Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ശ്രീനിവാസം ഭജേഹം
രാഗപ്രവാഹമൊരുക്കിയ ആ വിരലുകളെ ഹൃദയാഞ്ജലിയോടെവേണം ഓർത്തുതുടങ്ങാൻ. ഇന്ത്യൻ സംഗീതലോകം അത്രമാത്രം അവയോടു കടപ്പെട്ടിരിക്കുന്നു. ആരുടെ എന്നു പറയുന്നതിനുമുന്പ് കുറച്ചുവർഷങ്ങൾ പിന്നിലേക്കു നടക്കണം. പ്രശസ്തമായ ത്യാഗരാജ സംഗീതോത്സവമാണ് വേദി. അന്നവിടെ ഒരു ബാലൻ ഉപകരണസംഗീതക്കച്ചേരി അവതരിപ്പിക്കുന്നുണ്ട്. ഇറ്റാലിയൻ ഉപകരണമായ മാൻഡലിനിൽ കർണാടകസംഗീതമോ എന്നു നെറ്റിചുളിച്ചവർ സദസ്സിനു പുറത്തായിരുന്നു. കച്ചേരി തുടങ്ങുന്പോൾ കേൾവിക്കാരായി കഷ്ടിച്ചു പതിനഞ്ചുപേരെയുള്ളൂ. എന്നാൽ അവസാനിക്കാറായപ്പോഴേക്കും അവിടെ ആയിരത്തോളംപേരുണ്ടായിരുന്നു. മാൻഡലിനിൽ ഒളിച്ചിരുന്ന സംഗീതത്തെ തൊപ്പിക്കുള്ളിൽനിന്ന് മുയലിനെയെടുക്കുന്ന മാന്ത്രികന്റെ വിരുതോടെ പുറത്തേക്കു കൊണ്ടുവരികയായിരുന്നു ആ ഒന്‍പതുവയസുകാരന്റെ വിരലുകൾ. പത്മശ്രീ യു. ശ്രീനിവാസ് എന്ന മാൻഡലിൻ ശ്രീനിവാസിന്റെ ആദ്യകച്ചേരിയായിരുന്നു അത്.
പാതിപോലും പാടാത്ത പാട്ട്
ല്യൂട്ടിലും ഗിറ്റാറിലും വേരുകളുള്ള മാൻഡലിനിൽനിന്ന് അതിനു മുന്‍പുവരെ കർണാടക സംഗീതം ഇത്ര മാധുര്യത്തോടെ കേട്ടിട്ടില്ല. നാല് ഇരട്ട സ്ട്രിംഗുകളുള്ള ആ ഉപകരണത്തിന്റെ സ്വഭാവം നമ്മുടെ സംഗീതത്തിനു യോജിച്ചതുമായിരുന്നില്ല. എന്നാൽ ശ്രീനിവാസ് മാൻഡലിനെ മനസിലാക്കുകയല്ല, സ്വന്തം മനസാക്കുകയാണ് ചെയ്തത്. അതിന്റെ നാലു സ്ട്രിംഗുകൾ ഇളക്കിമാറ്റി മറ്റൊരെണ്ണം കൂട്ടിച്ചേർത്തു. സസ്റ്റെയ്ൻഡ് നോട്ടുകൾ വായിക്കാനുള്ള സൗകര്യത്തിന് ഇലക്ട്രിക് മാൻഡലിനിലേക്കു മാറി.
തോടിയും ഖരഹരപ്രിയയും ഭൈരവിയുമടക്കമുള്ള രാഗങ്ങൾ പിന്നെ ആ വിരലുകളിലൂടെ പ്രവഹിച്ചുതുടങ്ങി. തോടിയുടെ പൂർണതയ്ക്ക് ശ്രീനിവാസ് എന്തുചെയ്തു എന്നുകൂടി ഓർക്കണം. വിഖ്യാത നാദസ്വരവിദ്വാൻ രാജരത്തിനം എങ്ങനെയാണ് തോടി വായിക്കുന്നതെന്ന് എണ്ണില്ലാത്തത്രയും തവണ കേട്ടു! ആ പ്രചോദനം ഉൾക്കൊണ്ട് മാൻഡലിൻ നാദസ്വരത്തെപ്പോലെ തോടി വായിച്ചുതുടങ്ങി.
ദിവസവും എട്ടു മുതൽ പത്തു മണിക്കൂർ വരെ ശ്രീനിവാസ് പരിശീലനത്തിനായി മാറ്റിവച്ചിരുന്നു. അങ്ങനെ സ്വയം മിനുക്കിയെടുത്ത പ്രതിഭയാണ് ലോകത്തെ മാൻഡലിനിലൂടെ കർണാടസംഗീതം കേൾപ്പിച്ച് ആഹ്ലാദിപ്പിച്ചത്- ഒറ്റയ്ക്കും പ്രശസ്തരായ മറ്റു സംഗീതജ്ഞർക്കൊപ്പവും.
ആഹ്ലാദങ്ങൾക്ക് അധികം ആയുസില്ലെന്നു വിധി വീണ്ടുമുറപ്പിച്ചുകാട്ടി ശ്രീനിവാസിനെ തിരിച്ചുവിളിച്ചതിലൂടെ. അദ്ദേഹത്തിന്റെ അന്‍പതാം ജന്മവാർഷികമാണ് ഈ വരുന്ന വ്യാഴാഴ്ച. സെപ്റ്റംബർ മാസമെത്തിയാൽ മരണമില്ലാത്ത ഓർമകൾക്ക് അഞ്ചാണ്ടു തികയും.
രാഗാരവിന്ദം
ഗുരുവിന്റെ ഓർമകൾക്കുമുന്നിൽ രാഗാഞ്ജലിയുമായി എത്തുകയാണ് ശ്രീനിവാസിന്റെ ശിഷ്യനും യുവ മാൻഡലിൻ വാദകരിൽ പ്രമുഖനുമായ അരവിന്ദ് ഭാർഗവ്. വ്യാഴാഴ്ച വൈകീട്ട് ആറിന് ചെന്നൈ ടിടികെ റോഡിലെ നാരദ ഗാന സഭ മിനി ഹാളിൽ നടക്കുന്ന ശ്രീനിവാസം ഭജേഹം എന്ന പരിപാടി യു. ശ്രീനിവാസിനുള്ള ആദരമാകും. ഇരുപതു മിനിറ്റിനുള്ളിൽ അന്‍പതു രാഗങ്ങൾ മാൻഡലിനിൽ വായിച്ചാണ് അരവിന്ദ് ഗുരുവിന് പ്രണാമമർപ്പിക്കുക. ഒപ്പം പ്രശസ്ത ചിത്രകാരനായ കുച്ചി സായ്ശങ്കറിന്റെ തത്സമയ ചിത്രരചനയും അരങ്ങേറും. ചിത്രഗാനം എന്നാണ് പരിപാടിക്കു പേരിട്ടിരിക്കുന്നത്. തീർന്നില്ല, വിഖ്യാത വയലിനിസ്റ്റ് പത്മശ്രീ എ. കന്യാകുമാരിയാണ് ചടങ്ങിലെ മുഖ്യാതിഥി. അവരുടെ കച്ചേരിക്ക് കലൈമാമണി എംബാർ കണ്ണൻ (വയലിൻ), കെ.വി. പ്രസാദ് (മൃദംഗം), അനിരുദ്ധ് ആത്രേയ (ഗഞ്ചിറ) എന്നിവർ പക്കമേളമൊരുക്കും.
ആറുവയസു മുതൽ യു. ശ്രീനിവാസിനു കീഴിൽ മാൻഡലിൻ അഭ്യസിക്കാൻ ഭാഗ്യം ലഭിച്ച അരവിന്ദ് രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം നാനൂറോളം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. സംഗീതത്തിൽ ബിരുദവും ഓഡിയോ എൻജിനിയറിംഗിൽ ഡിപ്ലോമയും നേടിയിട്ടുണ്ട് ഈ ഇരുപത്തെട്ടുകാരൻ. ചെന്നൈയിൽ സംഗീത പാരന്പര്യമുള്ള കുടുംബത്തിൽ എച്ച്.കെ. ശ്രീകണ്ഠന്റെയും ജ്ഞാന പ്രസൂണയുടെയും മകനായാണ് ജനനം.
ഗുരുവിനെയും കേരളത്തിൽ നടത്തിയ കച്ചേരിയെയും കുറിച്ച് അരവിന്ദ് പറയുന്നു:
ഡോ.എം. ബാലമുരളീകൃഷ്ണയുടെ ശിഷ്യയാണ് ശാസ്ത്രീയസംഗീതജ്ഞയായ എന്റെ അമ്മ. അമ്മൂമ്മ എൻ.എം. ലക്ഷ്മി വീണാ വാദകയായിരുന്നു. എനിക്ക് ആറു വയസുള്ളപ്പോൾ അമ്മയാണ് വലിയ പ്രതീക്ഷയോടെ എന്നെ ഗുരുജിയുടെ അടുത്തേക്ക് കൊണ്ടുപോയത്. കുടുംബത്തിന്റെ സംഗീതപാരന്പര്യം അറിഞ്ഞ ആ നിമിഷംതന്നെ എന്നെ ശിഷ്യനാക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. എത്ര മഹാനായ കലാകാരനാണ് അദ്ദേഹം എന്ന തിരിച്ചറിവിനുള്ള പ്രായം എനിക്ക് അന്നില്ല. സുന്ദരമായ ചിരിയോടെ ഗിറ്റാർപോലുള്ള ചെറിയ ഉപകരണം വായിക്കുന്ന രൂപമാണ് എന്നെ ആകർഷിച്ചത്. ആ ഉപകരണം വായിച്ചുനോക്കാനുള്ള കൗതുകം എനിക്ക് അപ്പോഴേ ഉണ്ടായിരുന്നു.
ഗുരുജി ആദ്യം പഠിപ്പിച്ച സ്വരങ്ങൾ ഞാൻ തുടർച്ചയായി പ്രാക്ടീസ് ചെയ്തു. അടുത്ത ക്ലാസിനു ചെന്നപ്പോൾ അതു വായിച്ചു കേൾപ്പിച്ച് അദ്ദേഹത്തോടു ചോദിച്ചു: ഞാൻ അങ്ങയെപ്പോലെയാണോ വായിക്കുന്നത്? പതിവു ചിരിയോടെ അദ്ദേഹം പറഞ്ഞു: നീ പ്രാക്ടീസ് ചെയ്യൂ. നിനക്ക് എന്നേക്കാൾ നന്നായി വായിക്കാൻ കഴിയും.
ശനിയും ഞായറും രാവിലെ എട്ടരമുതൽ ഉച്ചകഴിഞ്ഞു മൂന്നുമണിവരെയൊക്കെ അദ്ദേഹം ശിഷ്യർക്കൊപ്പം ഇരിക്കും. ഓരോ പാഠവും അന്പതുതവണയെങ്കിലും പ്രാക്ടീസ് ചെയ്യിക്കും. നിങ്ങൾ ചെയ്യൂ, ഞാനിവിടെയുണ്ട് എന്നാവും അദ്ദേഹത്തിന്റെ നിലപാട്.
പ്ലസ് ടു കഴിഞ്ഞപ്പോൾ തുടർന്ന് എന്തു ചെയ്യണമെന്ന ആശയക്കുഴപ്പം എനിക്കുണ്ടായിരുന്നു. മ്യൂസിക് തുടരണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ മറ്റുപല ഉപദേശങ്ങളുമായി കുറേപ്പേർ ഉണ്ടായിരുന്നു. ഗുരുജിയോട് ഞാനിക്കാര്യം പറഞ്ഞു. ഉപദേശിക്കുന്ന പതിവില്ലാത്തതിനാൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: സ്വയം സമർപ്പിക്കുകയും കൃത്യമായി പ്രാക്ടീസ് ചെയ്യുകയും തുടർന്നാൽ, എന്റെ മാൻഡലിൻ സാക്ഷിയാക്കി ഞാൻ പറയുന്നു, സംഗീതം നിനക്കു വേണ്ടതെല്ലാം തരും. ആ വാക്കുകളാണ് അരവിന്ദ് ഇന്നും പിന്തുടരുന്നത്.
കേരളത്തോട് ഇഷ്ടം
കേരളത്തിൽ ആദ്യമായി ഇടപ്പള്ളിയിൽ സംഗീതസദസിൽ മാൻഡലിൻ വായിച്ചപ്പോൾ തനിക്ക് ശ്രോതാക്കളിൽനിന്ന് അദ്ഭുതകരമായ പിന്തുണയാണ് ലഭിച്ചതെന്ന് അരവിന്ദ് പറഞ്ഞു. കുട്ടികൾ അടക്കമുള്ള ഒട്ടുമിക്കവരും സവിശേഷ ശ്രദ്ധയോടെയാണ് കച്ചേരി കേട്ടത്. ഏതാണ്ടെല്ലാവരും കൃത്യമായ താളത്തോടെ ഒപ്പംചേർന്നു. അനന്യമായ സാംസ്കാരിക പാരന്പര്യമുള്ള കേരളത്തിൽ കച്ചേരി നടത്താനാവുന്നത് ഏറ്റവും സന്തോഷകരമാണ്. കേരളത്തിലേക്ക് ഇനിയും മാൻഡലിനുമായി എത്താൻ കാത്തിരിക്കുകയാണ്- അരവിന്ദ് പറയുന്നു.
ഹരിപ്രസാദ്
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
ജഗന്നാഥപുരിയിലെ ക്രിസ്മസ് സമ്മാനം
"സ്വദേശമായ ഒഡീഷയിലെ ജഗന്നാഥപുരിയില്‍ കുഞ്ഞുനാളില്‍ വലിയ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി പങ്കുചേര്‍ന്ന ക്രിസ്മസ് ആ
ക്രിസ്മസ് രാത്രിയിൽ
ക്രിസ്മസ് ഫാദർ വരുന്നതു കാണാൻ കൊതിയാവുന്നു അമ്മേ. മുകളിലേക്ക് ഒന്നു കേറി വരാൻ പറയൂ അമ്മേ, എനിക്ക് വയ്യാഞ്ഞിട്ടല്ലേ
Latest News
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
Latest News
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top