Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ കുമ്പിളപ്പമാണ് ഇപ്പോൾ നീലൂരിൽനിന്നു വിദേശത്തേക്കു വിമാനം കയറിപ്പോകുന്നത്.
കോണിച്ചുമടക്കിയ ഇലയിൽ പുഴുങ്ങിയെടുത്തു കുമ്പിളപ്പം അടുക്കളയിലെ അപ്പച്ചെമ്പിൽ കയറുന്പോഴേ അതിന്റെ സുഗന്ധം വീടുനിറയും. മലയാളിയുടെ എക്കാലത്തെയും ഗൃഹാതുരത്വങ്ങളിൽ ഒന്നാണ് കുമ്പിളപ്പം. മറുനാടുകളിൽ ജോലിക്കും പഠനത്തിനുമായി കുടിയേറിയിട്ടുള്ള പലരുടെയും ഒാർമകളിൽ ചെറുപ്പത്തിൽ കഴിച്ച കുമ്പിളപ്പത്തിന്റെ രുചി മായാതെയുണ്ടാവും.
ഒരെണ്ണം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിക്കാത്തവർ ഉണ്ടാകുമോ? എന്നാൽ, വരിക്കച്ചക്കപ്പഴം മുതൽ ഇടനയെന്നും വയനയെന്നുമൊക്കെ അറിയപ്പെടുന്ന ഇല വരെ സംഘടിപ്പിച്ച് ഗൾഫിലോ യൂറോപ്പിലോ ഒക്കെ കുമ്പിളപ്പം ഉണ്ടാക്കുകയെന്നു പറഞ്ഞാൽ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ, മധ്യകേരളത്തിലെ പ്രശസ്തമായ നാട്ടിൻപുറ പലഹാരം ഇപ്പോൾ ദേ അതേ രുചിയോടെ വിദേശത്തു പറന്നിറങ്ങുന്നു. കോട്ടയത്തെ നീലൂരിൽനിന്നാണ് ഇപ്പോൾ കുന്പിളപ്പം വിദേശത്തേക്കു പറന്നു ഹിറ്റായി മാറിയിരിക്കുന്നത്.
അരലക്ഷം മധുരം!
നല്ല മധുരമുള്ള വരിക്കച്ചക്കപ്പഴം അരിക്കൂട്ടും ശർക്കരയും ചേർത്തു കുഴച്ചെടുത്തു മേന്പൊടിയായി അല്പം തേങ്ങയും നെയ്യും ഏലക്കയും ജീരകവും സമം ഉപ്പും ചേർത്ത് നല്ല സുഗന്ധമുള്ള ഇടനയുടെ ഇലയിൽ കുന്പിളാക്കി അതിൽ പുഴുങ്ങിയെടുത്ത കുന്പിളപ്പമാണ് അല്പം പോലും രുചി ചോരാതെ വിദേശ മലയാളിയുടെ കൈകളിലേക്ക് എത്തുന്നത്.
കോട്ടയം- ഇടുക്കി ജില്ലയുടെ അതിർത്തി പങ്കിടുന്ന മലയോര ഗ്രാമമായ നീലൂരിലെ കർഷകരുടെ ഉടമസ്ഥതയിലുള്ള നീലർ പ്രൊഡ്യൂസർ കന്പനിയാണ് കുന്പിളപ്പം വിദേശത്തേക്കു കയറ്റുമതി ചെയ്തു പെരുമ നേടിയിരിക്കുന്നത്.
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ കുമ്പിളപ്പമാണ് ഇപ്പോൾ നീലൂരിൽനിന്നു വിദേശത്തേക്കു വിമാനം കയറിപ്പോകുന്നത്.
കർഷകരുടെ മൂലധനത്തിലും ഉടമസ്ഥതയിലും പ്രവർത്തിക്കുന്ന ഈ കന്പനി ഏതാനും മാസങ്ങൾക്കു മുന്‍പാണ് കുന്പിളപ്പം യുകെ, അമേരിക്ക, കാനഡ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു കയറ്റിയയച്ചു തുടങ്ങിയത്. ഇന്നിപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കുന്പിളപ്പം ഉത്പാദിപ്പിക്കുന്ന കന്പനിയായി നീലർ പ്രൊഡ്യൂസർ കന്പനി മാറി. ഇതു കൂടാതെ പ്രാദേശികമായി പ്രതിദിനം അയ്യായിരത്തിനടുത്തു കുന്പിളപ്പം വിൽക്കുന്നുമുണ്ട്.
നീലൂരിലെ 650 കർഷകരുടെ കൂട്ടായ്മയായ കന്പനിയുടെ ഓഹരി ഉടമകളിൽ ഭൂരിഭാഗവും പുരുഷന്മാരാണെങ്കിലും കുന്പിളപ്പനിർമാണം സ്ത്രീകളുടെ മേൽനോട്ടത്തിലാണ്. പത്തു സ്ത്രീകളുടെ നേതൃത്വത്തിലാണ് ഇവിടെ രാവും പകലും കുന്പിളപ്പ നിർമാണം. കയറ്റിയയയ്ക്കാനുള്ളവ ശീതീകരിച്ചാണ് തയാറാക്കുന്നത്.
വീടുകളിൽ തയാറാക്കുന്നതുപോലെ തന്നെ കുന്പിളാക്കിയ ഇടനയിലയിൽ അരിക്കൂട്ടും ചക്കപ്പഴവും ചേർത്തു നിറച്ച് ആവിയിൽ പുഴുങ്ങിയെടുത്താണ് കുമ്പിളപ്പം തയാറാക്കുന്നത്. ശർക്കരയും തേങ്ങയും ഏലക്കയും ജീരകവും റവ അല്ലെങ്കിൽ അരിപ്പൊടി എന്നിവയുമാണ് കുന്പിളപ്പത്തിന്റെ പ്രധാന ചേരുവകൾ.
ഇലയാണ് താരം
ചേരുവകൾക്കൊപ്പം കുമ്പിളില എന്നു വിളിക്കപ്പെടുന്ന ഇടനയിലയുടെ രുചികൂടി ചേരുമ്പോഴാണ് കുമ്പിളപ്പം ആസ്വാദ്യമാകുന്നത്. കോട്ടയം ജില്ലയ്ക്കു പുറമേ പാലക്കാട്, അട്ടപ്പാടി ഭാഗത്തുനിന്നു വലിയ തോതിൽ കമ്പനി ഇല ശേഖരിക്കുന്നുണ്ട്. ഒരിലയ്ക്ക് ഒരു രൂപ നൽകിയാണ് ശേഖരിക്കുന്നത്. കേടുള്ളതോ പഴകിയതോ ആയ ഇലകൾ ഉപയോഗിക്കാറില്ല.
വീടുകളിൽ കുന്പിളപ്പം ഉണ്ടാക്കാൻ മിക്കവരും ചക്കപ്പഴം ഉടനടി ഉപയോഗിക്കുകയാണെങ്കിൽ വാണിജ്യാടിസ്ഥാനത്തിലെ ഉത്പാദനത്തിന് ചക്കപ്പഴം പൾപ്പാക്കിയാണ് ഉപയോഗിക്കുന്നത്. ഇതിനായി വ്യത്യസ്ത സമയങ്ങളിൽ ചക്കപ്പഴം ശേഖരിച്ചു പൾപ്പാക്കി ശീതീകരിച്ചു സൂക്ഷിക്കും. കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുവരെ യും ചക്ക ശേഖരിക്കുന്നുണ്ട്.
ഒരു മണിക്കൂറിനുള്ളിൽ 1,250 അപ്പം ആവിയിൽ പുഴങ്ങാവുന്ന സ്റ്റീമറിലാണ് തയാറാക്കുന്നത്. ഓർഡർ അനുസരിച്ചാണ് കുന്പിളപ്പം പുഴുങ്ങുന്നത്. 365 ദിവസവും അപ്പം ഉണ്ടാക്കാവുന്ന രീതിയിൽ പൾപ്പ് സൂക്ഷിച്ചു വയ്ക്കുന്നുണ്ട്.
ഒരു കുന്പിളപ്പത്തിന് 80-85 ഗ്രാം തൂക്കം വരും. 12 രൂപയാണ് മൊത്തവില. പ്രാദേശിക വിപണിയിൽ 18 രൂപയ്ക്കു കിട്ടുന്ന കുന്പിളപ്പം വിദേശ വിപണിയിൽ 35 രൂപയ്ക്കാണ് വില്പന. നീലൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ ഫാർമേഴ്സ് പ്രൊഡക്ഷൻ ഓർഗനൈസേഷന്റെ സഹകരണത്തോടെയാണ് കന്പനി തുടങ്ങിയത്.
കുന്പിളപ്പത്തിനൊപ്പം ചക്ക, കപ്പ തുടങ്ങിയവയിൽനിന്നു വിവിധ മൂല്യവർധിത ഉത്പന്നങ്ങളും ഉണ്ടാക്കുന്നുണ്ട്. താമസിയാതെ റെഡി ടു ഈറ്റ് ചക്ക വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പ് നടന്നു വരികയാണെന്ന് കന്പനി ചെയർമാൻ മാത്യു സിറിയക്കും സിഇഒ ഷാജി ജോസഫും പറഞ്ഞു.
ജിബിൻ കുര്യൻ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
Latest News
പാക് അധിന കാഷ്മീർ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കേണ്ടതില്ലെന്ന് പ്രതിരോധമന്ത്രി
കനത്ത മഴ; മണിപ്പൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടു ദിവസം അവധി
അമേഠിയിൽ കോൺഗ്രസ് പാർട്ടി ഓഫീസ് ആക്രമിച്ചു; വാഹനങ്ങൾ നശിപ്പിച്ചു
മുഖ്യമന്ത്രി സ്വകാര്യ സന്ദർശനത്തിന് ദുബായിലേക്ക്
മെക്സികോയിൽ സർഫിംഗിനിടെ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
Latest News
പാക് അധിന കാഷ്മീർ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കേണ്ടതില്ലെന്ന് പ്രതിരോധമന്ത്രി
കനത്ത മഴ; മണിപ്പൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടു ദിവസം അവധി
അമേഠിയിൽ കോൺഗ്രസ് പാർട്ടി ഓഫീസ് ആക്രമിച്ചു; വാഹനങ്ങൾ നശിപ്പിച്ചു
മുഖ്യമന്ത്രി സ്വകാര്യ സന്ദർശനത്തിന് ദുബായിലേക്ക്
മെക്സികോയിൽ സർഫിംഗിനിടെ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top