Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Published

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോര്‍ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസിലെ രണ്ടാമത്തെ ബോര്‍ഡ് പരീക്ഷയിൽ വിജയശതമാനം 96.78. പരീക്ഷയ്ക്കിരുന്ന 6.68 ലക്ഷത്തിലധികം വിദ്യാര്‍ഥികളില്‍ 59 ശതമാനം പ്രകടനം മെച്ചപ്പെടുത്തിയെന്ന് പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് അറിയിച്ചു.

ഡിജിലോക്കര്‍ വഴിയും ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും ഫലം അറിയാം. ഈ വര്‍ഷം മുതലാണ് സിബിഎസ്ഇ രണ്ട് ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നത്. ആദ്യ പരീക്ഷ നിര്‍ബന്ധിതമാണ്. രണ്ടാമത്തെ പരീക്ഷ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുള്ള അവസരവും.

University News

ഒന്നാം വർഷ ബി.എഡ് പ്രവേശനം - 2026; രണ്ടാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

 

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തിലെ ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റ് സർവകലാശാല വെബ്‌സൈറ്റിൽ (https://admissions. keralauniversity.ac.in/bed2026) പ്രസിദ്ധീകരിച്ചു.
അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ് വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്‍റ് പരിശോധിക്കാം. അലോട്ട്മെന്‍റ് ലഭിച്ചവർ നിശ്ചിത സർവകലാശാല അഡ്മിഷൻ ഫീസ് പ്രൊഫൈലിൽ നിന്നും ഓൺലൈനായി ഒടുക്കി ‘Transaction Success’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള രസീതിന്‍റെ പ്രിന്‍റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. അലോട്ട്മെന്‍റ് മെമ്മോ ഡൗൺലോഡ് ചെയ്ത ശേഷം കോളജിൽ ഹാജരായി പെർമനന്‍റ് അഡ്മിഷൻ എടുക്കേണ്ടതാണ്. ഒന്നാം ഘട്ട അലോട്ട്മെന്‍റിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ വിദ്യാർഥികൾ വീണ്ടും അഡ്മിഷൻ ഫീ അടയ്‌ക്കേണ്ടതില്ല
ഹയർ ഓപ്ഷൻ നിലനിർത്തിയതിനാൽ പുതിയ അലോട്ട്മെന്‍റ് ലഭിച്ചവർ പുതിയതായി അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ ഹാജരായി നിർബന്ധമായും അഡ്മിഷൻ എടുക്കണം. അത്തരംവിദ്യാർഥികൾക്ക്, മുൻ അഡ്മിഷനിൽ തുടരാൻ സാധിക്കുന്നതല്ല. പുതിയ അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ ജൂലൈ 9 നുളളിൽ അഡ്മിഷൻ എടുക്കാത്ത പക്ഷം അലോട്ട്മെന്‍റ് നഷ്ടമാകും.
താത്കാലിക അഡ്മിഷൻ ( Temporary Admission ) സൗകര്യം രണ്ടാം ഘട്ട അലോട്ട്മെന്‍റ് മുതൽ ലഭ്യമല്ല. പുതിയതായി അലോട്ട്മെന്‍റ് ലഭിക്കുന്നവർ കോളജിലെ നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും സ്ഥിര അഡ്മിഷൻ (Permanent Admission) എടുക്കണം. ഈ ഘട്ടത്തിൽ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ (ടി സി ഉൾപ്പെടെ) കോളേജിൽ സമർപ്പിക്കണം. നിലവിൽ താത്കാലിക (Temporary) അഡ്മിഷൻ എടുത്തവർ രണ്ടാം ഘട്ട അലോട്ട്മെൻരിൽ മാറ്റം വന്നിട്ടില്ലെങ്കിൽ പോലും കോളജിൽ നേരിട്ട് ഹാജരായി നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും സ്ഥിര അഡ്മിഷൻ (Permanent Admission) എടുക്കണം. ഇപ്രകാരം താൽക്കാലിക അഡ്മിഷൻ എടുത്തവർക്ക് സ്ഥിര അഡ്മിഷനിലേക്ക് മാറുന്നതിനുളള അവസാന തീയതി ജൂലൈ 9 ആണ്. അതിനുളളിൽ സ്ഥിര അഡ്മിഷൻ എടുക്കാത്തവരുടെ അഡ്മിഷൻ നഷ്ടപ്പെടുന്നതാണ്. രണ്ടാം ഘട്ട അലോട്ട്മെന്‍റിൽ സ്ഥിര അഡ്മിഷൻ എടുക്കുന്നവർക്കും, താത്പര്യമുള്ളപക്ഷം തുടർന്ന് വരുന്ന സപ്ലിമെന്‍ററി അലോട്മെന്‍റിൽ പുതുതായി ഓപ്ഷനുകൾ സമർപ്പിച്ച് പങ്കെടുക്കാം.

പരീക്ഷാഫലം

2025 ഡിസംബറിൽ നടത്തിയ ആറാം സെമസ്റ്റർ, എട്ടാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ (ഇന്‍റഗ്രേറ്റഡ്) റെഗുലർ/ സപ്ലിമെന്‍ററി (2022 & 2015 സ്കീം) പരീക്ഷയുടെഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2026 ജനുവരി മാസത്തിലെ നോട്ടിഫിക്കേഷൻ പ്രകാരം നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ ഹിന്ദി (വിദൂരവിദ്യാഭ്യാസം) പരീക്ഷയുടെഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാനതീയതി ജൂലൈ 15.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സൂക്ഷ്മ പരിശോധന

ആറാം സെമസ്റ്റർ ന്യൂജെൻ യു.ജി. ഡബിൾ മെയിൻ (ബി.എസ്.സി മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) (221) ഡിഗ്രി ഏപ്രിൽ 2026 പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും, ഹാൾടിക്കറ്റുമായി റിവാലുവേഷൻ സെക്ഷനിൽ (ഇ.ജെ II) 2026 ജൂലൈ 09 മുതൽ 17 വരെയുള്ള പ്രവ്യത്തി ദിനങ്ങളിൽ ഹാജരാകണം.

ടൈംടേബിൾ

രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്.സി/ എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം.സി/എം.എ.എച്ച്.ആർ.എം/എം.ടി.ടി.എം (ന്യൂ ജനറേഷൻ കോഴ്‌സുകൾ ഉൾപ്പടെ) (റെഗുലർ-2025 അഡ്മിഷൻ, ഇംപ്രൂവ്മെ മെന്റ്/സപ്ലിമെന്‍ററി - 2024 അഡ്മിഷൻ, സപ്ലിമെന്‍ററി 2022 & 2023 അഡ്മിഷൻ), ജൂലൈ 2026 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ജൂലൈ 14 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ FYUGP നവംബർ 2025 സ്പെഷ്യൽ പരീക്ഷയുടെ (2024 അഡ്മിഷൻ) വിശദമായ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ രണ്ടാം സെമസ്റ്റർ ബിടെക് സപ്ലിമെന്‍ററി എക്സാമിനേഷൻ ജൂലൈ 2026 -2020 സ്കീം (സപ്ലിമെന്‍ററി -2020 അഡ്മിഷൻ മുതൽ 2024 അഡ്മിഷൻ വരെ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

Kerala

മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനത്തിന്‍റെ മലയാള പരിഭാഷ പ്രകാശനം ചെയ്‌തു

തിരുവനന്തപുരം: ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ ‘മാഞ്ഞിഫിക്ക ഹുമാനിത്താസി’ന്‍റെ മലയാള പരിഭാഷ ‘മാനവമഹത്വം’ പ്രകാശനം ചെയ്തു.

തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കെസിബിസി പ്രസിഡന്‍റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന് ആദ്യപതിപ്പ് നൽകി പ്രകാശനകർമം നിർവഹിച്ചു.

ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ, പരിഭാഷകനും കാർമൽ പബ്ലിഷിംഗ് ഹൗസ് ഡയറക്‌ടറുമായ ഫാ. ജയിംസ് ആലക്കുഴിയിൽ ഒസിഡി, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജോൺ തെക്കേക്കര, പിഒസി ഡയറക്‌ടർ ഫാ. തോമസ് തറയിൽ, ഫാ. തോമസ് കുരിശിങ്കൽ ഒസിഡി, സിസ്റ്റർ ഫ്ലവർലെറ്റ് സിഎംസി എന്നിവർ സന്നിഹിതരായിരുന്നു. ചാക്രിക ലേഖനത്തിന്‍റെ മലയാളം പതിപ്പ് പ്രമുഖ കത്തോലിക്ക പബ്ലിഷിംഗ് സെന്‍ററുകളിലും ചർച്ച് ബുക്ക് സ്റ്റാളുകളിലും ഓൺലൈനിലും ലഭ്യമാണ്.

District News

ആത്മകഥ പ്രകാശനം ചെയ്തു

തൊടുപുഴ: എം.കെ. ജോസ് മാറാട്ടിലിന്‍റെ ‘ഇതും പൊന്നാണോ’ എന്ന ആത്മകഥയുടെ പ്രകാശനം നടത്തി. വാഴക്കാല സെന്‍റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാര്‍ തോമസ് ഇലവനാല്‍ പ്രകാശനം നിര്‍വഹിച്ചു. ഫാ. ഫ്രാന്‍സിസ് കാരുകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. പോള്‍ അവരപ്പാട്ട്, ഫാ. സോമി പാണംകാട്ട്, ഡോ. സാബു വര്‍ഗീസ്, പ്രഫ. ജോസ് കാരുകുന്നേല്‍, സിസ്റ്റര്‍ ലിസറ്റ, ജോര്‍ജ് മാത്യു തറപ്പില്‍, ജോസ് പി. മാത്യു പൊടിമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

എം.കെ. ജോസ് മാറാട്ടില്‍ മറുപടി പ്രസംഗം നടത്തി. ദീര്‍ഘകാലം മുംബൈയില്‍ പ്രവാസി ജീവിതം നയിച്ചുവരുന്നതിനിടെ കല്യാണ്‍ രൂപതയില്‍ അത്മായ ശുശ്രൂഷകള്‍ ചെയ്തുവരികയായിരുന്നു. പിന്നീട് ജന്മനാടായ വാഴക്കാലായില്‍ വിശ്രമജീവിതത്തിലായിരുന്നു. തന്‍റെ 80 വര്‍ഷത്തെ ജീവിതാനുഭവങ്ങളും ദൈവിക നിയോഗങ്ങളുമാണ് ആത്മകഥയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

University News

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാര്യവട്ടം ക്യാമ്പസ്സിലെ വിവിധ പഠന വകുപ്പുകളിലെ FYUGP (നാല് വർഷ ബിരുദം) പ്രോഗ്രാമുകളിലേക്ക് മേയ് 18 മുതൽ 21 വരെ നടത്തപ്പെട്ട പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ആദ്യഘട്ട പ്രവേശനം 23 ന് കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും. അഡ്മിഷൻ പോർട്ടലിൽ (https://admissions.keralauniversity.ac.in/cssug2026)നിന്നും അഡ്മിഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത സമയത്തിന് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം.

കേന്ദ്രം: ഇഎംഎസ് ഹാൾ
റിപ്പോർട്ടിംഗ് സമയം പ്രോഗ്രാമുകൾ
09.30 AM ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃ‌തം
10:30 AM പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്
11:30 AM ബികോം, ബിബിഎ

കേന്ദ്രം : സി.വി. രാമൻ ഹാൾ
റിപ്പോർട്ടിംഗ് സമയം പ്രോഗ്രാമുകൾ
09.30 AM മാത്തമാറ്റിക്സ്, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്
10:30 AM കെമിസ്ട്രി, ബയോളജി
11:30 AM ജിയോളജി, സൈക്കോളജി
വിശദവിവരങ്ങൾക്ക് ഇ-മെയിൽ : [email protected], ഫോൺ : 0471 2308328, മൊബൈൽ : 9188524612.

തിയറി പരീക്ഷ

യുഐടി മുഖത്തലയിൽ രണ്ടാം സെമസ്റ്റർ FYUGP ജൂൺ 2026 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ തിയറി പരീക്ഷകൾ കൊല്ലം കൊട്ടിയം എംഎംഎൻഎസ്എസ് കോളജിൽ വച്ച് നടത്തും. പരീക്ഷാർഥികൾ പരീക്ഷാ തീയതിയും സമയക്രമവും അനുസരിച്ച് പ്രസ്തുത പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.

പരീക്ഷാഫലം

കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗ് 2026 ജനുവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് (2018 സ്കീം - സപ്ലിമെന്‍ററി - 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് (2008 സ്കീം - മേഴ്സിചാൻസ് - 2008 - 2012 അഡ്മിഷൻ) പാർട്ട്ടൈം & 2003 സ്കീമിലെ ട്രാൻസിറ്ററി വിദ്യാർഥികൾ ഉൾപ്പെടെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

2025 ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് (മേഴ്സിചാൻസ്/സെഷണൽ ഇംപ്രൂവ്മെന്‍റ് (2013 സ്കീം – 2013 അഡ്മിഷൻ മാത്രം) & സപ്ലിമെന്ററി/സെഷണൽ ഇംപ്രൂവ്മെന്‍റ് വിദ്യാർഥികൾ (2013 സ്കീം – 2014 അഡ്മിഷൻ മാത്രം) & സപ്ലിമെന്‍ററി വിദ്യാർഥികൾ - യുസിഇകെ. (2014 – 2017 അഡ്മിഷൻ വരെ) രീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാ വിജ്ഞാപനം

ജൂലൈ 08 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. 

2026 ജൂലൈയിൽ നടത്തുന്ന രണ്ട്, നാല് സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ്, സ്കൾപ്ച്ചർ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഡെസർട്ടേഷൻ സർവകലാശാലയിൽ സമർപ്പിക്കേണ്ട അവസാന തീയതി 27. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാ രജിസ്ട്രേഷൻ

നാലാം സെമസ്റ്റർ എംസിഎ (റെഗുലർ - 2024 അഡ്മിഷൻ - 2024 സ്കീം) (സപ്ലിമെന്‍ററി – 2022 & 2023 അഡ്മിഷൻ - 2020 സ്കീം) (പ്രോജക്ട് വർക്ക് & കോംമ്പ്രിഹെൻസീവ് വൈവ), ജൂൺ 2026 പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ടൈംടേബിൾ

2026 ജൂലൈ 08 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽഎൽബി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. ഒന്ന്, രണ്ട് സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്‍സി/ബികോം (മേഴ്സിചാൻസ് – 2010, 2011, 2012 അഡ്മിഷൻ), ഫെബ്രുവരി 2026 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പുതുക്കിയ ടൈംടേബിൾ

2026 ജൂൺ 22 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ FYUGP (റെഗുലർ/ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി), ജൂൺ 2026 പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധന

2025 ഡിസംബറിൽ നടത്തിയ ഒൻപതാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2026 ജൂൺ 22 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇജെX വിഭാഗത്തിൽ ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

റഷ്യൻ പഠന വകുപ്പ് 2026 ൽ ആരംഭിക്കുന്ന റഷ്യൻ സർട്ടിഫിക്കറ്റ് (ഒരു വർഷം), ഇന്‍റഗ്രേറ്റഡ് ഡിപ്ലോമ (ഒരു വർഷം) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/പ്രീ ഡിഗ്രി അല്ലെങ്കിൽ ഹയർ ഡിഗ്രീസ്. അപേക്ഷകൾ റഷ്യൻ പഠനവകുപ്പിലും സർവകലാശാല വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷാഫീസ് 150 രൂപയും രജിസട്രേഷൻ ഫീസ് 150 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ 2026 ജൂലൈ 5 വരെ, പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലുള്ള റഷ്യൻ പഠനവകുപ്പ് ഓഫീസിൽ സ്വീകരിക്കും. 

University News

ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദീകരിച്ചു

 കാലിക്കട്ട് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകളിലെ 2026 - 2027 അധ്യയന വർഷത്തെ അഞ്ചു വർഷ ഇന്‍റഗ്രേറ്റഡ് പിജി പ്രോഗ്രാം പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദീകരിച്ചു. പ്രവേശന വിഭാഗം വെബ്സൈറ്റിൽ പരിശോധിക്കാം. ജൂൺ 19ന് വൈകുന്നേരം നാലുവരെ തിരുത്തൽ സൗകര്യം (മൊബൈല്‍ നമ്പർ, ഇ-മെയില്‍ ഐഡി ഒഴികെ) ലഭ്യമാകും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോണ്‍: 0494 2407152, 2407016, 2407017, 2660600

 പ്രോജക്ട് (മൈനർ) മൂല്യനിർണയം

ആറാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎ പൊളിറ്റിക്സ് ആൻഡ് ഇന്‍റർനാഷണൽ റിലേഷൻസ് (2023 പ്രവേശനം) ഏപ്രിൽ 2026 പ്രോജക്ട് (മൈനർ) മൂല്യനിർണയം ജൂൺ 23, 24 തീയതികളിൽ തവനൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിലും ജൂൺ 26ന് കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളജിലും നടക്കും.

പരീക്ഷാഫലം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ ഒന്ന് വരെ അപേക്ഷിക്കാം.

 സൂക്ഷ്മപരിശോധനാഫലം

രണ്ടാം സെമസ്റ്റർ എൽഎൽഎം (2021 മുതൽ 2024 വരെ പ്രവേശനം) ഡിസംബർ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദീകരിച്ചു.

 

University News

ഒന്നാം വർഷ ബിരുദപ്രവേശനം; ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ., എയ്ഡഡ്, സ്വാശ്രയ കോളജുകളിലേയും യുഐടി, ഐഎച്ച്ആർ.ഡി സെന്‍ററുകളിലേയും 2026- 27 അധ്യയന വർഷത്തെ നാല് വർഷ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് അഡ്മിഷൻ വെബ്സൈറ്റിൽ. (https://admissions.keralauniversity. ac.in/fyugp2026) പ്രസിദ്ധീകരിച്ചു.
പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെന്‍റ് പരിശോധിച്ചതിന് ശേഷം ഓപ്ഷനുകൾ ചേർക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഇന്നുകൂടി അവസരമുണ്ട്. പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുന്നവർ ആയതിന്റെ പുതിയ പ്രിന്‍റ് ഔട്ട് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം.
ചില സാങ്കേതിക കാരണങ്ങളാൽ ചേർത്തല കെവിഎം കോളജ് ഓഫ് സ്പെഷൽ എഡ്യൂക്കേഷനെ അഡ്മിഷൻ വെബ്സൈറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചതിന് ശേഷം വിദ്യാർഥികൾ ഓപ്ഷനുകൾ മാറ്റങ്ങൾ വരുത്തുന്നതിനാൽ ട്രയൽ അലോട്ട്മെന്‍റിൽ ലഭിച്ച കോളജുകൾക്കും കോഴ്സുകൾക്കും തുടർന്ന് വരുന്ന അലോട്ട്മെന്‍റുകളിൽ മാറ്റങ്ങൾ വരുവാൻ സാധ്യതയുണ്ട്. ട്രയൽ അലോട്ട്മെന്‍റ് ലഭിച്ചു എന്നുള്ളത് കൊണ്ട് മാത്രം അഡ്മിഷൻ ലഭിക്കണമെന്നില്ല.
ഒന്നാം ഘട്ട അലോട്ട്മെന്‍റ് നാളെ വൈകുന്നേരം 5 മണിക്ക് ശേഷം പ്രസിദ്ധീകരിക്കുന്നതാണ്. വിശദമായ ഷെഡ്യുൾ വെബ്സൈറ്റിൽ ലഭിക്കും. അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അപാർ (APAAR) ഐഡി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ നിലവിൽ അപാർ (APAAR) ഐഡി ഇല്ലാത്ത വിദ്യാർഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐഡി ജനറേറ്റ് ചെയ്യേണ്ടതാണ്.

പരീക്ഷാഫലം

കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗ് 2025 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2018 സ്കീം - സപ്ലിമെന്‍ററി – 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2026 ജൂൺ 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഡാൻസ് (കേരള നടനം), എംഎസ്‍സി മൈക്രോബയോളജി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.keralauniversity.ac.in മുഖേന 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2026 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിപിഎ മ്യൂസിക്, മൃദംഗം/ബിപിഎ മൃദംഗം (304/148) (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്‍ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017 – 2018 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധന യ്ക്കും 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാവിജ്ഞാപനം

ജൂലൈ 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്‍റലക്ച്വൽ ഡിസെബിലിറ്റി) (2015 സ്കീം - റെഗുലർ - 2024 അഡ്മിഷൻ, സപ്ലിമെന്‍ററി – 2023 അഡ്മിഷൻ) പരീക്ഷയുടെയും 2026 ജൂലൈ 14 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഇന്‍റലക്ച്വൽ ഡിസെബിലിറ്റി) (2015 സ്കീം - റെഗുലർ - 2025 അഡ്മിഷൻ, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2024 അഡ്മിഷൻ, സപ്ലിമെന്‍ററി – 2023 അഡ്മിഷൻ) പരീക്ഷയുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗ് 2026 മെയിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2020 സ്കീം -റെഗുലർ - 2023 അഡ്മിഷൻ & സപ്ലിമെന്‍ററി – 2020, 2021 & 2022 അഡ്മിഷൻ) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് ബ്രാഞ്ചിന്‍റെ പ്രാക്ടിക്കൽ 2026 ജൂൺ 22 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധന

2025 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ സി.ബി.സി.എസ് (മേഴ്‌സിചാൻസ് – 2013, 2018 അഡ്‌മിഷൻ) പരീക്ഷയുടെ സൂക്ഷ്മ‌ പരിശോധനയ്ക്ക് (Scrutiny) അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾ ടിക്കറ്റുമായി 22 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഇജെ V സെക്ഷനിൽ ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ചൈൽഡ് ഡെവലപ്മെന്‍റ് സെന്‍ററുമായി (CDC) സഹകരിച്ചു നടത്തുന്ന പിജി ഡിപ്ലോമ ഇൻ ഡവലപ്പ്‌മെന്‍റൽ ന്യൂറോളജി (PGDDN) ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. MBBS,MD/DNB/MNAMS/DCH എന്നിവയിൽ കേരളസർവകലാശാല അംഗീകരിച്ച ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ്
കോഴ്സ് കാലാവധി. ഉയർന്ന പ്രായപരിധിയില്ല. കോഴ്സ് ഫീസ് : Rs. 25000/-. വിശദവിവരങ്ങൾക്ക് : CACEE- 0471-2302523, CDC- 0471 2553540.

Kerala

പ്ലസ് വണ്‍ ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.

ബുധനാഴ്ച്ച വൈകുന്നേരം അഞ്ചുവരെ ട്രയൽ അലോട്ട്മെന്‍റ് പരിശോധിക്കാം. ട്രയൽ അലോട്ട്മെന്‍റിൽ വിദ്യാർഥികൾക്ക് അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിനും സ്കൂളും വിഷയവും മാറ്റുന്നതിനുമാണ് അവസരം.

ആദ്യ അലോട്ട്മെന്‍റ് 15ന് പ്രസിദ്ധീകരിക്കും. ജൂലൈ രണ്ടിന് പ്ലസ് വണ്‍ ക്ലാസുകൾ ആരംഭിക്കും. പ്രവേശന നടപടികൾ ഓഗസ്റ്റ് അഞ്ചിന് പൂർത്തിയാകും.

Kerala

വിദ്യാഭ്യാസ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 -27 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ അധ്യയന ദിനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിശദമാക്കിക്കൊണ്ട് വിദ്യാഭ്യാസ കലണ്ടര്‍ പ്രസിദ്ധീകരിച്ചു.

സര്‍ക്കാര്‍ എല്‍പി സ്‌കൂളുകള്‍ക്ക് 197 പ്രവൃത്തി ദിനങ്ങളാണ്. യുപി സ്‌കൂളുകള്‍ക്ക് 200 പ്രവൃത്തി ദിനങ്ങളും ഹൈസ്‌കൂളുകള്‍ക്ക് 204 പ്രവൃത്തി ദിനങ്ങളുമാണ് ഉണ്ടാകുക.

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 197 പ്രവൃത്തി ദിനങ്ങളും ഉണ്ടായിരിക്കും. പ്രാദേശിക അവധികള്‍ മൂലം പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ അവിടങ്ങളില്‍ ശനിയാഴ്ച പ്രവൃത്തി ദിനമാക്കേണ്ടതാണെന്നും സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടറില്‍ വ്യക്തമാക്കുന്നു.

Education

സ്‌കോളര്‍ഷിപ്പ്: വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു

കൊച്ചി: 2025-26 വര്‍ഷത്തെ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.

കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഭിന്നശേഷിക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നത്. ഈ വര്‍ഷം 500 വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.

എംബിബിഎസ്, ബിഇ/ ബിടെക്/ ബിആര്‍ക്ക്, ബിഎസ്‌സി നഴ്‌സിംഗ്, ബിഎസ്‌സി അഗ്രികള്‍ച്ചര്‍, ബിഡിഎസ്, ബിവിഎസ്‌സി, എംബിഎ/ പിജിഡിഎം എന്നീ കോഴ്‌സുകളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണു സ്‌കോളര്‍ഷിപ്പ് നൽകുന്നത്.

National

വിബി ജി റാം ജി കരട് ചട്ടം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ജൂലൈ ഒന്ന് മുതൽ രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന വിബി ജി റാം ജി (വികസിത് ഭാരത് ഗാരന്‍റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീണ്‍) ആക്‌ട്, 2025) നിയമത്തിന്‍റെ കരട് ചട്ടങ്ങൾ പൊതുജന അഭിപ്രായ രൂപീകരണത്തിനായി കേന്ദ്ര സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. നിയമത്തിലെ സെക്‌ഷൻ 33 ഉൾപ്പെടെയുള്ള വിവിധ വ്യവസ്ഥകൾ പ്രകാരം തയാറാക്കിയ കരട് ചട്ടങ്ങളാണ് കേന്ദ്രസർക്കാർ ഇന്നലെ പരസ്യപ്പെടുത്തിയത്.

കരട് ചട്ടങ്ങൾ പ്രകാരം ഓരോ ധനകാര്യ വർഷത്തിലും പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനങ്ങൾക്കുള്ള ഫണ്ടിന്‍റെ അടിസ്ഥാനവിഹിതം നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരായിരിക്കും. നിലവിലുണ്ടായിരുന്ന തൊഴിലുറപ്പ് പദ്ധതിയിലെ ആവശ്യാനുസരണം തൊഴിലും ഫണ്ടും നൽകുന്ന രീതിക്ക് പകരം നിശ്ചിത വിഭവങ്ങൾ മാത്രം ഫണ്ട് അനുവദിക്കുന്ന രീതിയാണ് കേന്ദ്രസർക്കാർ ജൂലൈ ഒന്ന് മുതൽ നടപ്പാക്കുന്നത്.

ധനകാര്യ കമ്മീഷൻ ശിപാർശ ചെയ്തതും കേന്ദ്ര സർക്കാർ അംഗീകരിച്ചതുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ വർഷവും സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് വിഹിതം കേന്ദ്രം തീരുമാനിക്കുക.

അടുത്ത സാന്പത്തിക വർഷം മുതൽ കൃത്യസമയത്തുള്ള വേതന വിതരണം, സോഷ്യൽ ഓഡിറ്റ് നിർവഹണം, നിശ്ചിത സമയത്തിനുള്ളിൽ ജോലി പൂർത്തീകരണ നിരക്ക് തുടങ്ങിയ പ്രവർത്തന മികവുകൾ കൂടി പരിഗണിച്ചായിരിക്കും സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കുക. കേന്ദ്രത്തിന് മാനദണ്ഡങ്ങളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താൻ സാധിക്കും.

യുപിഎ സർക്കാരിന്‍റെ അഭിമാന പദ്ധതിയായിരുന്ന മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്ക് പകരമായാണ് കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്ര സർക്കാർ വിബി ജി റാം ജി ബിൽ കൊണ്ടുവന്നത്.

Education

പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്‍റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) 2026 കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

റാങ്ക്‌ലിസ്റ്റ് സംബന്ധിച്ച പരാതികൾ 13നു വൈകുന്നേരം അഞ്ചിനു മുന്പായി lbstvpm@gmail. com വഴി സമർപ്പിക്കണം.

പരാതി പരിഹരിച്ചുകൊണ്ടുള്ള അന്തിമ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ വീണ്ടും പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

Kerala

വി. ഡി. സതീശന്‍റെ ബൈബിൾ പ്രഭാഷണങ്ങളുടെ പുസ്തകം പുറത്തിറങ്ങുന്നു

തിരുവനന്തപുരം: എല്ലാ ദിവസവും ബൈബിളിലെ ഒരധ്യായം വായിക്കുന്നത് പതിവാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ബൈബിളിൽനിന്നു ലഭിച്ച അറിവിലൂടെ നടത്തിയ ബൈബിൾ പ്രഭാഷണങ്ങൾ പുസ്തക രൂപത്തിലാകുന്നു.

"ആദം നീ എവിടെയാകുന്നു’ എന്ന പേരിട്ടിട്ടുള്ള പുസ്തകത്തിൽ വി.ഡി സതീശൻ വിവിധ ക്രൈസ്തവ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

22 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകമാണ് ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്നത്. നിന്‍റെ രാജ്യം വരേണമേ, ഈശോയിൽ ജീവിച്ച കൊച്ചുത്രേസ്യ, നീ എന്‍റെ സങ്കേതവും കോട്ടയും, മുൾപ്പടർപ്പിലെ മോശ, പേരു ചൊല്ലിവിളിക്കുന്ന ദൈവം തുടങ്ങിയ 22 അധ്യായങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വായന തന്‍റെ ജീവിതത്തോട് കൂടിച്ചേർന്നപ്പോൾ മുതൽ ക്രിസ്തുവിനെക്കുറിച്ച് അറിയാനും വായിക്കാനും കൂടുതൽ സമയം കണ്ടെത്തുക പതിവായിരുന്നുവെന്നു സതീശൻ ആമുഖക്കുറിപ്പിൽ പറയുന്നു.

ക്രിസ്തുവിനെപ്പോലെ കഴിഞ്ഞ 2000 വർഷമായി ലോകത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു വ്യക്തിയോ ആശയമോ ഉണ്ടെന്ന് തോന്നുന്നില്ലെന്നു വിവരിക്കുന്ന സതീശൻ ജീവിതത്തിൽ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചു നിൽക്കാനുള്ള ആത്മവിശ്വാസമാണ് ക്രിസ്തു തനിക്ക് തന്നിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു.

എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസാണ് അവതാരിക എഴുതിയിട്ടുള്ളത്.

Education

കീം 2026: വിദ്യാർഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ഏപ്രിൽ 17 മുതൽ 22 വരെ നടന്ന കേരള എൻജിനിയറിംഗ്, ഫാർമസി കംപ്യൂട്ടർ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങൾ (Candidate Responses) പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

വിദ്യാർഥികളുടെ candidate പോർട്ടലിനുള്ളിൽ candidate response ലഭ്യമാകുന്നതാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.

District News

സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവതിക്കെതിരേ കേസ്

ഹരിപ്പാട്: തൃക്കുന്നപ്പുഴ സ്വദേശിനിയായ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശിനിയുടെ പരാതിയിൽ തൃക്കുന്നപ്പുഴ സ്വദേശിനിയായ മറ്റൊരു യുവതിക്കെതിരേയാണ് പോലീസ് കേസെടുത്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് പരാതിക്കാരിയുടെ കാമുകന്‍റെ കൈവശമുണ്ടായിരുന്ന ചിത്രങ്ങൾ ഇയാളുടെ ബന്ധുവായ യുവതി രഹസ്യമായി കൈക്കലാക്കുകയായിരുന്നു. തന്‍റെ അനുവാദമില്ലാതെ ഫോണിൽനിന്ന് എടുത്ത ചിത്രങ്ങൾ പ്രതി സോഷ്യൽ മീഡിയയിലൂടെ അയച്ചുനൽകി തന്നെ അപകീർത്തിപ്പെടുത്തിയതായി യുവതി പരാതിയിൽ പറയുന്നു. ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പുറമേ, നിന്നെ ജീവിക്കാൻ അനുവദിക്കില്ല എന്നുപറഞ്ഞു പ്രതി തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനും കേസെടുത്ത തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Education

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്‍റെ ഫലം പ്രസിദ്ധീകരിച്ചു. www. kerala. gov.in, www.prd. kerala. gov.in, www.lbscentre. kerala. gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്.

പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എൽബിഎസ് സെന്‍ററിന്‍റെ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ 60 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽബിഎസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Kerala

രമേശ് ചെന്നിത്തലയുടെ നോവൽ നിയോഗം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ചിക്കാഗോയിൽ പലതവണ പോയിട്ടും ആ പശ്ചാത്തലത്തിൽ ഒരു നോവൽ എഴുതാൻ തനിക്കു കഴിഞ്ഞില്ലെന്നും എന്നാൽ രമേശ് ചെന്നിത്തലയ്ക്ക് അതു കഴിഞ്ഞത് അഭിനന്ദനാർഹമാണെന്നും പ്രമുഖ സാഹിത്യകാരൻ ടി. പത്മനാഭൻ പറഞ്ഞു.

രമേശ് ചെന്നിത്തല രചിച്ച നോവൽ ‘നിയോഗം’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ടി. പത്മനാഭനിൽനിന്നു സംവിധായകൻ ബ്ലെസി പുസ്തകം ഏറ്റുവാങ്ങി.

ഈ നോവൽ എഴുതിയ രമേശ് ചെന്നിത്തലയോട് തനിക്ക് അസൂയയും ആദരവും സ്നേഹവും തോന്നുന്നുവെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംവിധായകൻ ബ്ലെസി പറഞ്ഞു.

ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനായിരുന്നു. പ്രശസ്ത നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ പുസ്തകം സദസിനു പരിചയപ്പെടുത്തി. നമ്മുടെ ജീവിതത്തിൽ കണ്ടുമുട്ടുന്ന വ്യക്തികൾ, സംഭവങ്ങൾ, നമുക്ക് എൻകൗണ്ടർ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങൾ, അതോടൊപ്പംതന്നെ അനുഭവങ്ങൾ, സ്നേഹം, സംഘർഷങ്ങൾ, മാനസികമായ അസ്വസ്ഥതകൾ ഇതെല്ലാം ഓരോ വ്യക്തിയും അനുഭവിക്കുന്ന യാഥാർഥ്യങ്ങളാണ്. അതെല്ലാം നമ്മുടെ ജീവിതത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും. പക്ഷേ എത്ര വലിയ ആളാണെങ്കിലും അവരുടെ ജീവിതത്തിൽ ഇത്തരം സംഭവങ്ങളെ നേരിടേണ്ടിവരും.

അങ്ങനെ നേരിടേണ്ടിവരുന്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ ചേർത്തുവച്ചുകൊണ്ടാണ് ഇങ്ങനെയൊരു നോവൽ എഴുതണമെന്നുള്ള ആഗ്രഹം ഉണ്ടായതെന്ന് രമേശ് ചെന്നിത്തല മറുപടി പ്രസംഗത്തിൽ പറഞ്ഞു.

 

Education

കെ മാറ്റ്: സെഷൻ I ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026-27 വർഷത്തെ എംബിഎ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ കേരള മാനേജ്‌മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്‍റെ (കെ മാറ്റ് 2026) സെഷൻ I പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ൽ ഫലം ലഭ്യമാണ്. അപേക്ഷകർക്ക് വെബ്‌സൈറ്റിൽനിന്ന് സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.

Kerala

ചെന്നിത്തലയുടെ ‘ഗാന്ധിഗ്രാമങ്ങളിലൂടെ’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയഗം രമേശ് ചെന്നിത്തല രചിച്ച "ഗാന്ധിഗ്രാമങ്ങളിലൂടെ' എന്ന പുസ്തകത്തിന്‍റെ പ്രകാശനം നടന്‍ മമ്മൂട്ടിയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്നു നിര്‍വഹിച്ചു.

കേരളത്തിലെ 14 ജില്ലകളിലെയും പട്ടികജാതി-വര്‍ഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് ആവിഷ്‌കരിച്ചതാണ് ഗാന്ധിഗ്രാം പദ്ധതി.

ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി-വര്‍ഗ ഗ്രാമങ്ങളുടെ മുഖഛായ മാറിയതെങ്ങിനെയെന്നു പുസ്തകത്തില്‍ വിശദീകരിക്കുന്നു. അവിടെ നടത്തിയ വികസന പ്രവര്‍ത്തനം, സാമൂഹിക സുരക്ഷിതത്വ പദ്ധതികള്‍ ഇവയുടെയെല്ലാം സമഗ്രമായ ചിത്രം പുസ്തകത്തിലൂടെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

Kerala

ജെ.ബി. കോശി കമ്മീഷൻ ശിപാർശ; സംസ്ഥാന സർവീസിലുള്ളവരുടെ ജാതി തിരിച്ച് ലിസ്റ്റ് പ്രസിദ്ധീകരിക്കണം

തിരുവനന്തപുരം: സംസ്ഥാന സർവീസിലുള്ളവരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ജെ.ബി. കോശി കമ്മീഷൻ ശിപാർശ. സർക്കാർ വകുപ്പുകളിലെ എല്ലാ താത്കാലിക നിയമനവും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴി സംവരണം പാലിച്ചു നടത്തണമെന്നും കമ്മീഷൻ ശിപാർശ ചെയ്തു.

പരന്പരാഗത തോട്ടവിളകളായ റബർ, തേയില, കാപ്പി, കൊക്കോ എന്നിവയുടെ വിലയിടിവു മൂലം കർഷകർ അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം കാണാൻ മാവ്, പ്ലാവ്, സപ്പോട്ട, റംബൂട്ടാൻ, മാങ്കോസ്റ്റീൻ തുടങ്ങിയ ഫലവൃക്ഷങ്ങളെക്കൂടി തോട്ടവിളകളായി അംഗീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

മറ്റു പ്രധാന നിർദേശങ്ങൾ

  • മലയോര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഉണ്ടാകണം.
  • എൻജിനിയറിംഗ്, മെഡിസിൻ, സിവിൽ സർവീസ് തുടങ്ങിയവയ്ക്കുള്ള പരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും ക്രൈസ്തവ ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള മേഖലകളിൽ സ്ഥാപിക്കണം.
  • ഇത്തരം കേന്ദ്രങ്ങൾ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഒരുപോലെ പ്രാപ്യവും സൗകര്യപ്രദവുമായ ഇടങ്ങളിൽ പ്രവർത്തിക്കണം.
  • എയ്ഡഡ് സ്കൂളുകളിൽ ശന്പളം ഒഴികെയുള്ള ചെലവുകൾക്കായി ഒരു തുക സർക്കാർ നൽകണം.
  • അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷ പാസാകുന്നതിനുള്ള മാർക്ക് എല്ലാവർക്കും തുല്യമായിരിക്കണം.
  • സംവരണ വിഭാഗങ്ങൾക്കു കുറഞ്ഞ മാർക്ക് പരിഗണന നൽകേണ്ടതില്ല.
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിന്‍റെ മലപ്പുറത്തുള്ള പഠനകേന്ദ്രത്തിൽ 50 ശതമാനം സീറ്റ് മുസ്‌ലിംകൾക്കു മാറ്റിവച്ചിരിക്കുന്നു. ക്രിസ്ത്യാനികൾക്കും മറ്റു സമുദായങ്ങൾക്കും ഒരു സീറ്റ് പോലും നീക്കിവച്ചിട്ടില്ല. മതന്യൂനപക്ഷങ്ങൾക്കുവേണ്ടിയാണെങ്കിൽ മുസ്‌ലിംകളെ മാത്രമല്ല, എല്ലാ അംഗീകൃത ന്യൂനപക്ഷങ്ങളെയും ഒരുപോലെ പരിഗണിക്കണം. എടത്വ കേന്ദ്രമായി പരിശീലനകേന്ദ്രം ആരംഭിക്കണം.
  • സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ റീജണൽ ഓഫീസുകൾ സ്ഥാപിച്ചിക്കുന്നതിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണം. ഇടുക്കി, തിരുവല്ല അല്ലെങ്കിൽ ചെങ്ങന്നൂർ എന്നിവടങ്ങളിൽ റീജണൽ ഓഫീസുകൾ തുറക്കണം.
  • ജില്ലാ അടിസ്ഥാനത്തിൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പുകൾ നൽകുന്പോൾ ന്യൂനപക്ഷ ജനസംഖ്യാടിസ്ഥാനത്തിൽ നൽകണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ കമ്യൂണിറ്റി ക്വാട്ട കൂടാതെ മാനേജ്മെന്‍റ് ക്വാട്ടയും വേണം. ഏതു വിഭാഗമാണോ സ്ഥാപനം നടത്തുന്നത് ആ വിഭാഗത്തിലെ കുട്ടികൾക്കു പ്രവേശനം നൽകാൻ ഇത് ആവശ്യമാണ്.
  • ഇഡബ്ല്യുഎസ്, ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള വരുമാനപരിധി രണ്ടു ലക്ഷമാക്കി ഏകീകരിക്കണം. സ്കോളർഷിപ്പ് തുകയും ഏകീകരിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാറ്റിൻ/ ആംഗ്ലോ ഇന്ത്യൻ, നാടാർ, പരിവർത്തിത ക്രൈസ്തവ സംവരണം ആറു ശതമാനമാക്കണം. ഇത് യഥാക്രമം 3:2:1 എന്ന അനുപാതത്തിലായിരിക്കണം.
  • എസ്‌സി, എസ്ടി സംവരണ സീറ്റുകളിൽ ആളില്ലാതെ വന്നാൽ പരിവർത്തിത ക്രൈസ്തവരെ പരിഗണിക്കാൻ അനുവദിക്കണം.
  • എയ്ഡഡ് മേഖലയിലെ എല്ലാ ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങളിലും കമ്യൂണിറ്റി ക്വാട്ട 20 ശതമാനം അനുവദിക്കണം.
  • സ്പെഷൻ സ്കൂളുകളിലെ മാനേജ്മെന്‍റിനും ജീവനക്കാർക്കും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സൗകര്യവും ശന്പളവും അനുവദിക്കണം.
  • രണ്ടു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള മാതാപിതാക്കൾ മരിച്ചുപോയതോ നഷ്ടപ്പെട്ടതോ ആയ ക്രിസ്ത്യൻ കുട്ടികൾക്കും പിതാവ് മരിച്ചുപോയ സ്കൂൾ വിദ്യാർഥികളായ പെണ്‍കുട്ടികൾക്കും ക്രൈസ്തവ കർഷകരുടെ മക്കൾക്കും സ്കോളർഷിപ്പ് നൽകുക.
  • ഓർഫനേജിലെ അന്തേവാസികൾക്കുള്ള തുക ക്ഷേമപെൻഷനു തുല്യമാക്കുക.
  • യത്തീം ഖാനയിലെ പ്രഫഷണൽ കോഴസിനു പഠിക്കുന്ന കുട്ടികൾക്കു വർഷം 10,000 രൂപ സ്കോളർഷിപ്പ് നൽകുന്നതു പോലെ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ നടത്തുന്ന അനാഥാലയങ്ങളിൽ താമസിക്കുന്ന കുട്ടികൾക്കും നൽകുക.
  • കേരള മദ്രസ അധ്യാപക ക്ഷേമനിധിക്കു സമാനമായി സണ്‍ഡേ സ്കൂൾ, വേദപഠനം, മതബോധനം നടത്തുന്ന അധ്യാപകർക്കും ക്ഷേമനിധി നടപ്പിലാക്കുക.
  • പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതി പ്രകാരമുള്ള ജില്ലാ സമിതികളിൽ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നൽകുക.
  • ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഒരു സമുദായത്തിൽനിന്നാകുന്പോൾ അംഗം മറ്റേ സമുദായത്തിൽനിന്നാകണം.
  • കേരള സ്റ്റേറ്റ് ക്രിസ്ത്യൻ മൈനോരിറ്റീസ് ഡെവലപ്മെന്‍റ് ഫിനാൻസ് കോർപറേഷൻ രൂപീകരിച്ച് കുറഞ്ഞ പലിശനിരക്കിൽ കൃഷിക്കും ബിസിനസ് സംരംഭങ്ങൾക്കും വായ്പ അനുവദിക്കുക.
  • ഓർഫനേജ് കണ്‍ട്രോൾ ബോർഡ് അധ്യക്ഷരായി റൊട്ടേഷൻ ക്രമത്തിൽ ക്രൈസ്തവരെയും നിയമിക്കുക.
  • ആരാധനാലയങ്ങൾക്കുള്ള വെള്ളം, വൈദ്യുതി എന്നിവയ്ക്ക് കൊമേഴ്സ്യൽ താരിഫ് മാറ്റി ഡൊമസ്റ്റിക് നിരക്ക് ഏർപ്പെടുത്തുക.
  • കേരള മാര്യേജ് രജിസ്ട്രേഷൻ ബിൽ 2020 നടപ്പിലാക്കരുത്.
  • കന്യാസ്ത്രീകൾക്കു വ്യക്തിപരമായി റേഷൻ കാർഡ് ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കുക.
  • പൊതു വാർധക്യകാല മാനദണ്ഡങ്ങൾക്കനുസരിച്ച് അർഹരാണെങ്കിൽ നിശ്ചിത പ്രായമുള്ള എല്ലാ ക്രൈസ്തവ സന്യസ്തർക്കും വാർധക്യകാല പെൻഷൻ നൽകുക.
  • വിധവകളുടെയും പെണ്‍മക്കളുടെയും വിവാഹാവശ്യത്തിന് പലിശരഹിത വായ്പ അനുവദിക്കുക.
  • പുതിയ കെട്ടിടങ്ങൾ പണിയാൻ കഴിവില്ലാത്ത, അരനൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളികളുടെ ജീർണോദ്ധാരണത്തിന് ഫണ്ട് അനുവദിക്കുക.
  • സെമിത്തേരി നിർമാണത്തിനുള്ള തടസങ്ങൾ നീക്കണം. നിയമപ്രകാരമുള്ള സെമിത്തേരികളിൽ മൃതദേഹം സംസ്കരിക്കുന്നതു തടസപ്പെടുത്തുന്ന സംഭവങ്ങളിൽ പോലീസ് സംരക്ഷണം ഉറപ്പാക്കണം.
  • ക്രൈസ്തവ ചരിത്രം, സാഹിത്യം, കലകൾ, സുറിയാനി-ലത്തീൻ ഭാഷകൾ എന്നിവയിൽ ഗവേഷണം നടത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുക.
  • ദൈവശാസ്ത്ര ബിരുദങ്ങൾ സർവകലാശാലാ ബിരുദങ്ങൾക്കു തുല്യമായി അംഗീകരിക്കുക.
  • ബൈബിൾ വിഷയങ്ങളിൽ പിഎച്ച്ഡിക്ക് സാഹചര്യമൊരുക്കുക.
  • കാലിക്കറ്റ് സർവകലാശാലയിലേതു പോലെ ക്രിസ്ത്യൻ ചെയറുകൾ മറ്റു സർവകലാശാലകളിലും സ്ഥാപിക്കുക.
  • കൊച്ചിയിലും തൃശൂരിലും ക്രിസ്ത്യൻ പൈതൃക കേന്ദ്രങ്ങൾ ആരംഭിക്കുക.
  • പുരാതന ക്രിസ്ത്യൻ ദേവാലയങ്ങൾ സംരക്ഷിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുക.
  • ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസങ്ങൾ പരിഹരിക്കാൻ ജില്ലാ തലത്തിൽ ഓദ്യോഗിക സംവിധാനത്തിനു രൂപം നൽകുക.
  • സമുദായ സർട്ടിഫിക്കറ്റുകൾക്കു ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന രേഖകൾ ആധികാരികമായി പരിഗണിക്കുക.
  • ക്ലാസ് 1, 2 തസ്തികകളിൽ ലത്തീൻ, ദളിത് കത്തോലിക്കാ സമുദായ പ്രാതിനിധ്യം കണക്കാക്കി നഷ്ടമായ അവസരങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി സ്പെഷൽ റിക്രൂട്ട്മെന്‍റ് നടത്തുക.
  • ലത്തീൻ കത്തോലിക്കർക്ക് 12-ാം ക്ലാസ് വരെയുള്ള എല്ലാ ആനുകൂല്യങ്ങളും ബിരുദതലം വരെയായി ഉയർത്തുക.
  • പരിവർത്തിത ക്രൈസ്തവർക്കുവേണ്ടി കമ്മീഷനെ നിശ്ചയിച്ചു സംവരണം നൽകുക. പരിവർത്തിത ക്രൈസ്തവരുടെ കണക്കെടുപ്പു നടത്തുക.
  • തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തിൽ നാടാർ, ദളിത് ക്രൈസ്തവരുടെ ക്ഷേമത്തിന് നിശ്ചിത ശതമാനം നീക്കി വയ്ക്കുക.

Kerala

വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം; അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. 9,06,211 പേർ വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായി.

ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. എസ്ഐആർ ഹിയറിംഗ് ഉൾപ്പെടെ പൂർത്തിയായി ഇന്ന് പുറത്തുവിട്ട അന്തിമ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളുമാണുള്ളത്.

ട്രാൻസ്ജെൻഡർ -277, പ്രവാസി വോട്ടർമാർ-2,23,558, സർവീസ് വോട്ടർമാർ 54,110 എന്നിങ്ങനെയാണ്. 18-19 പ്രായപരിധിയിലുള്ള 4,24,518 വോട്ടർമാരാണുള്ളത്. 85 വയസിൽ അധികമുള്ള 2,04,608 വോട്ടർമാരുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, ജനന തീയതി, വയസ് ഉപയോഗിച്ചോ പേര് പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രത്യേക തീവ്ര പുതുക്കൽ 2026ന്‍റെ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്.

അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോർട്ടൽ വഴിയോ പരിശോധിക്കാം.

District News

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് ഒരു വര്‍ഷം: നിയമനം ആര് നടത്തും?

കോഴിക്കോട്: പിഎസ് സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് എട്ടുമാസമായിട്ടും ഒരു നിയമനംപോലും നടക്കാത്തതിനാൽ പ്രതിസന്ധിയിലായി ജില്ലയിലെ എൽപി സ്കൂൾ അധ്യാപക റാങ്ക് പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാർഥികൾ.


വിരമിക്കലും സ്ഥലമാറ്റവും മറ്റുമായി ഒഴിവുകളുണ്ടായിട്ടും ആധാർ അധിഷ്ഠിത തലയെണ്ണലിൽ കുട്ടികൾ കുറഞ്ഞതിനാൽ ഡിവിഷനുകൾ ഇല്ലാതായതാണ് നിയമനങ്ങൾ നടക്കാത്തതിന്‍റെ കാരണം. മെയിൻ ലിസ്റ്റിൽ 606 പേരും സപ്ലിമെന്‍ററി ലിസ്റ്റിൽ 530 പേരും ഭിന്നശേഷിവിഭാഗത്തിൽ 13 പേരുമുൾപ്പെടെ 1,149 പേരാണ് പുതിയ റാങ്ക് പട്ടികയുള്ളത്.

മെയിൻ ലിസ്റ്റിലെ ഒന്ന്, മൂന്ന് റാങ്കുകാർക്കും ഭിന്നശേഷിവിഭാഗത്തിലെ 13 പേർക്കും 2025 ജൂലായ് 23ന് അഡ്വൈസ് മെമ്മോ ലഭിച്ചെങ്കിലും ഇതുവരെ നിയമനം കിട്ടിയിട്ടില്ല.
മേയ് 30ന് അവസാനിച്ച പട്ടികയിൽനിന്ന് തസ്തികയില്ലാതെ പലർക്കും നിയമനം നൽകിയെന്ന് പുതിയ പട്ടികയിലുള്ളവർ ആരോപിച്ചു.

ഇതിനുപുറമേ പഴയ പട്ടികയിൽനിന്ന് 13 പേർ അഡ്വൈസ് മെമ്മോ ലഭിച്ച് ജോലിക്കായി കാത്തിരിക്കുകയാണ്. കുട്ടികൾ കുറഞ്ഞ സാഹചര്യത്തിൽ അധ്യാപക അനുപാതം നിലവിലെ 1:30-ൽനിന്ന് 1:25 ആക്കുകയാണെങ്കിൽ കൂടുതൽ നിയമനങ്ങൾ നടത്താനാവുമെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.ഇത്തവണ ഡിവിഷനുകൾ കുറഞ്ഞതിനാലാണ് ഒഴിവുകളില്ലാത്തതെന്നും അടുത്ത ജൂലായിൽ നടക്കുന്ന തസ്തികനിർണയത്തിൽ കൂടുതൽ ഒഴിവുണ്ടാവുകയാണെങ്കിൽ പുതിയ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നൽകാനാവുമെന്നാണ് അധികൃതര്‍ പറയുന്നത്.

NRI

സ്‌പോക്കണ്‍ അറബിക് ട്യൂട്ടര്‍ പ്രകാശനം ചെയ്തു

ദോഹ: പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ്‍ അറബിക് ട്യൂട്ടര്‍ പ്രമുഖ ഖത്തരി സംരംഭകനും അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാനുമായ അഹ് മദ് അല്‍ റഈസ് പ്രകാശനം ചെയ്തു.

ദോഹ ബ്യൂട്ടി സെന്‍റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പ് ആദ്യ കോപ്പി ഏറ്റുവാങ്ങി. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് , മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്‍റ് ഫൗസിയ അക് ബര്‍ എന്നിവര്‍ സംബന്ധിച്ചു.

ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.

Kerala

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും പ്രസിദ്ധീകരിക്കണം: ഇന്‍റർ ചർച്ച് കൗൺസിൽ

കൊല്ലം: കേരളത്തിലെ ക്രൈസ്‌തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാനസർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഔദ്യോഗിക കൂട്ടായ്‌മയായ ഇന്‍റർ ചർച്ച് കൗൺസിൽ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

പദ്ധതികൾ നടപ്പാക്കുന്നതിനുമുമ്പ് ഔദ്യോഗിക ക്രിസ്‌തീയ സഭാനേതൃത്വങ്ങളുമായി ബന്ധപ്പെട്ട് ആലോചിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൊല്ലം സിഎസ്ഐ ബിഷപ്സ് ഹൗസിൽ നടന്ന യോഗത്തിൽ ചെയർമാൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.

ഭരണഘടന എല്ലാ പൗരന്മാർക്കും നൽകുന്ന അവകാശങ്ങൾക്കുവേണ്ടി ക്രൈസ്ത‌വ സഭകൾ നിലകൊള്ളുന്നു. ക്രിസ്‌മസ് ആഘോഷങ്ങൾക്കും ക്രൈസ്‌തവ ആരാധനാലയങ്ങൾക്കും നേരേ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച യോഗം സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ സർക്കാരുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ക്രിസ്‌തുശിഷ്യനായ മാർ തോമ്മാ ശ്ലീഹായുടെ അപ്പസ്തോലിക പാരമ്പര്യത്തിൽ അഭിമാനിക്കുന്നവരും ശ്ലൈഹിക പൈതൃകത്തിന്‍റെ പിന്തുടർച്ചക്കാരുമായ ഇന്ത്യയിലെ ക്രൈസ്‌തവർ ഈ മണ്ണിന്‍റെ മക്കൾ തന്നെയാണെന്നു യോഗം വ്യക്തമാക്കി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർ നേരിടുന്ന പീഡനങ്ങളിൽ യോഗം ആശങ്ക പ്രകടിപ്പിക്കുകയും പീഡനങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

മുനമ്പം ഉൾപ്പെടെ തീരദേശങ്ങളിലുള്ളവരുടെയും വന്യമൃഗശല്യം ഉൾപ്പെടെ മലയോര മേഖലകളിലുള്ള കർഷകരുടെയും പ്രശ്‌നങ്ങളിൽ സത്വര നടപടികൾ സർക്കാരുകൾ കൈക്കൊള്ളണം.

പൊതുവിദ്യാഭ്യാസ മേഖലയിൽ എയ്‌ഡഡ് നിയമനങ്ങളിൽ ഭിന്നശേഷി പ്രശ്ന‌വുമായി ബന്ധപ്പെട്ട അധ്യാപക നിയമന പ്രതിസന്ധികൾ ഇതുവരെയും പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ലാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച യോഗം നിയമനം പാസാകാതെയും ശമ്പളമില്ലാതെയും വർഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഈ വിഷയത്തിൽ സമ്പൂർണ പരിഹാരം ഉടനടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

ആവിഷ്കാര സ്വാതന്ത്ര്യ ത്തിന്‍റെ പേരിൽ ക്രൈസ്‌തവ അവഹേളനങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും സിനിമകൾ ഉൾപ്പെടെയുള്ള കലാ-സാംസ്കാരിക മേഖലകളിലും ചാനൽ ചർച്ചകളിലും കൂടിവരുന്നത് ക്രൈസ്‌തവസഭകൾ ജാഗ്രതയോടെ കാണുന്നുവെന്നും യോഗം വിലയിരുത്തി.

District News

തെക്കന്‍ കുരിശുമല കലണ്ടര്‍ പ്രകാശനം ചെയ്തു

വെള്ളറട: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല കലണ്ടര്‍ പ്രകാശനം ചെയ്തു. 69-ാമത് തീര്‍ഥാടനത്തോടനുബന്ധിച്ചു സംഗമ വേദിയില്‍ നടന്ന മൂന്നാമത് ജനറല്‍ ബോഡി യോഗത്തിലായിരുന്നു പ്രകാശനം. ഉണ്ടന്‍കോട് സെന്‍റ് ജോസഫ് ഫൊറോനാ വികാരി ഫാ.ജോസഫ് അനിലിന് ആദ്യകോപ്പി നല്‍കി, തീര്‍ഥാടന കേന്ദ്രം ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സന്‍റ് കെ. പീറ്റര്‍ പ്രകാശനം നിര്‍വഹിച്ചു.


സ്പിരിച്ച്വല്‍ ആനിമേറ്റര്‍ ഫാ. ജെറാള്‍ഡ് മത്യാസ്, ഫാ. സെബാസ്റ്റ്യന്‍ മൈക്കിള്‍, ഫാ. അരുണ്‍ പി. ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. 2026 മാര്‍ച്ച് 15 മുതല്‍ 22വരെ ഒന്നാംഘട്ടവും ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ രണ്ടാം ഘട്ട തീര്‍ഥാടനവും നടക്കും. വിശുദ്ധ കുരിശ് നിത്യജീവന്‍റെ ഉറവിടം എന്നതാണ് ഈ വര്‍ഷത്തെ തീര്‍ഥാടന സന്ദേശം. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി. രാജേന്ദ്രന്‍ സ്വാഗതവും സെക്രട്ടറി എസ്.എന്‍. പ്രജിത്ത് നന്ദിയും പറഞ്ഞു.

Kerala

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണരൂപത്തിൽ പുറത്തുവിടണം: ബിജെപി

തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്‍റ് ഷോണ്‍ ജോർജ്.

പാലൊളി കമ്മിറ്റി റിപ്പോർട്ട് 28 ദിവസംകൊണ്ടു നടപ്പാക്കിയവരാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇക്കാര്യത്തിൽ യാതൊരു ആത്മാർഥതയുമില്ലെന്നും ഷോണ്‍ ജോർജ് പറഞ്ഞു.

വിവരാവകാശം കൊടുത്തിട്ടുപോലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നുവെന്ന ഒഴുക്കൻ മറുപടിയാണുള്ളത്.

റിപ്പോർട്ടിലെ 222 നിർദേശങ്ങൾ നടപ്പാക്കിയെന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതു കാപട്യമാണ്. മുഖ്യമന്ത്രി പറയുന്ന നിർദേശങ്ങൾ നടപ്പാക്കിയതിലൂടെ ക്രൈസ്തവ ജനവിഭാഗത്തിന് എന്തു നേട്ടമാണുണ്ടായതെന്നുകൂടി വെളിപ്പെടുത്താൻ തയാറാകണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.

NRI

"ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ' പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി. പിള്ളയുടെ ജീവിതവും പ്രവർത്തനങ്ങളും ആസ്പദമാക്കി രമേശ് ബാബു രചിച്ച "ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ' എന്ന പുസ്തകം പ്രകാശനം ചെയ്തു.

തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ കെ.വി. പ്രമോദ് പുസ്തകപ്രകാശനം നിർവഹിച്ചു. ഡോ. എം.വി. പിള്ളയുടെ പേരക്കുട്ടികളായ ഓറിയോൺ പിള്ള, അഡ്രിയൻ പിള്ള, മാക്സിമസ് പിള്ള എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.

ചടങ്ങിൽ ഗ്രന്ഥകർത്താവ് രമേശ് ബാബു പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. സാംസ്കാരിക പ്രവർത്തകൻ സൂര്യ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തി.

 

Movies

മാക്ടയുടെ ഇയർ പ്ലാനർ പ്രകാശനം ചെയ്തു

മലയാളം സിനി ടെക്‌നീഷ്യൻസ് അസോസിയേഷൻ മാക്ട ഈ വർഷം പുറത്തിറക്കുന്ന ഇയർ പ്ലാനറിന്‍റെ പ്രകാശനം കർമം, സംവിധായകൻ ഡോ. ബിജു, ബേബി മാത്യു സോമ തീരത്തിന് നൽകി നിർവഹിച്ചു.

തിരുവനന്തപുരം ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മാക്ട ഹാളിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ മാക്ട ചെയർമാൻ ജോഷി മാത്യു, ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ട്രഷറർ സജിൻ ലാൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് തോമസ്,വേണു. ബി. നായർ, എ.എസ്.ദിനേശ്, സംവിധായകൻ തുളസിദാസ് എന്നിവരോടൊപ്പം നിരവധി ചലച്ചിത്രപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

Latest News

Corehub Up