Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Begin

കോമണ്‍വെൽത്ത് ഗെയിംസിന് ഗ്ലാസ്കോയിൽ തുടക്കം

ഗ്ലാസ്ഗോ: ഇരുപത്തിമൂന്നാമത് കോമണ്‍വെൽത്ത് ഗെയിംസിന് സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്കോയിൽ തുടക്കം. ആദ്യ ദിനം ലവ്‌ലിനയിലൂടെ (ബോക്സിംഗ്) മത്സരത്തിനിറങ്ങും മുന്പ് ഇന്ത്യ ആദ്യ മെഡൽ ഉറപ്പിച്ചു.

രൂപ റാണി ടിർക്കിയും പിങ്കിയും ചേർന്ന് ബൗൾസിൽ വിജയത്തിന്‍റെ മധുരവും നൽകി.

ഇന്ന് വിവിധ ഇനങ്ങളിലായി ഇന്ത്യയുടെ പുരുഷ- വനിതാ താരങ്ങൾ മത്സരിക്കും.
അഞ്ച് മലയാളികളടക്കം 126 അംഗ ഇന്ത്യൻ സംഘമാണ് കോമണ്‍ വെൽത്ത് ഗെയിംസിനിറങ്ങുന്നത്.

ആദ്യ ജയം ബൗള്‍സില്‍

ഗ്ലാസ്ഗോ: ബൗൾസ് വനിതാ ജോഡികളുടെ സെക്്ഷണൽ പ്ലേ ഇനത്തിൽ ഇന്ത്യൻ സഖ്യത്തിന് ജയം. ഉദ്ഘാടന ദിനം നടന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിൽ തന്നെ ഗ്രൂപ്പ് ബിയിൽ മാൾട്ടയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി ഇന്ത്യ ജയം നേടി.

കഴിഞ്ഞ തവണ വനിതാ ഫോർസ് വിഭാഗത്തിൽ സ്വർണം നേടി ചരിത്രം കുറിച്ച ഇന്ത്യൻ ടീമിലെ അംഗങ്ങളായ രൂപ റാണി ടിർക്കിയും പിങ്കിയുമാണ് ജയം കുറിച്ചത്. മാൾട്ടയുടെ റെബേക്ക ലൂയിസ്, കോണി-ലീഹ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട് ഒന്നാമതാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും.

ഇന്ത്യക്ക് ആദ്യ മെഡൽ

ഗ്ലാസ്ഗോ: ഗ്ലാസ്ഗോ കോമണ്‍വെൽത്ത് ഗെയിംസിന്‍റെ ഒൗദ്യോഗിക ഉദ്ഘാടനചടങ്ങ് ഇന്നലെ നടക്കും മുന്പേ ഇന്ത്യക്ക് ആദ്യ മെഡൽ. ഒളിന്പിക് മെഡൽ ജേതാവായ ലവ്‌ലിന ബോർഗോഹെയ്ൻ ആണ് ബോക്സിംഗ് റിംഗിൽ ഇറങ്ങുന്നതിന് മുന്പേ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പാക്കിയത്.

വനിതകളുടെ 75 കിലോഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിനയ്ക്ക് നേരിട്ട് സെമിഫൈനൽ പ്രവേശനം ലഭിച്ചത്. കോമണ്‍വെൽത്ത് ഗെയിംസ് ബോക്സിംഗ് നിയമമനുസരിച്ച് സെമിഫൈനലിൽ തോൽക്കുന്ന രണ്ട് താരങ്ങൾക്കും വെങ്കല മെഡൽ ലഭിക്കും. അതിനാൽ സെമിയിലെത്തിയതോടെ ലവ്‌ലിനയ്ക്ക് വെങ്കല മെഡൽ ഉറപ്പായിക്കഴിഞ്ഞു.

വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ആകെ അഞ്ച് മത്സരാർഥികളാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്.

ഒന്നാം സീഡായ ലവ്‌ലിന ബോർഗോഹെയ്ൻ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് നേരിട്ട് സെമി ഫൈന ലിലേക്ക് ‘ബൈ’ ലഭിച്ചു. ബാക്കിയുള്ള രണ്ട് താരങ്ങൾ തമ്മിൽ ക്വാർട്ടർ ഫൈനൽ മത്സരം കളിക്കും.

സെമി ഫൈനലിൽ ജൂലൈ 31നാണ് ലവ്‌ലിനയുടെ ആദ്യ മത്സരം. ഫിജി താരം ടി.കെ.ബി.പി. താഫാകിയാണ് ലവ്‌ലിനയുടെ എതിരാളി. ഈ മത്സരത്തിൽ വിജയിച്ചാൽ താരത്തിന് സ്വർണ മെഡൽ പോരാട്ടത്തിനിറങ്ങാം. തോറ്റാലും വെങ്കല മെഡലുമായി മടങ്ങാം.

Sports

ഫിഫ 2026 ലോകകപ്പ് ഫുട്‌ബോള്‍: ഗ്രൂപ്പ് ഘട്ടത്തിനു നാളെ സമാപനം, തിങ്കള്‍ പുലര്‍ച്ചെ മുതല്‍ നോക്കൗട്ട്

ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്‌ബോള്‍ അതിന്‍റെ നോക്കൗട്ട് ചൂടിലേക്ക്. ഇന്ത്യന്‍ സമയം ഞായര്‍ രാവിലെ 7.30ന് നടക്കുന്ന അര്‍ജന്‍റീന x ജോര്‍ദാൻ, അള്‍ജീരിയ x ഓസ്ട്രിയ മത്സരങ്ങളോടെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ സമാപിക്കും. പിന്നീട് റൗണ്ട് ഓഫ് 32 നോക്കൗട്ട്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് റൗണ്ട് ഓഫ് 32 നോക്കൗട്ട് അരങ്ങേറുന്നത്.

ബ്രസീല്‍ x ജപ്പാന്‍

തിങ്കള്‍ പുലര്‍ച്ചെ 12.30ന് ദക്ഷിണാഫ്രിക്കയും കാനഡയും ഏറ്റുമുട്ടുന്നതോടെ റൗണ്ട് ഓഫ് 32 തുടങ്ങും. തിങ്കള്‍ രാത്രി 10.30ന് ബ്രസീലും ജപ്പാനും തമ്മിലാണ് നോക്കൗട്ടിലെ രണ്ടാം മത്സരം. ചൊവ്വാഴ്ച രാവിലെ 6.30ന് നെതര്‍ലന്‍ഡ്‌സും മൊറോക്കോയും തമ്മില്‍ ഏറ്റുമുട്ടും. റൗണ്ട് ഓഫ് 32 മുതല്‍ തോല്‍ക്കുന്ന ടീമുകള്‍ പുറത്താണ്. അതുകൊണ്ടുതന്നെ ജീവന്മരണ പോരാട്ടങ്ങളിലേക്കാണ് ലോകകപ്പ് കടക്കുന്നത്.

ഗ്രൂപ്പ് സമാപനം

ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 2.30 മുതല്‍ സൂപ്പര്‍ ടീമുകളായ ഇംഗ്ലണ്ട്, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍ ടീമുകളും കളത്തിലുണ്ട്. ഗ്രൂപ്പ് എല്ലില്‍ ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍ പാനമയാണ്. ഞായര്‍ പുലര്‍ച്ചെ 2.30നാണ് ഈ പോരാട്ടം. ഗ്രൂപ്പ് എല്ലിലെ മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യയും ഘാനയും ഏറ്റുമുട്ടും. ഈ മത്സരവും 2.30നാണ്. ഇംഗ്ലണ്ടിനും ഘാനയ്ക്കും നാലു വീതവും ക്രൊയേഷ്യക്ക് മൂന്നും പോയിന്‍റാണ്.

ഗ്രൂപ്പ് കെയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, നോക്കൗട്ട് ഉറപ്പിച്ച കൊളംബിയയുമായി ഏറ്റുമുട്ടും. സമനില നേടിയാല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തോടെ പോര്‍ച്ചുഗലിനു നോക്കൗട്ടിലേക്ക് മുന്നേറാം. കോംഗോയും ഉസ്ബക്കിസ്ഥാനും തമ്മിലാണ് ഗ്രൂപ്പിലെ മറ്റൊരു പോരാട്ടം. രണ്ടു മത്സരങ്ങളും ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ അഞ്ചിനാണ്. ഒരു പോയിന്‍റുള്ള കോംഗോയ്ക്കു ജയിക്കാനായാല്‍ നോക്കൗട്ട് സാധ്യത തെളിയും.

ഗ്രൂപ്പ് ജെയില്‍ ലയണല്‍ മെസിയുടെ അര്‍ജന്‍റീന രണ്ടു ജയത്തോടെ നോക്കൗട്ട് ഉറപ്പാക്കിയതാണ്. രണ്ടു തോല്‍വിയോടെ പുറത്തായ ജോര്‍ദാന്‍ വന്‍തോല്‍വി ഒഴിവാക്കാനായിരിക്കും ശ്രമിക്കുക. മൂന്നു പോയിന്‍റ് വീതമുള്ള ഓസ്ട്രിയയും അള്‍ജീരിയയും ജയത്തോടെ നോക്കൗട്ട് ഉറപ്പിക്കാനാണ് നേര്‍ക്കുനേര്‍ ഇറങ്ങുന്നത്.

Kerala

കാലവർഷം 26ന് കേരളത്തിൽ

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം 26ഓടെ സംസ്ഥാനത്ത് പെയ്തുതുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അന്തരീക്ഷ സാഹചര്യങ്ങൾ അനുകൂലമായി തുടർന്നാൽ 22നു തന്നെ കാലവർഷം പെയ്തു തുടങ്ങാനും സാധ്യതയുണ്ട്.

സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ നാല് ദിവസം കൂടി വൈകി 30-ാം തീയതി തന്നെ കാലവർഷം വരവറിയിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

അടുത്ത മൂന്നു നാലു ദിവസത്തിനുള്ളിൽ തെക്കുകിഴക്കൻ അറബിക്കടലിലും തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ ദ്വീപസമൂഹങ്ങളിലും കാലവർഷം പെയ്തു തുടങ്ങാനുള്ള സാഹചര്യങ്ങൾ അനുകൂലമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദിവസങ്ങളായി സംസ്ഥാനത്തിന്‍റെ പല മേഖലകളിലും കാലവർഷത്തിനു സമാനമായ രീതിയിൽ മഴ പെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും ഇതുതുടരും. അടുത്ത 48 മണിക്കൂറിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്‍റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Business

ഐസിഎല്‍ ഫിന്‍കോര്‍പിന്‍റെ പുതിയ എന്‍സിഡി ഇഷ്യു 10ന് ആരംഭിക്കും

കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പിന്‍റെ ഏറ്റവും പുതിയ സെക്യൂര്‍ഡ് റിഡീമബിള്‍ നോണ്‍ കണ്‍വര്‍ട്ടിബിള്‍ ഡിബെഞ്ചറുകളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യു 10ന് ആരംഭിക്കും.

12.25 ശതമാനം വരെ യഥാര്‍ഥ ആദായം വാഗ്ദാനം ചെയ്യുന്ന ഈ എന്‍സിഡി ഇഷ്യു ഫ്ലെക്സിബിള്‍ കാലാവധികള്‍ തേടുന്നവര്‍ക്ക് ആകര്‍ഷകവും സുരക്ഷിതവുമായ ഒരു നിക്ഷേപാവസരമാണ്.

ഈ എന്‍സിഡി ഇഷ്യു ഈ മാസം 24 വരെയാണ്. ഇതിന് ACUITÉ BBB-/STABLE റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഓരോ എന്‍സിഡിയുടെയും മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാര്‍ഷിക, ക്യുമുലേറ്റീവ് പലിശ ഓപ്ഷനുകളുള്ള 10 ഓപ്ഷനുകള്‍ ഈ ഇഷ്യു വാഗ്ദാനം ചെയ്യുന്നു. പലിശനിരക്കുകള്‍ 10 ശതമാനം മുതല്‍ 12.25 ശതമാനം വരെയാണ്.

കുറഞ്ഞ അപേക്ഷാത്തുക 10,000 രൂപയായതിനാല്‍ വലിയൊരു വിഭാഗം നിക്ഷേപകര്‍ക്ക് ഇത് എളുപ്പത്തില്‍ പ്രയോജനപ്പെടുത്താനാകുമെന്ന് ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ പറഞ്ഞു.

Latest News

Corehub Up