Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Program

കാൻസർബാധിതരായ കുട്ടികൾക്ക് വി ഗാർഡിന്‍റെ സഹായപദ്ധതി

കൊച്ചി: കാൻസർബാധിതരായ 14 വയസിനു താഴെയുള്ള കുട്ടികൾക്ക് സഹായവുമായി വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്.

അനഹതം എന്നപേരിലുള്ള പദ്ധതിയിൽ തിരുവനന്തപുരം ആർസിസിയിൽ ചികിത്സ നടത്തുന്ന 30 കുട്ടികൾ ഗുണഭോക്താക്കളാകും. മൂന്നു ലക്ഷത്തിൽ താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കുവേണ്ടിയാണ് പദ്ധതി.

കാൻസർബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ടാകുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെയും വി ഗാർഡ് ഫൗണ്ടേഷന്‍റെയും ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.

എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോഹ് എന്ന എൻജിഒയുമായി ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.

Education

മിറ്റ്സ് എലിവേറ്റ് @ 100എക്സ് പ്രോഗ്രാമിന് തുടക്കം

കൊച്ചി: എൻജിനിയറിംഗ് വിദ്യാഭ്യാസരംഗത്ത് അക്കാദമിക് മികവിനൊപ്പം പ്രായോഗിക പരിശീലനവും ഉറപ്പാക്കാൻ മിറ്റ്സ് എലിവേറ്റ് @ 100 എക്സ് പ്രോഗ്രാം അവതരിപ്പിച്ച് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (മിറ്റ്സ് കൊച്ചി). നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ലേണിംഗ് സ്ഥാപനമായ 100 എക്സ് സ്‌കൂളുമായി ചേർന്നാണു കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾക്കായി പ്രത്യേക ആഡ് ഓൺ പ്രോഗ്രാം അവതരിപ്പിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇരുസ്ഥാപനങ്ങളും ഒപ്പുവച്ചു.

100 എക്സ് സ്‌കൂൾ സ്ഥാപകനും ഐഐടി റൂർക്കി പൂർവവിദ്യാർഥിയും പ്രശസ്ത കോഡിംഗ് വിദഗ്ധനുമായ ഹർകിരാത് സിംഗിന്‍റെ മേൽനോട്ടത്തിലാണ് 100എക്സ് പ്രവർത്തിക്കുന്നത്. കംപ്യൂട്ടർ സയൻസ്, എഐ, സൈബർ സെക്യൂരിറ്റി, എഐ ആൻഡ് ഡാറ്റാ സയൻസ് എന്നീ വിഭാഗങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 120 വിദ്യാർഥികൾക്കാണ് പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുക.

അക്കാദമിക് പഠനത്തിനപ്പുറം വിദ്യാർഥികളെ ആഗോള തൊഴിൽവിപണിക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ്‌ എം. ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു.

മിറ്റ്സിലെ പഠനത്തോടൊപ്പം പദ്ധതിയുടെ ഭാഗമായി എല്ലാ വർഷവും വേനലവധിക്കാലത്ത് വിദ്യാർഥികൾക്ക് നോയിഡയിലെ 100എക്സ് സ്കൂളിൽ രണ്ടു മാസം താമസിച്ച് നേരിട്ടു പരിശീലനം നേടാം. കൂടാതെ ഓരോ സെമസ്റ്ററിലും 100 എക്‌സിലെ വിദഗ്ധരായ അധ്യാപകർ മിറ്റ്‌സ് കാമ്പസിലെത്തി കുട്ടികൾക്ക് നേരിട്ടു മെന്‍ററിംഗ് നൽകും. വിവരങ്ങൾ www.mgmits.ac.in വെബ്സൈറ്റിൽ.

ഫോൺ: 94001 19939. മിറ്റ്സ് കൊച്ചി പ്രിൻസിപ്പൽ ഡോ. പി.സി. നീലകണ്ഠൻ, വൈസ് പ്രിൻസിപ്പൽ ഡോ. ചിക്കു ഏബ്രഹാം, മുത്തൂറ്റ് ഗ്രൂപ്പ് പിആർ ആൻഡ് സിഎസ്ആർ മേധാവി രോഹിത് രാജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Kerala

ആദായനികുതി പരിഷ്‌കാരം: ബോധവത്കരണ പരിപാടി ഇന്ന്

കൊച്ചി: 2025ലെ പുതിയ ആദായ നികുതി നിയമത്തെക്കുറിച്ച് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ (എക്‌സംപ്ഷന്‍സ്) നേതൃത്വത്തില്‍ ലാഭേച്ഛയില്ലാത്ത സംഘടനകള്‍ക്കായി (എന്‍പിഒ) പ്രാരംഭ് 2026 ബോധവത്കരണ പരിപാടി ഇന്നു നടത്തും. കൊച്ചിയിലെ ഐഎംഎ ഹൗസില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണു പരിപാടി.

നികുതിപരിഷ്‌കാരം അംഗീകൃത എന്‍പിഒകളെ ഏതെല്ലാം തരത്തില്‍ ബാധിക്കുന്നുവെന്നതു സംബന്ധിച്ച് പരിപാടിയില്‍ വിശദീകരിക്കും.

എന്‍പിഒകള്‍ക്കു ബാധകമായ പുതിയ നിയമവ്യവസ്ഥകള്‍, ഭരണപരവും നിയമാനുസൃതവുമായ ചുമതലകള്‍, ഓഡിറ്റ്, റിട്ടേണ്‍ സമര്‍പ്പണം, ഫോമുകള്‍, ഫണ്ട് അക്യുമുലേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.

ട്രസ്റ്റുകള്‍, സൊസൈറ്റികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തുടങ്ങി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. ഫോൺ: 7012134082.

NRI

ആരോഗ്യമേഖലയിലെ സേവനങ്ങൾക്ക് ശതാദരം നൽകി കുദു - കേളി ജ്വാല അവാർഡ്

റിയാദ്: അസാധാരണ പ്രവർത്തനമികവിലൂടെ സമൂഹത്തിന് വെളിച്ചമാകുന്ന വനിതകളെ ആദരിക്കാനായി കേളി കുടുംബവേദി സംഘടിപ്പിക്കുന്ന "ജ്വാല അവാർഡ് 2026' ഇത്തവണ റിയാദിലെ നഴ്സിംഗ് സമൂഹത്തിന് സമർപ്പിച്ചു.

ലോക വനിതാ ദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്ക് കഴിഞ്ഞ നാല് വർഷമായി നൽകിവരുന്ന ജ്വാല അവാർഡ്, ഈ വർഷം ആരോഗ്യ സേവന രംഗത്തെ നിസ്വാർഥ സേവകരായ നഴ്സുമാർക്കാണ് സമർപ്പിച്ചത്.

പ്രവാസ ലോകത്ത് സമൂഹത്തിന് മികച്ച സേവനങ്ങൾ നൽകി കൊണ്ടിരിക്കുന്ന 100 നഴ്സുമാരെ ആദരിച്ചുകൊണ്ടാണ് കേളി കുടുംബവേദി ജ്വാല അവാർഡ് 2026 സംഘടിപ്പിച്ചത്. പ്രമുഖ വ്യാപാര സ്ഥാപനമായ മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിന്‍റെ സഹകരണത്തോടെ ഷുബ്ര എക്സിറ്റ് 26ലെ ഫ്ലെമിംഗോ മാളിൽ നടന്ന പരിപാടി ദമാം നവോദയ കുടുംബവേദി ട്രഷറർ അനു രാജേഷ് ഉദ്ഘാടനം ചെയ്തു.

നഴ്സിംഗ് മേഖല ഒരു ജോലി മാത്രമല്ല, മഹത്തായ സേവനമാണെന്ന് സമൂഹം കൂടുതൽ തിരിച്ചറിയേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അനു രാജേഷ് പറഞ്ഞു. നിരവധി സമ്മർദങ്ങൾക്കിടയിലും സാന്ത്വനവും കരുതലും പകർന്നു നൽകുന്നവരാണ് നഴ്സുമാരെന്നും അത്തരത്തിലുള്ളവരെ ആദരിക്കുന്നത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും അവർ കൂട്ടിച്ചേർത്തു.

കുടുംബവേദി പ്രസിഡന്‍റ് ശ്രീഷ സുകേഷ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായ്, ഗീവർഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശേരി എന്നിവർ ആശംസകൾ നേർന്നു.

"വുമൺ വിത്ത് എ ഫയർ' എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച പരിപാടിയിൽ റിയാദിനൊപ്പം അൽഖുവയ്യ, ദവാദ്മി, മജ്മ, അൽഖർജ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള 100 നഴ്സുമാരെ ആദരിച്ചു. പുരുഷ നഴ്സുമാർക്ക് എക്സലൻസ് അവാർഡും നൽകി. അവാർഡ് വിതരണച്ചടങ്ങിനൊപ്പം വർണാഭമായ കലാപരിപാടികളും അരങ്ങേറി.

നിർമിത ബുദ്ധിയുടെ സഹായത്തോടെ കേളി മാധ്യമവിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി തയാറാക്കിയ വനിതാ ശാക്തീകരണത്തെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ ശ്രദ്ധ ആകർഷിച്ചു.

കുടുംബവേദി അംഗങ്ങൾ, റിയാദിലെ പ്രശസ്ത ഡാൻസ് ടീച്ചർമാർ, കുട്ടികൾ, മുതിർന്നവർ എന്നിവർ അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികൾ ആഘോഷത്തിന് കൂടുതൽ മിഴിവേകി.

കേളി ബത്ത ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞഹമ്മദ് വണ്ടൂരും സംഘവും അവതരിപ്പിച്ച ഒപ്പനയും ശ്രദ്ധേയമായി. വനിതാ സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിറ്റഴിക്കാനുമുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

കേളി ഒലയ്യ ഏരിയ പ്രസിഡന്‍റ് റിയാസ് പള്ളാട്ടിന്‍റെ നേതൃത്വത്തിൽ ഒരുക്കിയ സ്റ്റേജ് ആൻഡ് ഡെക്കറേഷനും വളണ്ടിയർ ക്യാപ്റ്റൻ റഫീക് ചാലിയത്തിന്‍റെ നേതൃത്വത്തിലെ നൂറോളം വളണ്ടിയർമാരുടെയും പ്രവർത്തനങ്ങളും പരിപാടിയുടെ വിജയത്തിൽ നിർണായകമായി.

സുകേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രചാരണ വിഭാഗവും ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള ഭക്ഷണ കമ്മിറ്റിയും മികച്ച ഏകോപനം ഉറപ്പാക്കി. കുടുംബവേദിയുടെ ചരിത്രം വിളിച്ചോതുന്ന ചിത്രപ്രദർശനത്തിന് ജോയിന്‍റ് കൺവീനർ വർണ്ണ ബിനുരാജ് നേതൃത്വം നൽകി.

ജ്വാല 2026 കൺവീനർ ദീപാ രാജൻ, ചെയർപേഴ്സൺ സജീന വി.എസ്, സംഘാടക സമിതി ട്രഷറർ ഗീത ജയരാജ്, കുടുംബവേദി പ്രസിഡന്‍റ് ശ്രീഷ സുകേഷ്, സെക്രട്ടറി വി.കെ. ഷഹീബ, ട്രഷറർ സീന സെബിൻ എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.

കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ സ്വാഗതവും കൺവീനർ ദീപാ രാജൻ നന്ദിയും രേഖപ്പെടുത്തി.

NRI

ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി

റിയാദ്: സിൽവർ ജൂബിലിയയുടെ ഭാഗമായി ‌"വസന്തം അഞ്ചാം സീസൺ' എന്ന പേരിൽ കേളി കലാസാംസ്കാരിക വേദി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി തുടർച്ചയായി വസന്തം എന്ന പേരിൽ നടത്തി വരുന്ന പരിപാടികളിൽ അനുസ്മരണ സമ്മേളനം, നാടൻ പാട്ട് എന്നിവ അരങ്ങേറി.

കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷനായ അനുസ്മരണ സമ്മേളനത്തിൽ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ എന്നിവർ സംസാരിച്ചു.

അനുസ്മരണ സമ്മേളനത്തിന് ശേഷം കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് കൊണ്ടുള്ള പ്രമേയം സാംസ്കാരിക സമിതി ജോയിന്‍റ് കൺവീനർ രാജേഷ് ഓണകുന്ന് അവതരിപ്പിച്ചു.

തുടർന്ന് അസീസിയ, ഉമ്മുൽ ഹമ്മാം, ഒലയ, നസീം, ന്യൂ സനയ്യ, ബത്ത, ബദിയ, മലാസ്, റൗദ, സനയ്യ അർബൈൻ, സുലൈ എന്നീ ഏരിയകളും കുടുംബവേദിയും നാടൻ പാട്ടുകൾ അവതരിപ്പിച്ചു.

രക്ഷാധികാരി സമിതി അംഗം സീബ കൂവോട് പരിപാടിയും മൊമെന്‍റോ വിതരണവും ക്രമീകരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ സ്വാഗതവും ഗീവർഗീസ് ഇടിച്ചാണ്ടി നന്ദിയും പറഞ്ഞു.

NRI

ഡാളസിലെ മലയാളി പരിപാടികൾ ശനിയാഴ്ച

ഡാളസ്: രാവിലെയുള്ള പരിപാടികൾ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെ ലൂക്ക സംഘടിപ്പിക്കുന്ന പിക്കിൾബോൾ ടൂർണമെന്‍റ് ഒയാസിസ് പിക്കിൾബോൾ ക്ലബ്, റോക്ക്‌വാളിൽ (Oasis Pickleball Club, Rockwall).

രാവിലെ 10ന് മൈൻഡ്‌സ് ആൻഡ് മ്യൂസിക് - ബാലു കുറുപ്പും രാജേഷ് പി. നായരും (MEANT സംഘടിപ്പിക്കുന്നത്). പ്രവേശനം സൗജന്യം.

രാവിലെ 10ന് ഉച്ചയ്ക്ക് 12 ഇന്‍റന്‍റ് നഴ്‌സസ് ദിനാഘോഷം. സ്ഥലം: കെഎഡി - ഐസിഇസി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് സ്പ്രിംഗ് എക്സ്പോ. സ്ഥലം: എംജിഎം ഓഡിറ്റോറിയം, ഗാർലാൻഡ് (MGM Auditorium, Garland).

വൈകുന്നേരത്തെ പരിപാടികൾ

വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പത് വരെ: പെരുന്നാൾ. സ്ഥലം: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ് (Mar Gregorios Orthodox Church, Irving). വൈകുന്നേരം അഞ്ച് - രാത്രി ഒമ്പത് എൻടിഎംഎ സ്റ്റാർ നൈറ്റ് ഗാല.

സ്ഥലം: അൽഫോൻസാ കാത്തലിക് ചർച്ച്, കോപ്പൽ (Alphonsa Catholic Church, Coppell). പ്രവേശനത്തിന് ടിക്കറ്റ് ആവശ്യമാണ്.

District News

സെന്‍സസ് പരിശീലന പരിപാടിക്ക് തുടക്കം

കോട്ടയം: സെന്‍സസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റിലെ വിപഞ്ചിക ഹാളില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം നിര്‍വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ലിറ്റി ജോസഫും സന്നിഹിതയായിരുന്നു.

ജില്ലയിലെ സെന്‍സസ് ഓഫീസര്‍മാര്‍, അഡീഷണല്‍ സെന്‍സസ് ഓഫീസര്‍മാര്‍, ടെക്നിക്കല്‍ വിഭാഗം ജീവനക്കാര്‍, ക്ലര്‍ക്കുമാര്‍ തുടങ്ങിയവരാണ് രണ്ടു ബാച്ചുകളിലായി നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നത്. രണ്ടാം ഘട്ട പരിശീലനം 23ന് തുടങ്ങും. വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെന്‍സസുമാണ് നടപടികളുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.

ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ വിവരശേഖരണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ സെന്‍സസാണിത്. പ്രാരംഭ ഘട്ട മാപ്പിംഗ് നടപടികള്‍ മേയ് ആദ്യ ആഴ്ചയോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണ്‍ മുതല്‍ പൊതുജനങ്ങള്‍ക്ക് സെല്‍ഫ് എന്യൂമറേഷന് അവസരം നല്‍കും. ജൂലൈ ഒന്നു മുതലാണ് എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തി വിവരശേഖരണം നടത്തുന്നത്.

District News

കാതോലിക്കേറ്റ് കോളജിൽ സമ്മർ ഇന്‍റേൺഷിപ് പ്രോഗ്രാം

പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗവും ക്യൂരിയോസിറ്റി കൗൺസിൽ, റാന്നി ആസ്ഥാനമായുള്ള റാഡ്റ്റാർ ഇന്നോവേഷൻ കമ്പനിയും സംയുകതമായി ചേർന്നുകൊണ്ട് നാലു വർഷ ബിരുദ വിദ്യാർഥികൾക്ക് എഐ പവേർഡ് സ്മാർട്ട് അഗ്രിക്കൾച്ചർ ആൻഡ് സ്റ്റാർട്ടപ്പ് ഇന്നവേഷൻ സമ്മർ ഇന്‍റേൺഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. സ്മാർട്ട് കാർഷിക സാങ്കേതിക വിദ്യകൾ, ഡ്രോൺ അധിഷ്ഠിത കൃഷി, ഡാറ്റ അനലിറ്റിക്സ്, പ്രിസിഷൻ ഫാർമിംഗ്, കൂടാതെ അഗ്രി-സ്റ്റാർട്ടപ്പ് വികസന സാധ്യതകൾ എന്നിവയിൽ 120 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം നൽകും.

കാർഷിക മേഖലയിലെ ഉത്പാദനക്ഷമത വർധിപ്പിക്കുകയും, കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടാനുള്ള ശേഷി വികസിപ്പിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അറിവ് ഇന്‍റേൺഷിപ്പിലൂടെ ലഭ്യമാകും.

പരിപാടിയുടെ ഉദ്ഘാടനം എംജി സർവകലാശാല സിൻഡിക്കേറ്റ് മെംബർ ഡോ.എ.എസ്. സുമേഷ് നിർവഹിച്ചു. ലേബർ ഇന്ത്യ ഫൗണ്ടർ ചെയർമാൻ വി.ജെ. ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. റെന്നി പി. വർഗീസ് അധ്യക്ഷത വഹിച്ചു.

ബോട്ടണി വകുപ്പ് അധ്യക്ഷൻ ഡോ. ബിനോയ് ടി. തോമസ്, ഗവേണിംഗ് ബോർഡ് മെംബർ ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, റാഡ്റ്റാർ ഇന്നോവേഷൻ കമ്പനി സിഇഒ ജോയ്‌സ് സി. മാത്യു, എഫ് വൈയുജിപി നോഡൽ ഓഫീസർ ഡോ. വിവേക് ജേക്കബ് ഏബ്രഹാം, ഇന്റേൺഷിപ് നോഡൽ ഓഫീസർ സുമിത ടോം, കോഓർഡിനേറ്റർ ആഷ്‌ന എലിസബത്ത് , വിഷ്ണു ദാസ് അധ്യാപകരായ കെ.എസ്. ഹിമ, നിഷ ജോസഫ് , ഡോ.വി.പി. തോമസ് എന്നിവർ പ്രസംഗിച്ചു.

NRI

ഡബ്ല്യുഎംസി ഹൂസ്റ്റണിൽ ഗ്രാൻഡ് ഫണ്ട്റൈസിംഗ് ടാലന്‍റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു

ഹൂസ്റ്റൺ: ഞായറാഴ്ച സ്റ്റാഫോർഡ് സിവിക് സെന്‍ററിൽ നടക്കുന്ന ഫണ്ട്റൈസിംഗ് ടാലന്‍റ് ഫെസ്റ്റ് വേൾഡ് മലയാളി കൗൺസിൽ എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ഹൂസ്റ്റണിലും പരിസരങ്ങളിലുമുള്ള മലയാളി സമൂഹത്തെയും സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

വെെകുന്നേരം അഞ്ചിനാണ് പരിപാടി ആരംഭിക്കുന്നത്. പ്രവേശനം പാസ് മൂലം.

National

ആർഎസ്എസ് പരിപാടിക്ക് അനുമതി നിഷേധിച്ചു

ബംഗളൂരു: ആർഎസ്എസ് പരിപാടിക്ക് അനുമതി നിഷേധിച്ച് കർണാടക സർക്കാർ.

മൈസൂരുവിൽ കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (കെഎസ്ഒയു) നിശ്ചയിച്ചിരുന്ന ദീൻദയാൽ ഉപാധ്യായ പ്രഭാഷണ പരമ്പരയ്ക്കാണ് സർക്കാർ അനുമതി നിഷേധിച്ചത്.

സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

Education

കേന്ദ്ര സര്‍വകലാശാലയില്‍ നാലുവര്‍ഷ ഇന്‍റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാം

കാസര്‍ഗോഡ്: പെരിയ ആസ്ഥാനമായുള്ള കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാലുവര്‍ഷ ഇന്‍റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാമിന് (ഐടിഇപി) ഇപ്പോള്‍ അപേക്ഷിക്കാം.

രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍സിഇടി) വഴിയാണ് കേരള കേന്ദ്രസര്‍വകലാശാലയിലും പ്രവേശനം.

ബിഎസ്‌സി ബിഎഡ് ഫിസിക്സ്, ബിഎസ്‌സി ബിഎഡ് സുവോളജി, ബിഎ ബിഎഡ് ഇംഗ്ലീഷ്, ബിഎ ബിഎഡ് ഇക്കണോമിക്സ്, ബികോം ബിഎഡ് എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ബികോം ബിഎഡിന് 50ഉം മറ്റുള്ളവയ്ക്ക് 25 വീതവും സീറ്റുകളാണുള്ളത്. പ്ലസ്ടുവാണ് നാലുവര്‍ഷം കൊണ്ട് ബിരുദവും ബിഎഡും ലഭിക്കുന്ന പ്രോഗ്രാമുകളുടെ യോഗ്യത.

https://exams.nta.nic.in/ncet/ സന്ദര്‍ശിച്ച് മാര്‍ച്ച് 10 രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. മാര്‍ച്ച് 11നു രാത്രി 11.50 വരെ ഫീസ് അടക്കാം. മാര്‍ച്ച് 12 മുതല്‍ 14 വരെ തീയതികളില്‍ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരമുണ്ടാകും.

എന്‍ടിഎ ഹെല്‍പ്പ് ഡെസ്‌ക്: 01140759000, ഇ-മെയില്‍: [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in അല്ലെങ്കില്‍ എന്‍ടിഎ വെബ്സൈറ്റ് www.nta.ac.in സന്ദര്‍ശിക്കുക.

District News

സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം: പൊതുകൂട്ടായ്മ വിവരശേഖരണത്തിന് ജില്ലയിൽ തുടക്കമായി

കാഞ്ഞങ്ങാട്: സംസ്ഥാനത്തിന്‍റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകുന്നതിനായി ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്‍റെ രണ്ടാം ഘട്ടമായ പൊതുകൂട്ടായ്മ വിവരശേഖരണത്തിന് ജില്ലയിൽ തുടക്കമായി.

കണ്ണൂർ സർവകലാശാല കലോത്സവം നടക്കുന്ന പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെത്തിയ വിദ്യാർഥികളിൽ നിന്നും യുവജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും തേടിക്കൊണ്ടാണ് വിവരശേഖരണം നടത്തിയത്.

കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ പരിപാടിയുടെ ബ്രോഷറും മുഖ്യമന്ത്രിയുടെ സന്ദേശവും കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എം.വി. രതീഷ് അധ്യക്ഷത വഹിച്ചു. നഗരസഭ യൂത്ത് കോ-ഓർഡിനേറ്റർ കൃതിക് രാജ്, കെ. പ്രണവ്, റെനീഷ്, ഹരിത എന്നിവർ നേതൃത്വം നൽകി.

 

 

Kerala

'സർവേയല്ല, വിവരശേഖരണം'; നവകേരള സിറ്റിസണ്‍ റസ്‌പോണ്‍സ് പോഗ്രാമിൽ സർക്കാരിന്‍റെ വിശദീകരണം

കൊച്ചി: ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിവരശേഖരണമാണു നവകേരള സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാമെന്നും സര്‍വേയല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

പൊതുഫണ്ട് ഉപയോഗിച്ച് നവകേരള സര്‍വേ നടത്തുന്നതിനെതിരേ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്‍റെ വിശദീകരണം. പരിപാടിയുടെ ചെലവിലേക്കായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ മാസം 31 ഓടെ ഭവനസന്ദര്‍ശനം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ വിശദീകരണത്തിലുണ്ട്.

ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 28 വരെ നടത്തുന്ന വിവരശേഖരണ പ്രക്രിയയ്ക്കു രാഷ്‌ട്രീയനിയമനം നടത്തുന്നില്ല. ഇതിനായി നിയോഗിക്കുന്ന വോളന്‍റിയര്‍മാര്‍ക്കു പ്രതിഫലവും നല്‍കുന്നില്ലെന്ന് പബ്ലിക് റിലേഷന്‍സ് അണ്ടര്‍ സെക്രട്ടറി ടി.വി. സുഭാഷ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.

മറുപടി നല്‍കാന്‍ ഹര്‍ജിക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി വീണ്ടും 29ന് പരിഗണിക്കാനായി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മാറ്റി.

സാമൂഹിക സന്നദ്ധ പോര്‍ട്ടലില്‍നിന്നാണു വോളന്‍റിയര്‍മാരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നടപടികളാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് വിശദീകരണം.

District News

ഡിഗ്രി പഠന പദ്ധതി: പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു

കൽപ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഡിഗ്രി പഠന പദ്ധതിയുടെ ഭാഗമായി പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു.

കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. ഹംസ ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച 100 പേർക്ക് ഫീസ് സബ്സിഡിയോടെയുള്ള പഠനത്തിന് ജില്ലാ പഞ്ചായത്ത് അവസരം നൽകും. ഒബിസി വിഭാഗക്കാർ 50 ശതമാനവും എസ്‌സി വിഭാഗക്കാർക്ക് 75 ശതമാനവും ഫീസ് സബ്സിഡി ലഭിക്കും. എസ്ടി വിഭാഗക്കാർ ഫീസ് അടയ്ക്കേണ്ടതില്ല.


ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സൽമ മോയിൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ, സാക്ഷരതാ മിഷൻ ഓഫീസ് ജീവനക്കാരി എ.എസ്. ഗീത, ഡിഗ്രി പഠന പദ്ധതിയുടെ ക്ലാസ് ലീഡർമാരായ മഹമൂദ് കേളോത്ത്, എസ്. ത്രേസ്യ, എ.ആർ. ബിന്ദു എന്നിവർ പങ്കെടുത്തു.

Latest News

Corehub Up