Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കല്ലൂർവഞ്ചിക്കു കാവലായി കണ്ടക്ടർ
ബസ് കണ്ടക്ടർക്കു കല്ലൂർവഞ്ചിയുമായി എന്തു ബന്ധം എന്നു ജയ്സണ്‍ ജോസഫിനോടു ചോദിക്കരുത്. കണ്ടക്ടർ ജോലിക്കിടെ കല്ലൂർവഞ്ചയെന്ന ഒൗഷധ സസ്യത്തെക്കുറിച്ചു പഠിച്ച് ഡോക്ടറേറ്റ് നേടിയ സസ്യശാസ്ത്രജ്ഞനാണ് ഈ മുപ്പത്തിയൊൻപതുകാരൻ. കണമല, തുലാപ്പള്ളി, ഏഞ്ചൽവാലി സ്റ്റോപ്പുകളിൽ ബസ് നിറുത്തുന്പോൾ വാതിലിലേക്കു മാത്രമല്ല പന്പാ നദിയിലേക്കും കണ്ടക്ടർ ജെയ്സണ്‍ തല ഉയർത്തി നോക്കും. പന്പയിലെ തുരുത്തുകളിലും പാറയിടുക്കിലുമൊക്കെ താൻ നട്ട കല്ലൂർവഞ്ചിത്തൈകൾ അവിടെയുണ്ടോ എന്നറിയാനുള്ള ആകാംക്ഷയിലാണ് നോട്ടം.
എരുമേലി കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ ജെയ്സണ്‍ എംഎസ്്സി ബോട്ടണിക്കാരനാണ്. നാട്ടിലെ പന്പയിൽ മുങ്ങിയും പൊങ്ങിയും നീന്തിയും വളർന്ന ബാല്യത്തിൽ തുടങ്ങിയതാണ് ചൂരൽപോലെയുള്ള കല്ലൂർവഞ്ചിയോടുള്ള കന്പം. പിഎസ്്സി പരീക്ഷ പാസായി 2010ൽ കണ്ടക്ടറായപ്പോഴും ആറ്റുവഞ്ചി മനസിൽ തഴച്ചുപൂവിട്ടുകൊണ്ടിരുന്നു. അറ്റുപോകാത്ത ആത്മ ബന്ധമാണ് കല്ലൂർവഞ്ചി ഗവേഷണത്തിലേക്കു ജെയ്സണെ നയിച്ചത്. ചങ്ങനാശേരി എസ്ബി കോളജിലെ ഡോ. ടിവി ആന്റണിയായിരുന്നു ഭാരതീയാർ സർവകലാശാലയിൽ നടത്തിയ ഗവേഷണത്തിൽ ഗൈഡ്.
നാലു വർഷം ആവേശത്തിന്റെ ടോപ്പ് ഗിയറിൽ യാത്രചെയ്തു പുഴകളും തീരങ്ങളും കയറിയിറങ്ങി. അങ്ങനെ കഴിഞ്ഞ വർഷം കൈയിൽ വന്നു ഡോക്ടറേറ്റ്. എരുമേലി കെഎസ് ആർടിസി ഡിപ്പോയിലും ബസിലും ജെയ്സണ്‍ അങ്ങനെ ഡോക്ടർ സാറായി. അത്ര ചെറുതായിരുന്നില്ല തെക്കുമുതൽ വടക്കുവരെ ഇരുപത്തെട്ടു നദികൾ താണ്ടി വർഷങ്ങൾ നീണ്ട പഠനവും നിരീക്ഷണവും. കേരളമെങ്ങും നാട്ടുചികിത്സക്കാരെയും ആയുർവേദ ആചാര്യൻമാരെയും ആദിവാസികളെയും പരിസ്ഥിതിക്കാരെയുമൊക്കെ സന്ദർശിച്ചും സംസാരിച്ചും പഠനങ്ങൾ. കണ്ടക്ടർ ജോലിക്ക് അവധി നൽകാതെ ഗവേഷണം വിജയിപ്പിച്ചതിൽ ജെയ്സണ്‍ നന്ദി പറയാനുള്ളത് ഡിപ്പോയിലെ അധികാരികളോടും സഹപ്രവർത്തകരോടുമാണ്. കൂടെ, കണമല സാന്തോം ഹൈസ്കൂളിലെ സസ്യശാസ്ത്ര അധ്യാപിക പരിസ്ഥിതിസ്നേഹിയായ ഭാര്യ ജോളി ആന്റണിയോടും.
മൂത്രാശയരോഗങ്ങൾ ഉൾപ്പെടെ ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും സിദ്ധൗഷധമാണ് കല്ലൂർവഞ്ചി.
പനി, ചുമ, ഹൃദ്രോഗം, വ്രണങ്ങൾ എന്നിവയുടെ ചികിത്സയ്ക്കും ഉപയോഗമേറെ. വേരു തിളപ്പിച്ചുകുടിച്ചാൽ മൂത്രക്കല്ല് പാടേ സുഖപ്പെടുമെന്ന സിദ്ധിയിൽ വഞ്ചി ചുവടോടെ പിഴുതെടുക്കപ്പെടുന്നു. ആന പിടിച്ചാലും ചുവടിളകാത്ത ഈ കല്ലൻ വഞ്ചി വേരെടുത്തു വംശം ഇല്ലാതാകുന്ന സാഹചര്യമാണ് കേരളമെങ്ങും. വഞ്ചിക്കു വംശനാശം സംഭവിക്കാതിരിക്കാൻ ജെയ്സണും കണമലയിലെ കൂട്ടുകാരും ചേർന്ന് കല്ലൂർവഞ്ചിയുടെ തൈകൾ കൂടകളിൽ മുളപ്പിച്ച് പന്പയിലൂടനീളം നട്ടുവളർത്തുന്നു. വിവിധ ജില്ലകളിലെ നദീസംരക്ഷണക്കൂട്ടായ്മകൾക്കും ഇവർ തൈ നൽകാനുള്ള തയാറെടുപ്പിലാണ്.
വഞ്ചിയുടെ തണ്ടിനെക്കാൾ വേരിനാണ് ഒൗഷധഗുണം. അതിനാൽ മരുന്നുകാർ കുത്തിയിളക്കി പറിച്ചെടുക്കുന്നതിനാൽ വേരിൽനിന്നും പുതിയ തൈകൾ പൊട്ടിത്തഴയ്ക്കാൻ സാധ്യത ഇല്ലാതായി. നല്ല നീരൊഴുക്കുള്ള ഇടങ്ങളിൽ മാത്രമെ കല്ലൂർവഞ്ചി വേരുപിടിക്കൂ. എരുമേലി എയ്ഞ്ചൽവാലി ഓർഡിനറി ബസിലാണ് ഏറെ ദിവസങ്ങളിലും പുഴയെ പ്രണയിക്കുന്ന കണ്ടക്ടറുടെ ഡ്യൂട്ടി. ദിവസവും അഞ്ചു ട്രിപ്പുകൾ നാടും നദിയും വഞ്ചിവനവുമൊക്കെ കണ്ടു ജോലി ചെയ്യാം.
കേരളത്തിലെ പുഴകളിൽ 20 തരം കല്ലൂർവഞ്ചികൾ ജെയ്സണ്‍ കണ്ടെത്തിയിട്ടുണ്ട്. ഉയരം കുറഞ്ഞു പടർന്നു കിളിർക്കുന്ന കടുംപച്ച ഇനത്തിനാണ് കൂടുതൽ ഒൗഷധഫലം. ഒരു മീറ്റർവരെ ഉയരം വയ്ക്കുന്ന കുറ്റിച്ചെടിയാണ് കല്ലൂർവഞ്ചി. സംസ്കൃതത്തിൽ അശ്മഭേദ, പാഷാണഭേദ, മൂത്രള എന്നും ഇംഗ്ലീഷിൽ അക്വാട്ടിക് റോട്ടുള എന്നും അറിയപ്പെടുന്നു. പല സ്ഥലങ്ങളിൽ നിന്നും വിത്തുകൾ ശേഖരിച്ച് കണമല ഗ്രാമത്തിൽ ജെയ്സണും നാട്ടുകൂട്ടവും തൈകൾ പാകി മുളപ്പിച്ചു സ്കൂൾ കുട്ടികളെ ഒപ്പം കൂട്ടി പന്പയിലുടനീളം നട്ടുവരികയാണ്. പ്രളയവും വരൾച്ചയുമൊക്കെ വന്നുപോയിട്ടും വഞ്ചികൾ പടർന്നുവളരുന്നുണ്ട്.
റാന്നി സെന്റ് തോമസ് കോളജിൽ ബിരുദവും ചങ്ങനാശേരി എസ്ബി കോളജിൽ ബിരുദാനന്തര ബിരുദവും ജെയ്സണ്‍ നേടിയത് ബോട്ടണിയിലായിരുന്നു. ചെറുപ്പത്തൽ നാന്പിട്ട പരിസ്ഥിതി ആവേശമായിരുന്നു സസ്യശാസ്ത്രപഠനത്തിലേക്ക് പടർന്നുവളർന്നത്. വീടിനോടു ചേർന്നു പന്പാ നദി. നിറയെ സസ്യങ്ങൾ. മത്സ്യങ്ങൾ. പച്ചപ്പിന്റെ തുരുത്തുകൾ. പാറക്കെട്ടുകൾ. പാറക്കെട്ടുകൾക്കിടയിൽ തിങ്ങി കല്ലൂർ വഞ്ചിക്കാടുകൾ.
ഹരിതാഭമായ പന്പ വനം. പന്പാതീരത്തു നിറങ്ങളുടെ വിസ്മയം തീർക്കുന്ന നൂറുനൂറിനം മരങ്ങൾ. നദിയിൽ വെള്ളം കുടിച്ചും നീന്തിത്തുടിച്ചും കാട്ടാനക്കൂട്ടം. ആഴ്ചയിൽ നാലു ദിവസംവരെ തുടരെ ജോലി ചെയ്തശേഷം അവധി ക്രമീകരിച്ചായിരുന്നു ഗവേഷണം. ഡിപ്പോയിലെ സഹപ്രവർത്തകരുടെ സഹകരണവും പ്രോത്സാസനവും കിട്ടിയപ്പോൾ ജോലിയും ഗവേഷണവും മുടങ്ങാതെ മുന്നറി. കല്ലൂർവഞ്ചിയുടെ വിതരണ, ആവാസ വ്യവസ്ഥ, വംശനാശം സംഭവിക്കൽ, ഗുണമേൻമ, ഒൗഷധ ഘടകങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഗവേഷണത്തിലുണ്ടായിരുന്നു. നാലു വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ 234 പേജുള്ള പ്രബന്ധം പൂർത്തിയാക്കി.
തെക്കൻകേരളത്തിലെ പുഴകളെക്കാൾ വടക്കൻ നദികളിൽ ഇപ്പോഴും ഈ സസ്യത്തിന് കാര്യമായ നാശമില്ലെന്നാണ് ജെയ്സന്റെ നിരീക്ഷണം. പറന്പിക്കുളം, ആളിയാർ, ഭാരതപ്പുഴ, കല്ലായി, കുറ്റ്യാടി, മയ്യഴി പുഴകളിൽ കല്ലൂർവഞ്ചിക്കൂട്ടം നാശാവസ്ഥയിലല്ല. തെക്കൻകേരളത്തിൽ മണിമല, മീനച്ചിൽ, അഴുത, അച്ചൻകോവിൽ, കല്ലട, കുളത്തൂപ്പുഴ, തെൻമല, നെയ്യാർ, കരമന എന്നിവിടങ്ങളിൽ വഞ്ചി ഏറെക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പെരിയാർ തീരത്തും ഈ ഇനം നാശത്തിലാണ്.
കണമല നായ്പുരയിടത്തിൽ ജോസഫിന്റെയും ഏലിയാമ്മയുടെയും പുത്രനാണ് ജയ്്സണ് ജോസഫ്. ഡോക്ടറേറ്റ് നേടിയിട്ടും വിശ്രമിക്കാതെ ജയ്സണ്‍ കൂട്ടുകാർക്കൊപ്പം പുഴയെ പോഷിപ്പിക്കുകയാണ്. പുഴയും പുല്ലും പച്ചപ്പും നഷ്ടമാകരുതെന്ന തീവ്രമായ ആഗ്രഹത്തിൽ ഇവരുടെ പരിസ്ഥിതി ക്ലബ്ബ് മരത്തൈകളെ പുഴയോരത്തും വഴിയോരത്തും നട്ടുവളർത്തുന്നു.
റെജി ജോസഫ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top