Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കേരള കർഷകൻ എരിതീയിലേക്കോ?
Monday, November 25, 2019 11:50 PM IST
ഭൂമി അത്യാവശ്യ സമയങ്ങളിൽ സാന്പത്തിക ക്രവിക്രയങ്ങൾക്ക് അത്യന്താപേക്ഷിതവും വളരെ സുരക്ഷിതവുമായ വസ്തുവായാണ് കണക്കാക്കുന്നത്. ഭൂമിയിന്മേലുള്ള അവകാശം അഥവാ അധികാരം സ്ഥാനഭ്രംശമില്ലാതെ തെളിയിക്കേണ്ടത് സാമൂഹികസുരക്ഷിതത്വത്തിനും ക്രയവിക്രയ ശേഷിക്കും ഒഴിച്ചുകൂടാനാവത്തതാണ്. എന്നാൽ കുറച്ചു കാലങ്ങളായി കേരളത്തിൽ അടിക്കടി ഉണ്ടാവുന്ന സർക്കാർ ഉത്തരവുകൾ മേല്പറഞ്ഞ സുരക്ഷിതത്വത്തിനും ക്രയശേഷിക്കുംമേൽ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട് എന്ന് നിസംശയം പറയാം.
1957-ൽ ഗൗരിയമ്മ റവന്യു മന്തിയായിരുന്നപ്പോഴാണ് ഭൂപരിഷ്കരണ നിയമത്തിന് തുടക്കംകുറിച്ചത്. തുടർന്ന് പി.ടി. ചാക്കോ റവന്യു മന്ത്രിയായിരുന്നപ്പോൾ 1963-ൽ ഭൂപരിഷ്കരണ നിയമം നിയമസഭയിൽ പാസാക്കി. എന്നാൽ പിന്നീട് ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 30 ലക്ഷത്തോളം ഭൂവുടമകൾ ഉണ്ടായി. ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷൻ 81 പ്രകാരം തോട്ടം, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം, ചാരിറ്റിബൾ സംഘടനകൾ മുതലായവയ്ക്ക് ഇളവു നൽകുകയുണ്ടായി.
ഇപ്രകാരം സെക്ഷൻ 81 അനുസരിച്ച് അനുവദിച്ച ഭൂമി പ്രസ്തുത ആവശ്യത്തിലേക്ക് വിനിയോഗിക്കാതെ പൂർണമായോ ഭാഗികമായോ തുണ്ടുവൽക്കരിക്കുകയും തരംമാറ്റം വരുത്തുകയും ചെയ്ത നടപടി തടയുന്നതിന് സംസ്ഥാന ലാൻഡ് ബോർഡിന്റെ നിർദേശപ്രകാരം റവന്യു അധികാരികൾ ഇപ്പോൾ നടപടികൾ സ്വീകരിച്ചുവരുന്നു. ഇത് കർഷക സമൂഹത്തിന് വലിയ ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിട്ടുണ്ട്. ഈ വിഷയം സംസ്ഥാനം മുഴുവൻ ബാധകമാണെന്നിരിക്കെ അത് ദൂരവ്യാപകമായ സാമൂഹിക, രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഇളവു സന്പാദിച്ച ഭൂമി പിന്നീട് മൊത്തമായും തുണ്ടുവൽക്കരിച്ചും കൈമാറ്റം ചെയ്തു. അപ്രകാരമുള്ള വസ്തുക്കൾ കൈമാറി ലഭിച്ചപ്പോൾ ഇളവനുവദിച്ച ഭൂമിയാണെന്ന് അറിവില്ലാതെയാണ് സാധാരണ ജനങ്ങൾ ഭൂമി വാങ്ങിയിട്ടുള്ളത്. അങ്ങനെ കൈമാറിയ പതിനായിരക്കണക്കിനു തുണ്ടു ഭൂമികളിൽ ആളുകൾ വീടുവച്ചും മറ്റ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയും കൈവശം വച്ചുവരുന്നു. സ്വാഭാവികമായും അത്തരം വസ്തുക്കളിലെല്ലാം തരംമാറ്റം സംഭവിച്ചുകഴിഞ്ഞു. ഇതിനെ തടയുന്നതിനും തരംമാറ്റിയ ഭൂമി പിടിച്ചെടുക്കുന്നതിനും സർക്കാർ അടുത്തകാലത്തായി ഉത്തരവുകൾ പുറപ്പെടുവിക്കുകയും നിയമഭേദഗതി ഉൾപ്പെടെ കൊണ്ടുവരികയും ചെയ്യുന്നു.
എന്നാൽ കെഎൽആർ ആക്ട് പ്രകാരം ഇളവു സന്പാദിച്ച വസ്തുവണോ തങ്ങൾ വാങ്ങുന്നതെന്നു മനസിലാക്കാൻ സാധാരണ ജനങ്ങൾക്ക് യാതൊരു മാർഗവും നിലവിൽ ഇല്ല. അടിസ്ഥാന നികുതി രജിസ്റ്ററാണ് ഭൂമി വാങ്ങുന്പോൾ പരിശോധിക്കാവുന്ന ഏക പ്രമാണം. എന്നാൽ ഇളവു വാങ്ങിയ ഭൂമിയാണെന്ന് റിമാർക്കുകളൊന്നും അടിസ്ഥാന നികുതി രജിസ്റ്ററിൽ കാണപ്പെടുന്നില്ല. ഇളവു സന്പാദിച്ച ഭൂമിയാണെന്നു മനസിലാക്കാതെയാണ് നൂറുശതമാനം ആളുകളും വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്തിട്ടുള്ളത്.
കേരള ഭൂപരിഷ്കരണ നിയമം നിർമിച്ച കാലത്തുതന്നെ സർക്കാർ ഇത്തരം ഭൂമികളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കത്തക്കവിധം രജിസ്റ്റർ നിർമിക്കുകയും ഭൂരേഖകളിൽ ഇളവു സന്പാദിച്ച ഭൂമി /മിച്ചഭൂമി എന്ന രേഖപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഗവൺമെന്റ് വലിയ അലംഭാവമാണ് കാണിച്ചിട്ടുള്ളത്. അതിന്റെ ദുരന്തഫലമാണ് ചെറുകിട ഭൂ വുടമകൾ ഇന്ന് നേരിടുന്നത്.
1963-ലെ നിയമപ്രകാരം സർക്കാർ മിച്ചഭൂമിയായി പ്രഖ്യാപിച്ചതും എന്നാൽ, സർക്കാർ ഏറ്റെടുക്കാത്ത ഭൂമി സ്ഥല ഉടമകൾ പിന്നീട് തുണ്ടുകളായി വിൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്രകാരം മിച്ചഭൂമി കൈവശം വച്ചവരിൽ നിന്ന് വിലയ്ക്ക് വാങ്ങുകയും വില്പന നടത്തുകയും ചെയ്ത കൈവശക്കാർക്കുവേണ്ടി സർക്കാർ ഭൂപരിഷ്കരണ നിയമത്തിലെ 7(ഇ) ഭേദഗതി ചെയ്തു. മേല്പടി ഭേദഗതി അനുസരിച്ച് മിച്ചഭൂമി വിലകൊടുത്തു വാങ്ങിയവർക്ക് അവരുടെ ഉടമസ്ഥത സംസ്ഥാന സർക്കാർ ക്രമപ്പെടുത്തി കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഇടുക്കിയിലെ കർഷകർ കഴിഞ്ഞ ഓഗസ്റ്റ് 22 ലെ ഉത്തരവിലൂടെ നേരിടുന്ന സാഹചര്യവും ഇതുമായി ബന്ധപ്പെടുത്തി വായിക്കണം. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വലിയ ചർച്ചകളും സമരകോലാഹലങ്ങൾക്കുമുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞു വരുന്നത്. ഇത് സാമൂഹിക പരിഷ്കരണത്തിനും ജനങ്ങളുടെ താത്പര്യത്തിനുമാണ് മുൻഗണന നൽകേണ്ടത്. കൂടാതെ ഏതു നിയമങ്ങളും കാലോചിതമായി പരിഷ്കരിച്ചെങ്കിൽ മാത്രമേ പൊതുസമൂഹത്തിന് ഉപയോഗപ്രദമായ രീതിയിൽ ഭൂമി ഉപയോഗിക്കാൻ സാധിക്കൂ. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ഇത്തരം നിയമങ്ങൾ കാലോചിതമായി പരിഷ്കരിച്ചു വരുന്നതായി കാണാം. ഉദാഹരണത്തിന് കൃഷിയാവശ്യത്തിനുള്ള ഭൂമി കാർഷികേതര അവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ക്രമവൽക്കരിച്ച് നൽകൽ ചട്ടങ്ങൾ തമിഴ്നാട്ടിലും കർണാടകത്തിലും ഉണ്ട്.
കാർഷിക മേഖല ആകെ വിലത്തകർച്ചയിൽ നട്ടംതിരിയുന്ന അവസ്ഥയിൽ അവരെ സംരക്ഷിക്കേണ്ട സർക്കാർ അതിനനുസൃതമായ നിയമപരിഷ്കാരങ്ങൾ നടത്തി കാർഷികരംഗത്ത് ശാശ്വത സമാധാനവും സുസ്ഥിരതയും കൈവരിക്കേണ്ടതാണ്.
വാൽക്കഷണം: നിയമം നിയമത്തിനുവേണ്ടിയല്ല മനുഷ്യർക്കുവേണ്ടി, ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുന്പിളിൽതന്നെ.
അഡ്വ. പി.സി. ജോസഫ്
(ലേഖകൻ മുൻ എംഎൽഎയാണ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 301 ക്രിമിനലുകൾ പിടിയിൽ
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ സസ്പെൻഡ്ചെയ്തു
കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ
അമീബിക് മസ്തിഷ്കജ്വരം; നിരീക്ഷണത്തിലിരുന്ന കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്
Latest News
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 301 ക്രിമിനലുകൾ പിടിയിൽ
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ സസ്പെൻഡ്ചെയ്തു
കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ
അമീബിക് മസ്തിഷ്കജ്വരം; നിരീക്ഷണത്തിലിരുന്ന കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top