Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളായിരുന്നു. അതിൽ ഏറ്റവും നാടകീയമായ ചരിത്രമുഹൂർത്തങ്ങൾ ലോകം കണ്ടത് ജർമനിയിലും.
യുദ്ധശേഷം രണ്ടായി വെട്ടിമുറിക്കപ്പെട്ട ജർമനി 1961ൽ ക്രൂഷ്ചേവ് കെട്ടി ഉയർത്തിയ ബർലിൻ ഭിത്തിയുടെ കിഴക്കും പടിഞ്ഞാറുമായി തിരിഞ്ഞ് കിഴക്ക് സോഷ്യലിസ്റ്റ് സമഗ്രാധിപത്യവും പടിഞ്ഞാറ് മുതലാളിത്ത രാജ്യവുമായി നാലു വ്യാഴവട്ടം എത്തുന്പോൾ രണ്ടു സംസ്കാരങ്ങൾ തന്നെയായി എന്നു പറയാം.
പുതിയ ലോകം
മേൽപ്പറഞ്ഞ രാഷ്ട്രീയ -സാംസ്കാരിക മാറ്റത്തിന്റെ ചരിത്രം നിർമമത്വത്തോടും ഹാസ്യരസത്തോടുംകൂടി ആവിഷ്കരിക്കുകയാണ് ജർമൻ സംവിധായകൻ വോൾഫ്ഗാംഗ് ബെക്കർ ഈ ചിത്രത്തിലൂടെ. ഇതിലെ സംഭവങ്ങൾ 1989 ഒക്ടോബറിലെ ബർലിൻ ഭിത്തിയുടെ പതനത്തിന്റെ പശ്ചാത്തലത്തിലാണ് ആവിഷ്കരിക്കപ്പെടുന്നത്.
സോഷ്യലിസത്തിലെ ഏകാധിപത്യ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, സ്വാതന്ത്ര്യനിഷേധം, ദാരിദ്ര്യം എല്ലാം അനാവരണം ചെയ്യുന്പോൾത്തന്നെ അതിനു പകരംവന്ന മുതലാളിത്ത ഉപഭോഗസംസ്കാരത്തിന്റെ അന്തഃസാര ശൂന്യതയും ഒപ്പം പരിശോധിക്കപ്പെടുന്നു. ശീലിച്ചുപോന്ന സംസ്കാരത്തെ അന്ധമായി മുറുകെപ്പിടിക്കുന്ന തലമുറയുടെ പ്രതിനിധിയായ ഒരമ്മയും പുതിയ ലോകത്തെ പുൽകാനും അതേസമയം അതിന്റെ വെല്ലുവിളികളെ കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടുന്ന യുവതലമുറയും ചേരുന്പോൾ കഥയുടെ ഏകദേശ രൂപമാകും.
ബർലിൻ ഭിത്തി പൊളിയുന്നതിന് ഏതാനും മാസം മുന്‍പേ കമ്യൂണിസ്റ്റ് പാർട്ടിയുമായി കലഹിച്ച് കിഴക്കൻ ജർമനിയിൽനിന്നു കുടുംബംവിട്ടോടിപ്പോയ ഭർത്താവിനെ പാർട്ടിയോടും സോഷ്യലിസത്തോടുമുള്ള പ്രതിബദ്ധതയുടെ പേരിൽ ഉപേക്ഷിച്ച അവസ്ഥയിലാണ് ക്രിസ്റ്റ്യാനെ. മക്കളായ അലക്സും അരിയാനെയും കൂടെയുണ്ട്. ഭർത്താവിന്റെ വഴിയേ പോയാൽ അവരെ തനിക്കു നഷ്ടപ്പെടുമെന്ന ഭയം ക്രിസ്റ്റ്യാനെയ്ക്കുണ്ട്.
പടിഞ്ഞാറൻ ജർമനിയിൽ അഭയംതേടാനുള്ള ക്ഷണം നിരസിച്ചും ഭർത്താവിന്റെ താത്പര്യങ്ങൾ മക്കളെ അറിയിക്കാതെയും സോഷ്യലിസ്റ്റ് സ്റ്റേറ്റിന്റെ ഉത്തമ സേവികയായി കഴിഞ്ഞ ക്രിസ്റ്റ്യാനെ ഒരു ദിവസം തന്റെ മകൻ സർക്കാരിനെതിരേ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നതു കണ്ട് ബോധമറ്റു വീഴുകയും മാസങ്ങളോളം ആ അവസ്ഥയിൽ കിടക്കുകയും ചെയ്തു.
മാറുന്ന ലോകം
ഒടുവിൽ ബോധം തെളിയുന്പോൾ ഒക്ടോബർ മാസമായി. ഡോക്ടർമാരുടെ പറഞ്ഞത്, അവർ ഇനി അസ്വാസ്ഥ്യമുണ്ടാക്കുന്ന യാതൊന്നും കാണാനോ കേൾക്കാനോ പാടില്ലെന്നും അങ്ങനെ സംഭവിച്ചാൽ ഹൃദയാഘാതമുണ്ടായി മരിക്കുമെന്നുമാണ്. അതനുസരിച്ചു തങ്ങളുടെ അമ്മയെ ചുറ്റിലും നടക്കുന്ന നാടകീയ മാറ്റങ്ങളിൽനിന്നു മാറ്റിനിർത്തി സംരക്ഷിക്കുക എന്ന ദൗത്യമാണ് അലക്സിനും അരിയാനയ്ക്കും. ഇതിനിടെ, പുതിയ നാണയവ്യവസ്ഥ വന്നതോടെ കിഴക്കൻ ജർമൻ കറൻസി അപ്രസക്തമായി. അവരുടെ സന്പാദ്യമെല്ലാം വെറും കടലാസുമാത്രം.
ബൂർഷ്വാ ഉപഭോഗസംസ്കാരത്തിന്റെ അടയാളങ്ങളായ കൊക്കോകോളയുടെയും ബർഗറിന്റെയും പരസ്യങ്ങൾ ടെലിവിഷനിലും തെരുവുകളിലുമെല്ലാം വന്നുതുടങ്ങി. പഴയ സോഷ്യലിസ്റ്റ് റേഷൻ കടകൾ പോയി സൂപ്പർ മാർക്കറ്റുകളും വന്നു. സ്റ്റേറ്റ് ടെലിവിഷനു പകരം പുതിയ ചാനലുകൾ. അവയിലൂടെ വരുന്ന വിനോദങ്ങളും വാർത്തകളും. ഇവയൊക്കെ തങ്ങളുടെ അമ്മ കണ്ടാൽ ഹൃദയസ്തംഭനം ഉണ്ടാകുമെന്ന ഭയത്താൽ മക്കൾ അവരെ അവരുടെ മുറിയിൽത്തന്നെ സൂക്ഷിച്ചു. ക്രിസ്റ്റ്യാനെ ഇപ്പഴും പഴയ ലോകത്തിൽത്തന്നെ ജീവിക്കട്ടെ.
എന്നാൽ, കാര്യങ്ങൾ അധികകാലം പിടിച്ചുവയ്ക്കാൻ കഴിയുന്നില്ല. ലോകകപ്പ് ഫുട്ബോളിന്റെ ആരവത്തിൽ കിഴക്കും പടിഞ്ഞാറും അലിയുകയാണ്. പഴയ ലോകത്തിന്റെ അടയാളങ്ങളും പാർട്ടി ചിഹ്നങ്ങളും പ്രതിമകളുമൊക്കെ നീക്കംചെയ്യപ്പെടുന്നു. ലെനിൻ പ്രതിമകൾ ആക്രിയായി മാറുന്നു. ഒരു ദിവസം ക്രിസ്റ്റ്യാനെ വീടുവിട്ടു പുറത്തിറങ്ങുന്പോൾ കാര്യങ്ങൾ കൈവിട്ടുപോകുന്നു.
ഫ്ലാറ്റിൽനിന്നു പുറത്തിറങ്ങി നടക്കുന്പോൾ അവരെ എതിരേൽക്കുന്ന കാഴ്ച പ്രമേയപരമായും ചരിത്രപരമായും ഒരു ക്ലൈമാക്സ് എന്നു പറയാവുന്ന ഒന്നാണ്. ക്രിസ്റ്റ്യാനെ കാണുന്നത് കഴുത്തിൽ കെട്ടിയ കയറിൽ തൂങ്ങി ഒരു ഹെലികോപ്റ്ററിൽ തൂക്കിയിട്ട ലെനിൻ പ്രതിമ ആകാശത്തുകൂടി പറന്നുവരുന്നതാണ്. ആകാശത്തേക്കു കൈചൂണ്ടി പറന്നുവരുന്ന ലെനിൻ ഒരു ഷോട്ടിൽ ക്രിസ്റ്റ്യാനെയോട് എന്തോ പറയുന്നുവെന്നു തോന്നും.
എല്ലാം തിരിച്ചറിയുന്നു
അധികം വൈകാതെ കുട്ടികളുടെ പരിശ്രമങ്ങളെ വിഫലമാക്കിക്കൊണ്ട് അമ്മ കാര്യങ്ങൾ മനസിലാക്കുന്നു. അലക്സ് തന്റെ പിതാവിന്റെ സഹായത്തോടെ പഴയ സ്റ്റേറ്റ് ടെലിവിഷന്റെ മട്ടിൽ ഒരു വ്യാജവാർത്ത അവതരിപ്പിച്ച് അമ്മയുടെ ടെലിവിഷനിൽ കാണിച്ചുകൊണ്ട് എല്ലാം പഴയപോലെ തുടരുകയാണെന്നു വരുത്താൻ ശ്രമിക്കുന്ന രംഗം ഏറെ ചിരിയുണർത്തുന്നതാണ്.
പക്ഷേ, മറ്റൊരു സ്നേഹിതനിൽനിന്ന് യഥാർഥ വിവരങ്ങളറിഞ്ഞ ക്രിസ്റ്റ്യാനെ ബർലിൻഭിത്തി തകർക്കപ്പെട്ടതിനു പിറകേ മരിക്കുന്നു. ജർമനികളുടെ പുനരേകീകരണത്തിന്റെ മൂന്നാം ദിവസം അമ്മയുടെ ചിതാഭസ്മം അലക്സും സ്നേഹിതരും ചേർന്നു താൻ പണ്ടുണ്ടാക്കിവച്ചിരുന്ന ഒരു റോക്കറ്റിൽ നിക്ഷേപിച്ച് ആകാശത്തേക്കു വിക്ഷേപിച്ച് ഒരു വെടിക്കെട്ടാക്കി മാറ്റുന്നു.
തന്റെ അമ്മയെ എപ്പോഴും പഴയ കിഴക്കൻ ജർമനിയുമായി ബന്ധിപ്പിച്ചോർക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അയാൾ പറയുന്പോൾ ക്രിസ്റ്റ്യാനെ എന്ന കഥാപാത്രം എന്തിന്റെ പ്രതീകമാണെന്നു തിരിച്ചറിയാം.മികച്ച നടൻ, സഹനടൻ, നടി, തിരക്കഥ, സംവിധാനം, സംഗീതം തുടങ്ങി പല നിലകളിൽ അന്താരാഷ്ട്ര അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് ഗുഡ്ബൈ ലെനിൻ. ഒരു യുഗ സംക്രമത്തിന്റെ ദൃശ്യരേഖ.
ജിജി ജോസഫ് കൂട്ടുമ്മേൽ
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
Latest News
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
Latest News
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top