച്ചുനിന്നു.
1931ൽ അന്‍പത്തിമൂന്നാം വയസിലായിരുന്നു മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളൈയുടെ അന്ത്യം. പക്ഷാഘാതം തളർത്തിക്കളഞ്ഞതോടെ വയലിൻവാദനം അദ്ദേഹത്തിനു ശ്രമകരമായി. തിരുച്ചിറപ്പള്ളിയിൽനിന്നു ചികിത്സയ്ക്കായി തഞ്ചാവൂരിലേക്കു മടങ്ങി. വത്സലശിഷ്യൻ കെ.എസ്. വെങ്കട്ടരാമയ്യയ്ക്കൊപ്പം ഒരു വാടകവീട്ടിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
മാർച്ച് 13നായിരുന്നു അന്ത്യമെന്നു പത്രറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് 15ന് മദ്രാസ് മ്യൂസിക് അക്കാദമി സംഘടിപ്പിച്ച സദിരിന്റെ (പിൽക്കാലത്തെ ഭരതനാട്യം) ആദ്യത്തെ പൊതുപരിപാടി ഗോവിന്ദസ്വാമി പിള്ളൈയ്ക്ക് ആദരമർപ്പിച്ചാണ് തുടങ്ങിയതെന്ന് ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തിരുന്നു. പുതുസിനിമയ്ക്കും സംഗീതകാരനും താരതമ്യങ്ങളൊന്നുമില്ല. പേരിലെ കൗതുകവും സാമ്യവും തേടിപ്പോകുന്പോൾ ചില രത്നങ്ങളുടെ തിളക്കം കണ്ണിൽപ്പെടുക സ്വാഭാവികം.
ഹരിപ്രസാദ്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
Latest News
അസദുദ്ദീൻ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിർത്ത സംഭവം; രണ്ടു പേർക്ക് ജാമ്യം ലഭിച്ചു
ജെസ്ന തിരോധാനം; തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
വ്യക്തിഹത്യ കൊണ്ട് ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വത്തിൽനിന്ന് പിന്നോട്ട് പോകില്ല: ആര്യാ രാജേന്ദ്രന്
വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച അയൽവാസി പിടിയിൽ
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഒളിവിൽപ്പോയ പ്രതി പിടിയിൽ
Latest News
അസദുദ്ദീൻ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിർത്ത സംഭവം; രണ്ടു പേർക്ക് ജാമ്യം ലഭിച്ചു
ജെസ്ന തിരോധാനം; തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
വ്യക്തിഹത്യ കൊണ്ട് ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വത്തിൽനിന്ന് പിന്നോട്ട് പോകില്ല: ആര്യാ രാജേന്ദ്രന്
വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച അയൽവാസി പിടിയിൽ
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഒളിവിൽപ്പോയ പ്രതി പിടിയിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top