Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exhibition

തൃശൂര്‍ പൂരം പ്രദര്‍ശനം: കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: 2023 മുതല്‍ 2026 വരെ തൃശൂര്‍ പൂരം പ്രദര്‍ശന നടത്തിപ്പുമായി ബന്ധപ്പെട്ട മൂന്നു വര്‍ഷത്തെ കണക്കുകളുടെ സമഗ്ര പരിശോധനയ്ക്കു ഹൈക്കോടതി നിര്‍ദേശം.

2022ലെ ഓഡിറ്റ് പൂര്‍ത്തിയായെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ രേഖകള്‍ ലഭ്യമായിട്ടില്ലെന്ന് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മനോജ്കുമാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.

ബന്ധപ്പെട്ട വര്‍ഷങ്ങളിലെ പൂരം പ്രദര്‍ശനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഈ മാസം പത്തിന് കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഡെപ്യൂട്ടി ഡയറക്ടറുടെ മുന്നില്‍ ഹാജരാക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളോടു കോടതി നിര്‍ദേശിച്ചു.

പ്രദര്‍ശന കമ്മിറ്റിയുടെ ബൈലോ, തൃശൂര്‍ കോര്‍പറേഷനുമായുള്ള കരാറുകള്‍, ടിക്കറ്റ് വിവരങ്ങള്‍, സ്റ്റോക്ക് രജിസ്റ്റര്‍, ബാങ്ക് പാസ്ബുക്കുകള്‍, ഇരു ദേവസ്വങ്ങളുടെയും മിനിറ്റ്‌സ് ബുക്കുകള്‍ തുടങ്ങിയ 14 തരം രേഖകളാണു പ്രധാനമായും പരിശോധിക്കുക.

രേഖകള്‍ ഹാജരാക്കുന്നതില്‍ തടസമില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ കോടതിയെ അറിയിച്ചു. ലഭ്യമാകുന്ന രേഖകള്‍ ഓഡിറ്റിന് പര്യാപ്തമാണോയെന്നു വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഡെപ്യൂട്ടി ഡയറക്ടറോട് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് വിഷയം 17ന് പരിഗണിക്കാന്‍ മാറ്റി.

District News

കലാഷ ഫൈൻ ജുവൽസിന്‍റെ ആഭരണ പ്രദർശനം തുടങ്ങി

കോയമ്പത്തൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാപ്സ് ഗോൾഡ് ഗ്രൂപ്പിന്‍റെ ഭാഗമായ കലാഷ ഫൈൻ ജുവൽസിൽ ആഭരണ പ്രദർശനത്തിനു അവിനാശി റോഡിലെ ദി റെസിഡൻസി ടവേഴ്‌സ് ഹോട്ടലിൽ തുടക്കം. 18ന് സമാപിക്കും.

കലാഷ ഫൈൻ ജുവൽസ് ഉടമ ശ്രാവൺ കുമാർ കുഡൂർ പ്രദർശനം ഉദ്ഘാടനം ചെയ്തു. സി.എൻ.വി. ടെക്സ്റ്റൈൽസ്, വെള്ളിയാംഗിരി ആണ്ടവർ ടെക്സ്റ്റൈൽസ്, വിവേകാനന്ദ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ മാനേജിംഗ് ഡയറക്ടർ പത്മിനി രാമമൂർത്തി, ഗൗമരം പ്രശാന്തി അക്കാദമി സ്ഥാപക ദീപ മോഹൻരാജ്, ബ്രിഡ്ജ്‌വുഡ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സ്ഥാപക ആശ രാജ്കുമാർ, വിദ്യാപ്രഭ, ബ്രോഡ്‌വേ മെഗാപ്ലെക്സ് പ്രൈവറ്റ് ലിമിറ്റഡിലെ സംഗീത സതീഷ് പങ്കെടുത്തു.

District News

വേൾഡ് യൂത്ത് സ്കിൽ ഡേ ആഘോഷവും പ്രദർശനവും സംഘടിപ്പിച്ചു

കോട്ടയം: പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളജ് സ്കിൽ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ വേൾഡ് യൂത്ത് സ്കിൽ ഡേ ആഘോഷവും പ്രദർശനവും സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ആന്‍റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോൺ പി. തോമസ് പ്രദർശനം ഉദ്ഘാടനം ചെയ്തു.

വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനം പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. വിജയൻ നിർവഹിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു കോഡിനേറ്റർമാരായ ആഷിൻ ജോസ്, മോനിഷ എം മോഹനൻ, എൽദോസ് ബേബി, റ്റോബി സണ്ണി എന്നിവർ നേതൃത്വം നൽകി ക്ലബ്ബിന്‍റെ അംഗങ്ങളായ വിദ്യാർഥികൾ ഒരുക്കിയ 42 സ്റ്റാളുകൾ ഉണ്ടായിരുന്നു കൂടാതെ വിവിധ പ്രോജക്ട് ആശയങ്ങളും അവതരിപ്പിക്കപ്പെട്ടു.

മത്സരാടിസ്ഥാനത്തിൽ സംഘടിക്കപ്പെട്ട പ്രദർശനങ്ങൾക്ക് സമ്മാനങ്ങൾ നൽകി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉൾപ്പെടെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളും വിവിധ ആപ്പുകളുടെ അവതരണവും പ്രദർശനത്തിനുമിഴിവേകി. സ്റ്റാർട്ടപ്പുകളായി വളർത്തി എടുക്കാൻ സാധിക്കുന്ന ആശയങ്ങൾക്ക് എല്ലാ പ്രോത്സാഹനങ്ങളും നൽകുമെന്ന് കോളജ് അധികൃതർ അറിയിച്ചു.

Business

ഹോട്ടല്‍ ടെക് കേരള പ്രദര്‍ശനം ഇന്ന് സമാപിക്കും

കൊച്ചി: ഹോട്ടല്‍ടെക് കേരള പ്രദര്‍ശനത്തിന്‍റെ 16-ാം പതിപ്പ് ഇന്ന് സമാപിക്കും. ഭക്ഷ്യോത്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, ടേബിൾവെയര്‍, വാണിജ്യ അടുക്കള ഉപകരണങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ തുടങ്ങിയവ പ്രദർശനത്തിലുണ്ട്. രാവിലെ 10.30 മുതല്‍ വൈകുന്നേരം ആറു വരെയാണ് പ്രദര്‍ശനം.

മേളയുടെ ഭാഗമായി ഇന്നലെ നടന്ന ഇന്‍ഡസ്ട്രി കോണ്‍ക്ലേവ് 2026ല്‍ ഹോസ്പിറ്റാലിറ്റി പര്‍ച്ചേഴ്‌സ് മാനേജേഴ്‌സ് ഫോറം (എച്ച്പിഎംഎഫ്) കേരള ചാപ്റ്റര്‍ സെക്രട്ടറി അഖില്‍ രാമചന്ദ്രന്‍, ചീഫ് എന്‍ജിനീയേഴ്‌സ് ഫോറം കേരളാ ട്രഷറര്‍ പ്രദീപ് രാജന്‍, ഇ.എ. സുദീപ്, കെ.കെ. നായര്‍ എന്നിവര്‍ പങ്കെടുത്തു. മാര്‍ഗ് ഹോസ്പിറ്റാലിറ്റി എംഡി വിജയ് ചെറിയാന്‍ മോഡറേറ്ററായി.

Business

ഹോട്ടല്‍ടെക് കേരള പ്രദര്‍ശനം കൊച്ചിയില്‍ 15 മുതല്‍

കൊച്ചി: ഹോട്ടല്‍സ്, റിസോര്‍ട്ട്‌സ്, റസ്റ്ററന്‍റ്സ്, കേറ്ററിംഗ് മേഖലയ്ക്കാവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഹോട്ടല്‍ടെക് കേരള പ്രദര്‍ശനത്തിന്‍റെ 16-ാം പതിപ്പ് 15, 16, 17 തീയതികളില്‍ കൊച്ചിയിലെ ഗോകുലം കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും.

ഭക്ഷ്യോത്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, ടേബിള്‍വെയര്‍, വാണിജ്യ അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവയുമായി 50ലേറെ പ്രദര്‍ശകര്‍ ഹോട്ടല്‍ടെക്കില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്‌ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കേരള ടൂറിസം, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈസ് ഹോട്ടല്‍സ് ഓഫ് കേരള (എഎസിഎച്ച്‌കെ), കേരള പ്രഫഷണല്‍ ഹൗസ്‌കീപ്പേഴ്‌സ് അസോസിയേഷന്‍ (കെപിഎച്ച്എ), ദി ഹോസ്പിറ്റാലിറ്റി പര്‍ച്ചേസ് മാനേജേഴ്‌സ് ഫോറം (എച്ച്പിഎംഎഫ്) കേരള ചാപ്റ്റര്‍, സൗത്ത് ഇന്ത്യ ഷെഫ്‌സ് അസോസിയേഷന്‍(സിക) കേരള ചാപ്റ്റര്‍, ചീഫ് എന്‍ജിനിയേഴ്‌സ് ഫോറം എന്നീ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. ഹൗസ്‌കീപ്പേഴ്‌സ് ചലഞ്ചിന്‍റെ ഏഴാമത് പതിപ്പും കോഫി ബോര്‍ഡ് സംഘടിപ്പിക്കുന്ന പഞ്ചദിന ബറിസ്റ്റ വര്‍ക്ക്ഷോപ്പും പ്രദര്‍ശനത്തിന്‍റെ ഭാഗമായുണ്ടാകും.

വിവിധ ഹോട്ടല്‍ ജോലികള്‍ ചെയ്യുന്നവര്‍ അതത് യൂണിഫോമണിഞ്ഞ് പങ്കെടുക്കുന്ന ഫാഷന്‍ ഷോയും ഇത്തവണ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

District News

ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജിൽ പ്രോജക്ട് പ്രദർശനവും ഓപ്പൺ ഹൗസും

ചെറുതോണി: ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജിൽ പ്രോജക്ട് പ്രദർശനവും ഓപ്പൺ ഹൗസും നടത്തി. ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ‘എക്സൈറ്റ് 26’ എന്ന പേരിൽ നടത്തിയ ടെക്നിക്കൽ പ്രദർശനം പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ ഉദ്ഘാടനം ചെയ്തു.

ഡോ. മഞ്ജു മാനുവൽ അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ പ്രോജക്ട് പ്രദർശനത്തിൽ എസ് 6, എസ് 8, ബി ടെക് വിദ്യാർഥികൾ തയാറാക്കിയ സാമൂഹ്യപ്രതിബദ്ധതയുള്ള 40 നവീന പ്രോജക്ടുകൾ പ്രദർശിപ്പിച്ചു.

മായം കലർന്ന പാൽ തിരിച്ചറിയാൻ സഹായിക്കുന്നതും പാലിലെ വെള്ളത്തിന്‍റെ അളവ് ഉൾപ്പെടെയുള്ള വിവരങ്ങൾ മൊബൈൽ ഫോണിൽ സന്ദേശമായി ലഭ്യമാക്കുന്ന മിൽക്ക് അഡൾട്ടറേഷൻ ഡിറ്റക്ടർ, ഇടുക്കി പോലുള്ള മലനിരകളിൽ ഉണ്ടാകുന്ന ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി അറിയിക്കാൻ മണ്ണിലെ ജലാംശം വർധിക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്ന ലാൻഡ് സ്ലൈഡ് ഡിറ്റക്ടർ, കമുകിൽ കയറാതെ തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് അടയ്ക്ക പറിക്കാൻ കഴിയുന്ന റോബോട്ട് എന്നിവ ഉൾപ്പെടെ നവീന ആശയങ്ങളാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്.

ഓപ്പൺ ഹൗസും നെക്സോറ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ഗെയിം സോണും പ്രദർശനത്തിൽ ഒരുക്കിയിരുന്നു. സ്കൂൾ, കോളജ് വിദ്യാർഥികളും പൊതുജനങ്ങളും പ്രദർശനം കാണാനെത്തിയിരുന്നു. എക്സിബിഷന്‍റെ ഭാഗമായി "അതിരുകൾക്കപ്പുറം' എന്ന ടെക്നിക്കൽ ടോക്ക് സീരീസിന്‍റെ ഉദ്ഘാടനവും നടന്നു.

ക്വാൽകോം ടെക്നോളജീസ് യുകെ ബിസിനസ് വിദഗ്ധൻ ഡോ. കെ.ആർ. ഹിരൺ മുഖ്യപ്രഭാഷണം നടത്തി. എക്സൈറ്റ്-26 സ്റ്റാഫ് കോ-ഓർഡിനേറ്റർ എം.എസ്. ദീപ, ഡോ. ഹരി, ഡോ. സന്തോഷ് കുമാർ, ഡോ. ഷെരീഫ്, പിടിഎ വൈസ് പ്രസിഡന്‍റ് റോയ് ജോസഫ്, എക്സൈറ്റ്- 26 കോ-ഓർഡിനേറ്റർ തിമോത്തി ഷിബു, അരവിന്ദ്, അവന്തിക വിനോദ് എന്നിവർ പ്രസംഗിച്ചു.

Business

റീഗൽ ജ്വല്ലേഴ്സ് കണ്ണൂർ ഷോറൂമിൽ ആനിവേഴ്സറി എക്സിബിഷൻ

കണ്ണൂർ: റീഗൽ ജ്വല്ലേഴ്സ് കണ്ണൂർ ഷോറൂമിന്‍റെ ഒന്നാംവാർഷികാഘോഷത്തോടനുബന്ധിച്ച് സ്വർണനാണയങ്ങൾ ഉൾപ്പെടെ വന്പൻ സമ്മാനങ്ങളും ഓഫറുകളുമായി ആനിവേഴ്സറി എക്സിബിഷൻ ആൻഡ് സെയിൽ ആരംഭിച്ചു. 31 വരെയാണ് എക്സിബിഷൻ.

ഈ കാലയളവിൽ രണ്ടു ലക്ഷം രൂപയുടെ ഡയമണ്ട് പർച്ചേസിനോടൊപ്പം രണ്ടു ഗോൾഡ് കോയിനുകൾ സൗജന്യമായി നേടാം. ഓരോ കാരറ്റ് ഡയമണ്ട് പർച്ചേസിനും 15,000 രൂപയുടെ ഫ്ളാറ്റ് ഡിസ്കൗണ്ട്, പഴയ സ്വർണാഭരണങ്ങൾക്കു നൂറുശതമാനം എക്സ്ചേഞ്ച് വാല്യൂ തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. വാങ്ങുന്ന ആഭരണങ്ങൾക്കു ലൈഫ് ടൈം ഫ്രീ മെയിന്‍റനൻസുമുണ്ട്. ഡയമണ്ട് ക്ലാരിറ്റി സൗജന്യമായി പരിശോധിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.

വിവാഹ പർച്ചേസുകാർക്കു ഹോൾസെയിൽ വിലയിൽ ലൈറ്റ്‌വെയ്റ്റ് ബ്രൈഡൽ കളക്‌ഷനും ലഭ്യമാണ്. 14, 18 കാരറ്റ് സ്വർണാഭരണങ്ങളുടെ വിപുലമായ കളക്‌ഷനും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 811290 9090.

District News

ക്വാണ്ടം എക്സിബിഷൻ ഇന്നു സമാപിക്കും

മലപ്പുറം: മലപ്പുറം ഗവണ്‍മെന്‍റ് കോളജിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ച്വറി പ്രദർശനം ഇന്നു സമാപിക്കും. ഇന്നു വൈകീട്ട് മൂന്നു വരെയായിരിക്കും പ്രവേശനം. ക്വാണ്ടം പൂച്ചയെ പ്രതീകമാക്കി ആറു ദിവസമായി കോളജിൽ നടക്കുന്ന പ്രദർശനം കാണാൻ സന്ദർശകരുടെ തിരക്കായിരുന്നു.

ഗാസയുടെ ദുരിതാവസ്ഥ വെളിപ്പെടുത്തുന്ന അവസാനത്തെ ആകാശം: മനുഷ്യത്വത്തിന്‍റെ നിലവിളികൾ ചിത്രങ്ങൾ തയാറാക്കിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോപീഡിക്സ് വിഭാഗം പ്രഫ. ഡോ. എസ്.എസ്. സന്തോഷ് കുമാർ ക്വാണ്ടം പ്രദർശന വേദിയിലെത്തി അനുഭവങ്ങൾ പങ്കിട്ടു. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ജനാർദനൻ അധ്യക്ഷനായിരുന്നു.

ക്വാണ്ടം ജൻമശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലുമാണ് ക്വാണ്ടം സെഞ്ച്വറി പ്രദർശനം ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ മലപ്പുറം ഗവണ്‍മെന്‍റ് കോളജിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രദർശനത്തിന് പി. ഉബൈദുള്ള എംഎൽഎ ചെയർമാനും പ്രിൻസിപ്പൽ പ്രഫ. സൈനുൽ ആബിദ് കോട്ട ജനറൽ കണ്‍വീനറുമായ സംഘാടക സമിതിയാണ് നേതൃത്വം നൽകുന്നത്.

വിഖ്യാത ശാസ്ത്രജ്ഞനായ ഷ്യോഡിംഗറുടെ ചിന്താപരീക്ഷണത്തിലെ പൂച്ചയാണ് എക്സിബിഷനിലെ താരം. വിവിധ കോളജുകളിൽനിന്നുള്ള പരിശീലനം ലഭിച്ച 100 ശാസ്ത്രവിദ്യാർഥികൾ ഓരോ എക്സിബിറ്റുകളും വിശദീകരിക്കുന്നതിന് പ്രദർശനഹാളിലുണ്ട്. പ്രദർശനം കാണാൻ ഒഴിവുള്ള സ്ലോട്ടുകളിലേക്ക് ഇന്നുകൂടി രജിസ്ട്രേഷൻ നടത്താം. 50 രൂപയാണ് ഫീസ്.

Kerala

ആഗോള കടല്‍പ്പായല്‍ ഉച്ചകോടിയും പ്രദര്‍ശനവും

കൊച്ചി: കടല്‍പ്പായല്‍ വ്യവസായ മേഖലയിലെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ ഏഴാമത് ഇന്ത്യ ഇന്‍റര്‍നാഷണല്‍ കടല്‍പ്പായല്‍ ഉച്ചകോടിയും പ്രദര്‍ശനവും നാളെ ആരംഭിക്കും.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) രാവിലെ 9.30ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.

അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, സ്‌കോട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, മാലിദ്വീപ്, ഇന്തോനേഷ്യ, ശ്രീലങ്ക, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ രണ്ടു ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കും.

കടല്‍പായലിന്‍റെ സാമ്പത്തിക, പോഷകാഹാര, പാരിസ്ഥിതിക സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാനായി നയതന്ത്രജ്ഞര്‍, ശാസ്ത്രജ്ഞര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവരാണു സമ്മേളനത്തില്‍ പങ്കെടുക്കുക.

District News

വിമൂ സാംഗ്‌വിയുടെ വിസ്പറിംഗ് ക്ലേ പ്രദര്‍ശനം മട്ടാഞ്ചേരിയില്‍

കൊച്ചി: കളിമണ്‍ പാത്രങ്ങളില്‍ കലയുടെ വിസ്മയങ്ങള്‍ പ്രതിഫലിപ്പിച്ച വിമൂ സാംഗ്‌വിയുടെ മണ്‍പാത്ര ശില്പങ്ങളുടെ റെട്രോസ്പെക്ടീവ് പ്രദര്‍ശനം നാളെ മട്ടാഞ്ചേരി ഒഇഡി ഗാലറിയില്‍‌ ആരംഭിക്കും.


ഇന്ത്യൻ സ്റ്റുഡിയോ പോട്ടറി പ്രസ്ഥാനത്തിന് അടിത്തറ പാകിയ അതികായരിൽ ഒരാളായ വിമൂവിന്‍റെ വിസ്പറിംഗ് ക്ലേ എന്ന കലാസഞ്ചാരമാണ് പ്രകൃതി ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ മൂന്നു മാസം മട്ടാഞ്ചേരിയില്‍ സംഘടിപ്പിക്കുന്നത്.


മൺപാത്രകലയെ തനത് ഇന്ത്യൻ ലളിതകലയുടെ ഭാഗമാക്കി മാറ്റിയ ആദ്യകാല ആധുനിക കലാകാരികളിൽ ഒരാളാണ് വിമൂ സാംഗ്‌വി. വിമൂവിന്‍റെ അഞ്ഞൂറോളം വരുന്ന കളിമണ്‍ കലാസൃഷ്ടികളില്‍ നിന്ന് ഡോ. ക്രിസ്റ്റിന്‍ മൈക്കിള്‍ ക്യൂറേറ്റ് ചെയ്ത സൃഷ്ടികളാണ് മട്ടാഞ്ചേരിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 11 മുതല്‍ ആറു വരെയാണ് പ്രദര്‍ശനം.

District News

കെഇ കോളജിൽ അപൂർവ സ്റ്റാന്പുകളുടെ പ്രദർശനം

മാന്നാനം: മാന്നാനം കെഇ കോളജിൽ സുവോളജി ഡിപ്പാർട്ട്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ ജീവജാല വൈവിധ്യം പ്രതിഫലിപ്പിക്കുന്ന അപൂർവ സ്റ്റാന്പുകളുടെ പ്രദർശനം ‘ഫിലാറ്റെലിയ’യും അവബോധ സെമിനാറും നടത്തി.


സുവോളജി ഡിപ്പാർട്ട്മെന്‍റ് മുൻ മേധാവി പ്രഫ. ജോജോ ജോസഫിന്‍റെ ഈ അപൂർവ സ്റ്റാന്പ് ശേഖരത്തിന്‍റെ ഉദ്ഘാടനവും അദ്ദേഹത്തിന്‍റെ ഗ്രന്ഥം ‘സോൾ കണക്‌ഷന്‍റെ’ പ്രകാശനവും കോളജ് പ്രിൻസിപ്പൽ ഡോ. ഐസണ്‍ വി. വഞ്ചിപ്പുരയ്ക്കൽ നിർവഹിച്ചു.


വൈസ് പ്രിൻസിപ്പൽ റവ. ഡോ. സി.എസ്. സേവ്യർ സിഎംഐ അധ്യക്ഷത വഹിച്ചു. കോളജ് ബർസാർ ഫാ. ബിജു തെക്കേക്കുറ്റ്, സുവോളജി വിഭാഗം മേധാവി ഇ.ജി. നിഷാ മരിയ, ബോട്ടണി വിഭാഗം മേധാവി പ്രഫ. ഡോ. മാത്യൂസ് തെള്ളി, ഡോ. സൗമ്യ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു

Business

ഒപ്റ്റിക്കല്‍ അസോ. സംസ്ഥാനസമ്മേളനവും എക്സിബിഷനും

കൊച്ചി: ഓള്‍ കേരള ഒപ്റ്റിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനവും അന്താരാഷ്‌ട്ര എക്സിബിഷനും എട്ട്, ഒമ്പത് തീയതികളിൽ അങ്കമാലി അഡ്‌ലക്സ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും.

സമ്മേളനം ഒന്പതിനു രാവിലെ പത്തിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര മുഖ്യപ്രഭാഷണവും ബോച്ചെ ആര്‍ എക്സ്‌ലന്‍സ് കമ്പനി ചെയര്‍മാന്‍ ബോബി ചെമ്മണൂര്‍ പ്രഭാഷണവും നടത്തും.

 

Latest News

Corehub Up