Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം എഴുതിയ മനോഹരമായ ഒരു ചരിത്രനോവലാണ് മുബാഷി. ആ നോവലിലെ പ്രധാന കഥാപാത്രമായ മിയോമോട്ടോ മുബാഷി (1584-1645) വാൾ ഉപയോഗിച്ചുള്ള പോരാട്ടത്തിൽ അതിവിദഗ്ധനായിരുന്നു. അതോടൊപ്പം അദ്ദേഹം ഒരു യുദ്ധതന്ത്രജ്ഞനും ചിത്രകാരനും എഴുത്തുകാരനുമായിരുന്നു.
ഇരുതലവാൾ ഉപയോഗിച്ചുള്ള പോരാട്ടത്തിൽ 62 തവണ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ജീവിച്ചിരുന്ന കാലത്ത് വാൾ ഉപയോഗിച്ചുള്ള പോരാട്ടത്തിൽ അദ്ദേഹത്തെ വെല്ലുവാൻ ആരുമുണ്ടായിരുന്നില്ല. അങ്ങനെയാണ് മുബാഷി ചരിത്രത്തിൽ സ്ഥാനം പിടിച്ചത്. അദ്ദേഹത്തിന്റെ വീരസാഹസിക കഥയാണ് ഭാവനയിലൂടെ വികസിപ്പിച്ചെടുത്തു മുബാഷി എന്ന നോവലിൽ യോഷിക്കാവ അവതരിപ്പിക്കുന്നത്.
വാൾപ്പയറ്റ്
1600ൽ നടന്ന ബെക്കിഗഹാം യുദ്ധത്തിൽ മുബാഷി പങ്കെടുക്കുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. യുദ്ധത്തിൽ പരാജയപ്പെട്ടവരുടെ ഗണത്തിലായിരുന്നു മുബാഷി.
എന്നാൽ, യുദ്ധത്തിനു ശേഷം ടക്കുവാൻ സോഗോ എന്ന ഒരു സന്യാസിയുടെ ശിഷ്യനാകാൻ മുബാഷിക്കു ഭാഗ്യം ലഭിച്ചു. അതിനുശേഷം അദ്ദേഹം തെരഞ്ഞെടുത്ത വഴി ആത്മശിക്ഷണവും വാൾപ്പയറ്റിലുള്ള പരിശീലനവും ബോധോദയവുമായിരുന്നു.
ജപ്പാനിലുടനീളം സഞ്ചരിച്ച് സമുറായി യുദ്ധവീരൻമാരുമായി വാൾപ്പയറ്റ് നടത്തി ആ രംഗത്തു മുബാഷി വലിയ വൈദഗ്ധ്യം നേടിയെടുത്തു. ആ യാത്രയ്ക്കിടയിൽ അദ്ദേഹം കണ്ടുമുട്ടിയ സുന്ദരിയായ സ്ത്രീയാണ് ഓട്ടസു. ആ സ്ത്രീ മുബാഷിയെ സ്നേഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ യാത്രകൾ മൂലം അവരുടെ ബന്ധം പൂവണിഞ്ഞില്ല.
അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ വാൾപ്പയറ്റുകാരനായിരുന്ന സബാക്കി കൊചീറോ. എന്നാൽ, മരം കൊണ്ടുണ്ടാക്കിയ ഒരു വാൾ ഉപയോഗിച്ചു കൊചീറോയെ വാൾപ്പയറ്റിൽ പരാജയപ്പെടുത്താൻ മുബാഷിക്കു സാധിച്ചു. കാരണം, അത്രമാത്രം വൈദഗ്ധ്യമാണ് അദ്ദേഹത്തിന് വാൾപ്പയറ്റിൽ ഉണ്ടായിരുന്നത്. മുബാഷിയുടെ അസാധാരണമായ ഈ വിജയത്തോടെയാണ് നോവൽ അവസാനിക്കുന്നത്.
മുബാഷി ഒരു വാൾപ്പയറ്റുകാരനാണെങ്കിലും ഈ നോവൽ വാൾപ്പയറ്റിനെക്കുറിച്ചു മാത്രമുള്ള ഒരു കഥ അല്ല. പ്രത്യുത, ജീവിതത്തിൽ എങ്ങനെ ആത്മശിക്ഷണവും അച്ചടക്കവും കഴിവുകളിലുള്ള നൈപുണ്യവും നേടാനാവും എന്നതിന്റെ ഒരു അന്വേഷണവുംകൂടിയാണിത്.
വാൾപ്പയറ്റിൽ വിജയിക്കുന്നതിലും അങ്ങനെ ജീവിതത്തിൽ പ്രശസ്തിയും ആദരവും നേടുന്നതിലുമായിരുന്നു ആദ്യമൊക്കെ മുബാഷിയുടെ ശ്രദ്ധ. എന്നാൽ, പിന്നീട് ആദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞതു തന്റെ സ്വഭാവത്തിലെ ന്യൂനതകൾ പരിഹരിച്ച് തന്നെത്തന്നെ കീഴടക്കുന്നതിലായിരുന്നു.
ആദ്യം കീഴടക്കേണ്ടത്
നമ്മുടെ ശ്രദ്ധ എത്തരം കാര്യങ്ങളിലാണ്. സ്വഭാവന്യൂനതകൾ പരിഹരിച്ചു നമ്മെത്തന്നെ കീഴിടക്കുന്നതിലോ അതോ പണവും പ്രശസ്തിയും ആദരവും നേടുന്നതിൽ മാത്രമോ? അത്തരം കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധയെങ്കിൽ നമുക്ക് ആത്മനിയന്ത്രണം അല്പം പോലുമില്ല എന്നു വ്യക്തം. ദൈവവചനം പറയുന്നു: "ആത്മനിയന്ത്രണമില്ലാത്ത മനുഷ്യൻ കോട്ടകളില്ലാത്ത നഗരംപോലെയാണ്' (സുഭാ 25: 28).
കോട്ടകളില്ലാത്ത നഗരത്തിന് എന്തു സംഭവിക്കുന്നു? അതു ശത്രുക്കൾക്ക് എപ്പോൾ വേണമെങ്കിലും എളുപ്പത്തിൽ കീഴടക്കാം. ഇതുതന്നെയാണ് ആത്മനിയന്ത്രണമില്ലാത്തവരുടെ കാര്യത്തിൽ സംഭവിക്കുന്നതും. ഏതു ദുഃശീലത്തിനും തിന്മയ്ക്കും അവർ എളുപ്പത്തിൽ അടിമകളാകും. പ്രലോഭനങ്ങളെ ചെറുക്കാൻ അവർക്കു സാധിക്കില്ല.
വാൾപ്പയറ്റിൽ ഏറെ പ്രാവിണ്യം നേടാനായിരുന്നു മുബാഷിയുടെ ആദ്യ പരിശ്രമം. അതിനായി വിവിധ സ്ഥലങ്ങളിൽ ചുറ്റി സഞ്ചരിച്ചു പരിശീലനം നേടി. എന്നാൽ, അതിനിടയിൽ അദ്ദേഹത്തിന് ഒരു കാര്യം മനസിലായി. ആദ്യം തന്നെത്തന്നെ കീഴടക്കിയെങ്കിൽ മാത്രമേ ജീവിതത്തിന്റെ നിയന്ത്രണം കൈകളിൽ നിൽക്കൂ. തുടർന്ന് അതിനായി അച്ചടക്കത്തോടെ പ്രവർത്തിച്ചു.
വാൾപ്പയറ്റിൽ ഒരു മാസ്റ്ററായിട്ടല്ല മുബാഷി ജീവിതം ആരംഭിച്ചത്. ആദ്യകാലത്തു പല പരാജയങ്ങളും നേരിട്ടു. എങ്കിലും മനസു മടുക്കാതെ അദ്ദേഹം മുന്നോട്ടുപോയി. അതിനു സഹായിച്ചത് അദ്ദേഹത്തിന്റെ ആത്മശിക്ഷണവും അച്ചടക്കവുമായിരുന്നു.
മുബാഷി ഒരിക്കൽ പറഞ്ഞു: ""ഇന്നു നിങ്ങളുടെ മേൽ നിങ്ങൾ നേടുന്ന വിജയം ഇന്നലെ മറ്റൊരാളുടെ മേൽ നിങ്ങൾ നേടിയ വിജയത്തെക്കാൾ ഏറെ പ്രാധാന്യമുള്ളതാണ്.'' മുബാഷി തന്റെമേൽ വിജയം നേടിയപ്പോൾ ഉണ്ടായ നന്മകൾ അദ്ദേഹം ഭാവന ചെയ്തതിലും അധികമായിരുന്നു. തന്മൂലമാണ്, ആത്മശിക്ഷണവും അച്ചടക്കവും ജീവിതത്തിൽ ഉണ്ടാകണമെന്ന് അദ്ദേഹം പഠിപ്പിച്ചത്.
പൗലോസ് അപ്പസ്തോലൻ എഴുതുന്നു: "കായികാഭ്യാസികൾ എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു. അവർ നശ്വരമായ കിരീടത്തിനുവേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. നാം അനശ്വരമായതിനു വേണ്ടിയും' (1 കോറി 9:25).
നശ്വരമായ കിരീടത്തിനുവേണ്ടി നാം ആത്മനിയന്ത്രണം പാലിക്കുന്നെങ്കിൽ അനശ്വരമായ കിരീടത്തിനുവേണ്ടി അതായത്, നിത്യജീവനുവേണ്ടി നാം കൂടുതലായി ആത്മനിയന്ത്രണം പാലിക്കേണ്ടതല്ലയോ?പ്രധാനപ്പെട്ട യുദ്ധം മറ്റുള്ളവരോടല്ല, തന്നോടുതന്നെയാണെന്നു മുബാഷി അതിവേഗം മനസിലാക്കി. തന്മൂലമാണ്, ജീവിതത്തിൽ മുന്നോട്ടുപോകാൻ അദ്ദേഹത്തിനു സാധിച്ചത്.
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം മറ്റുള്ളവരോടല്ല, പ്രത്യേകിച്ച് നമ്മുടെ ശത്രുക്കളോടുമല്ല, അതു നമ്മോടുതന്നെയാണ്. ഈ യുദ്ധത്തിൽ ജയിച്ചാൽ മാത്രമേ തിന്മയോടുള്ള യുദ്ധത്തിൽ നമുക്കു ജയിക്കാൻ സാധിക്കൂ. അതുവഴി അനശ്വരജീവൻ നമുക്കു നേടാനും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നഷ്ടപ്പെടുന്പോൾ മാത്രം...
1870ലെ യുദ്ധം എന്നറിയപ്പെടുന്ന ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം (ജൂലൈ 19, 1870-ജനുവരി 28, 1871) യൂറോപ്പിലെ ഫ്രാൻസിന്റെ ആധിപത്യത്ത
എല്ലാ ദിവസവും ഏറ്റവും നല്ല ദിവസങ്ങളാകാൻ..
ഓരോ ദിവസവും ഏറ്റവും നല്ല ദിവസമാകാം. ഓരോ നിമിഷവും ഏറ്റവും നല്ല നിമിഷവും. നിങ്ങൾക്കതു കാണാൻ കഴിയണമെന്നുമാത്രം..<
തീ കൊളുത്തുവാൻ അറിയാവുന്നതുകൊണ്ടുമാത്രം
പത്രപ്രവർത്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ നിലകളിൽ പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരനാണ് ജാ
ആത്മധൈര്യത്തിന്റെ ഉറവിടം
ദൈവം മോശയോടൊപ്പം എന്നും ഉണ്ടായിരുന്നു. ദൈവത്തിന്റെ ഈ സാന്നിധ്യമാണ് ഫറവോയെ നേരിടാനും ഇസ്രായേൽകാരെ ഈജിപ്റ്റിലെ അ
തുറന്നുകിടക്കുന്ന തടവറകൾ
സ്വതന്ത്രമായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക- അമേരിക്കയിലെ ന്യൂഹാന്പ്ഷെർ എന്ന കൊച്ചു സംസ്ഥാനത്തിന്റെ ആദർശവാക്യമാണി
യഥാർഥത്തിൽ എന്നെ രക്ഷിച്ചത്...
എക്കാലത്തെയും ഏറ്റവും മികച്ച സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന അസാധാരണ പ്രതിഭയാണ് ആന്റൺ ചെക്കോവ് (1860-1904
മാറ്റങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടോ
മാറ്റങ്ങൾ പലപ്പോഴും വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുക സ്വാഭാവികം. പരിചിതമായ ശീലങ്ങൾ, സ്ഥലങ്ങൾ, ബന്ധങ്ങൾ, ദിനചര്യകൾ
അസാധ്യമായതു സാധ്യമാക്കിയ മൈക്കിളാഞ്ചലോ
പ്രതിമയുടെ കൊത്തുപണി രഹസ്യത്തിലായിരിക്കാൻ വേണ്ടി മാർബിളിനു ചുറ്റും ഒരു ഷെഡ് കെട്ടിയതിനു ശേഷമായിരുന്നു അദ്ദേഹം ത
തടവറവാതിൽ തുറന്നുകിടക്കുന്പോൾ
അപ്പോൾ അദ്ദേഹം ഒരു സ്വരം കേട്ടു. ശാന്തമായ ഒരു സ്വരം: "ഇത് ഇങ്ങനെതന്നെ ആയിരിക്കണമെന്നില്ല!'
ഒരു വലിയ ഷിപ്
ആധ്യാത്മിക പാപ്പരത്തം അപകടംപിടിച്ചത്
എക്കാലത്തെയും ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ എണ്ണപ്പെടുന്ന പ്രതിഭാധനനാണ് ടോൾസ്റ്റോയി (1828-1910). റഷ്യയിലെ അതിസന്പ
ഉച്ചസ്വരത്തിൽ ശബ്ദിക്കുന്ന പ്രവൃത്തി
നാം പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നതുപോലെ പ്രവർത്തിക്കുന്നവരാണോ? എങ്കിൽ മറ്റുള്ളവർ നമ്മുടെ വാക്കുകളെ വിശ്വസ
എവിടെയാണ് നങ്കൂരം ഇടേണ്ടത്
ഒരിക്കൽ ഒരു നേവി സബ്മറീൻ ഒരു പരീക്ഷണ ദൗത്യവുമായി സമുദ്രത്തിന്റെ അഗാധങ്ങളിൽ ഏറെ മണിക്കൂറുകൾ ചെലവഴിച്ചു. ദൗത്യമെല
ജീവിതം മാറിമാറി ജീവിച്ചാൽ
മറ്റൊരാളുടെ ജീവിതം നന്നായി പോകുന്നതായി കാണുന്പോൾ ആ വ്യക്തിയെപ്പോലെ ആയിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചേക്കാം. എന്നാ
നാശത്തിന്റെ മുന്നോടി
ആംഗലേയ സാഹിത്യകാരന്മാരിൽ അതുല്യ പ്രതിഭയാണ് ജോൺ മിൽട്ടൺ (1608-1674). അദ്ദേഹത്തിന്റെ കീർത്തി ഇന്നും നിലനിർത്തുന്ന മഹാ
അദൃശ്യവേലി കെട്ടുന്ന ദൈവം
വെയിൽസിൽ കനത്ത ബോംബാക്രമണം ഉണ്ടായി. കോളജ് നിന്നിരുന്ന സ്ഥലത്തിനു ചുറ്റുമുള്ള ഒട്ടേറെ കെട്ടിടങ്ങൾ ബോംബാക്രമണത്തിൽ
ദൈവത്തിന്റെ സമയം ഏറ്റവും നല്ല സമയം
തന്റെ ജനതയെ ഈജിപ്തിൽനിന്നു കാനാൻ ദേശത്ത് എത്തിക്കാൻ മോശയ്ക്ക് 40 വർഷം വേണ്ടിവന്നു. അതേസമയം, നിയമാവർത്തന പുസ്തക
മാധുര്യമുള്ള വാക്കും പ്രവൃത്തിയും
അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ ജീവിതത്തിൽനിന്ന് ഒരു കഥ. ഒരിക്കൽ ഒരു വിധവ അദ്ദേഹത്തിന്റെ അരികിൽ ഒ
നാം മറക്കരുതാത്ത കാര്യം
ഇക്വഡോറിലെ ആമസോൺ വനാന്തരഭാഗത്തു താമസിക്കുന്ന ഒരു ഗോത്രവർഗമാണ് വൗറാനി. ഒരു കാലത്തു പുറംലോകവുമായി ബന്ധപ്പെടാൻ വി
എല്ലാം മാറ്റിമറിക്കുന്ന സത്യം
1815 ജൂൺ. യൂറോപ്പ് മുഴുവനും ശ്വാസമടക്കിപ്പിടിച്ചു നിന്ന ദിവസങ്ങൾ. നിരവധി ദിവസം നീണ്ട ഒരുക്കത്തിനുശേഷം, റഷ്യയുമായി സ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച....
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ
നഷ്ടപ്പെടുന്പോൾ മാത്രം...
1870ലെ യുദ്ധം എന്നറിയപ്പെടുന്ന ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം (ജൂലൈ 19, 1870-ജനുവരി 28, 1871) യൂറോപ്പിലെ ഫ്രാൻസിന്റെ ആധിപത്യത്ത
എല്ലാ ദിവസവും ഏറ്റവും നല്ല ദിവസങ്ങളാകാൻ..
ഓരോ ദിവസവും ഏറ്റവും നല്ല ദിവസമാകാം. ഓരോ നിമിഷവും ഏറ്റവും നല്ല നിമിഷവും. നിങ്ങൾക്കതു കാണാൻ കഴിയണമെന്നുമാത്രം..<
തീ കൊളുത്തുവാൻ അറിയാവുന്നതുകൊണ്ടുമാത്രം
പത്രപ്രവർത്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ നിലകളിൽ പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരനാണ് ജാ
ആത്മധൈര്യത്തിന്റെ ഉറവിടം
ദൈവം മോശയോടൊപ്പം എന്നും ഉണ്ടായിരുന്നു. ദൈവത്തിന്റെ ഈ സാന്നിധ്യമാണ് ഫറവോയെ നേരിടാനും ഇസ്രായേൽകാരെ ഈജിപ്റ്റിലെ അ
തുറന്നുകിടക്കുന്ന തടവറകൾ
സ്വതന്ത്രമായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക- അമേരിക്കയിലെ ന്യൂഹാന്പ്ഷെർ എന്ന കൊച്ചു സംസ്ഥാനത്തിന്റെ ആദർശവാക്യമാണി
യഥാർഥത്തിൽ എന്നെ രക്ഷിച്ചത്...
എക്കാലത്തെയും ഏറ്റവും മികച്ച സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന അസാധാരണ പ്രതിഭയാണ് ആന്റൺ ചെക്കോവ് (1860-1904
മാറ്റങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടോ
മാറ്റങ്ങൾ പലപ്പോഴും വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുക സ്വാഭാവികം. പരിചിതമായ ശീലങ്ങൾ, സ്ഥലങ്ങൾ, ബന്ധങ്ങൾ, ദിനചര്യകൾ
അസാധ്യമായതു സാധ്യമാക്കിയ മൈക്കിളാഞ്ചലോ
പ്രതിമയുടെ കൊത്തുപണി രഹസ്യത്തിലായിരിക്കാൻ വേണ്ടി മാർബിളിനു ചുറ്റും ഒരു ഷെഡ് കെട്ടിയതിനു ശേഷമായിരുന്നു അദ്ദേഹം ത
തടവറവാതിൽ തുറന്നുകിടക്കുന്പോൾ
അപ്പോൾ അദ്ദേഹം ഒരു സ്വരം കേട്ടു. ശാന്തമായ ഒരു സ്വരം: "ഇത് ഇങ്ങനെതന്നെ ആയിരിക്കണമെന്നില്ല!'
ഒരു വലിയ ഷിപ്
ആധ്യാത്മിക പാപ്പരത്തം അപകടംപിടിച്ചത്
എക്കാലത്തെയും ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ എണ്ണപ്പെടുന്ന പ്രതിഭാധനനാണ് ടോൾസ്റ്റോയി (1828-1910). റഷ്യയിലെ അതിസന്പ
ഉച്ചസ്വരത്തിൽ ശബ്ദിക്കുന്ന പ്രവൃത്തി
നാം പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നതുപോലെ പ്രവർത്തിക്കുന്നവരാണോ? എങ്കിൽ മറ്റുള്ളവർ നമ്മുടെ വാക്കുകളെ വിശ്വസ
എവിടെയാണ് നങ്കൂരം ഇടേണ്ടത്
ഒരിക്കൽ ഒരു നേവി സബ്മറീൻ ഒരു പരീക്ഷണ ദൗത്യവുമായി സമുദ്രത്തിന്റെ അഗാധങ്ങളിൽ ഏറെ മണിക്കൂറുകൾ ചെലവഴിച്ചു. ദൗത്യമെല
ജീവിതം മാറിമാറി ജീവിച്ചാൽ
മറ്റൊരാളുടെ ജീവിതം നന്നായി പോകുന്നതായി കാണുന്പോൾ ആ വ്യക്തിയെപ്പോലെ ആയിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചേക്കാം. എന്നാ
നാശത്തിന്റെ മുന്നോടി
ആംഗലേയ സാഹിത്യകാരന്മാരിൽ അതുല്യ പ്രതിഭയാണ് ജോൺ മിൽട്ടൺ (1608-1674). അദ്ദേഹത്തിന്റെ കീർത്തി ഇന്നും നിലനിർത്തുന്ന മഹാ
അദൃശ്യവേലി കെട്ടുന്ന ദൈവം
വെയിൽസിൽ കനത്ത ബോംബാക്രമണം ഉണ്ടായി. കോളജ് നിന്നിരുന്ന സ്ഥലത്തിനു ചുറ്റുമുള്ള ഒട്ടേറെ കെട്ടിടങ്ങൾ ബോംബാക്രമണത്തിൽ
ദൈവത്തിന്റെ സമയം ഏറ്റവും നല്ല സമയം
തന്റെ ജനതയെ ഈജിപ്തിൽനിന്നു കാനാൻ ദേശത്ത് എത്തിക്കാൻ മോശയ്ക്ക് 40 വർഷം വേണ്ടിവന്നു. അതേസമയം, നിയമാവർത്തന പുസ്തക
മാധുര്യമുള്ള വാക്കും പ്രവൃത്തിയും
അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ ജീവിതത്തിൽനിന്ന് ഒരു കഥ. ഒരിക്കൽ ഒരു വിധവ അദ്ദേഹത്തിന്റെ അരികിൽ ഒ
നാം മറക്കരുതാത്ത കാര്യം
ഇക്വഡോറിലെ ആമസോൺ വനാന്തരഭാഗത്തു താമസിക്കുന്ന ഒരു ഗോത്രവർഗമാണ് വൗറാനി. ഒരു കാലത്തു പുറംലോകവുമായി ബന്ധപ്പെടാൻ വി
എല്ലാം മാറ്റിമറിക്കുന്ന സത്യം
1815 ജൂൺ. യൂറോപ്പ് മുഴുവനും ശ്വാസമടക്കിപ്പിടിച്ചു നിന്ന ദിവസങ്ങൾ. നിരവധി ദിവസം നീണ്ട ഒരുക്കത്തിനുശേഷം, റഷ്യയുമായി സ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച....
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ
സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും
"ലിവിംഗ് ലൈഫ് ഓൺ പർപസ്' എന്ന ഗ്രന്ഥത്തിൽ ഗ്രെഗ് ആൻഡേഴ്സൺ പറയുന്ന ഒരു കഥ: ഒരിക്കൽ ഒരാളുടെ ഭാര്യ അയാളെ വിട്ടുപോയി. അവ
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന്‍ റൺ'. മു
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
സംസാരശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിയും കാഴ്ചക്കുറവുള്ള അധ്യാപകനും
2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേ
Latest News
കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
ഇന്ത്യക്കെതിരേ തീരുവ ചുമത്തിയത് റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍; ട്രംപ് സുപ്രീം കോടതിയില്‍
രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍നിന്ന് മാറ്റി
സ്ഫോടക വസ്തു പിടികൂടിയ സംഭവം; മൂന്നുപ്രതികളും റിമാൻഡിൽ
ഓണസമ്മാനം; 20 കോച്ചുള്ള വന്ദേഭാരത് കേരളത്തിൽ
Latest News
കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
ഇന്ത്യക്കെതിരേ തീരുവ ചുമത്തിയത് റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍; ട്രംപ് സുപ്രീം കോടതിയില്‍
രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍നിന്ന് മാറ്റി
സ്ഫോടക വസ്തു പിടികൂടിയ സംഭവം; മൂന്നുപ്രതികളും റിമാൻഡിൽ
ഓണസമ്മാനം; 20 കോച്ചുള്ള വന്ദേഭാരത് കേരളത്തിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top