Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Society

ബലാത്സംഗം പൊതുസമൂഹത്തോടുള്ള കുറ്റകൃത്യം, റദ്ദാക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: ബലാത്സംഗം പൊതുസമൂഹത്തിനോടുള്ള കുറ്റകൃത്യമായതിനാല്‍ പ്രതിശ്രുതവരന്‍ ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്ന പരാതിയിലെടുത്ത കേസ് ഒത്തുതീര്‍പ്പായാലും റദ്ദാക്കാനാകില്ലെന്നു ഹൈക്കോടതി.

കമിതാക്കളായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ വിവാഹനിശ്ചയത്തിനുശേഷം വരന്‍ തന്‍റെ വീട്ടില്‍വച്ച് ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ കളമശേരി പോലീസെടുത്ത കേസ് റദ്ദാക്കാനാണ് ജസ്റ്റീസ് ജോബിന്‍ സെബാസ്റ്റ്യന്‍ വിസമ്മതിച്ചത്.

സംഭവത്തിനുശേഷം തന്നെ കൂട്ടുകാര്‍ക്കുമുന്നില്‍ അധിക്ഷേപിച്ചെന്നും വിവാഹത്തിനു തയാറായില്ലെന്നും പരാതിയിലുണ്ടായിരുന്നു. എന്നാല്‍, തമ്മില്‍ വിവാഹിതരാകുന്നതിനാല്‍ കേസ് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കി പരാതിക്കാരി നല്‍കിയ സത്യവാങ്മൂലത്തോടൊപ്പമായിരുന്നു കേസ് റദ്ദാക്കാനുള്ള വരന്‍റെ ഹര്‍ജി.

എന്നാല്‍, കുറ്റകൃത്യം നടന്നുവെന്ന പരാതിക്കാരിയുടെ മൊഴിപ്രകാരമാണ് പോലീസ് കേസെടുത്തതെന്നും അവിവാഹിതയായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം സമൂഹത്തിനെതിരായ ഗുരുതരവും ഹീനവുമായ കുറ്റകൃത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഗുരുതരമായ കുറ്റകൃത്യത്തെ രണ്ടു വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ തര്‍ക്കമായി മാത്രം കാണാനാകില്ല. അതിനാല്‍ ഒത്തുതീര്‍പ്പ് ഈ കേസില്‍ ബാധകമല്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നേരത്തേ സമാനരീതിയില്‍ കോടതിയെ സമീപിച്ചെങ്കിലും പിന്നിട് ഹര്‍ജി പിന്‍വലിച്ചതില്‍നിന്നു യുവതിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടില്ലന്നു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.

District News

പോലീസ് സഹകരണസംഘം ബ്രാഞ്ച് മന്ദിരം തുറന്നു

തൊടുപുഴ: ജില്ലാ പോലീസ് സഹകരണസംഘം തൊടുപുഴയില്‍ പുതിയ ബ്രാഞ്ച് മന്ദിരം തുറന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം മൂന്നു നിലകളിലായി നിര്‍മിച്ച മന്ദിരം ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്‍റ് എച്ച്. സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

അഡീഷണല്‍ എസ്പി ഇമ്മാനുവല്‍ പോള്‍, തൊടുപുഴ ഡിവൈഎസ്പി പി.എം. ബൈജു, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ടി.എ. യൂനസ്, സഹകരണവകുപ്പ് അസി. രജിസ്ട്രാര്‍ സി.ആര്‍. വില്‍സണ്‍, പ്രേംജി കെ. നായര്‍, സഞ്ജു വി. കൃഷ്ണന്‍, കെ.കെ. ജോസ്, കെ.എം. ഔസേപ്പ്, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാജു തരണിയില്‍, ടി.ആര്‍. സോമന്‍, അജിത്ത് ടി. ചിറയില്‍, ഇ.ജി. മനോജ് കുമാര്‍, അഖില്‍ വിജയന്‍, കെപിഎ ജില്ലാ പ്രസിഡന്‍റ് അബ്ദുള്‍ റസാക്ക്, സെക്രട്ടറി എസ്. അനീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

District News

സാൻ ജോർജിയൻ സൊസൈറ്റി സത്ക്രിയ അവാർഡ് സമ്മാനിച്ചു

പത്തനംതിട്ട : സാൻ ജോർജിയൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സത് ക്രിയ അവാർഡ് മറിയാമ്മ ഉമ്മൻ ചാണ്ടിക്ക് ആന്‍റോ ആന്‍റണി എംപി സമ്മാനിച്ചു. അവാർഡ് സ്വീകരിച്ച മറിയാമ്മ ഉമ്മൻ ചാണ്ടി അവാർഡ് തുകയായ 25,000 രൂപ വിവിധ രോഗികൾക്കായി വിതരണം ചെയ്തു.

സൊസൈറ്റി പ്രസിഡന്‍റ് പോൾ റമ്പാന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകി. സൊസൈറ്റി പ്രവർത്തന രൂപ രേഖ സെക്രട്ടറി ജേക്കബ്‌ കുറ്റിയിൽ അവതരിപ്പിച്ചു . സൊസൈറ്റിയുടെ ഭവന നിർമാണ പദ്ധതി കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാദേവി ഉദ്ഘാടനം ചെയ്തു.

വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് സഹായ ധന വിതരണം ഫാ. കെ. എസ്. ജോർജ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രകാശ് ടി. ജോൺ , വാർഡ് മെംബർ അംബിക വിനയൻ, ഡോ. ജോർജ് വർഗീസ് കൊപ്പാറ, ജസ്റ്റീസ് നാടാവള്ളിൽ, ജേക്കബ്‌ ജോർജ് കുറ്റിയിൽ, പട്ടാഴി ഉണ്ണികൃഷ്ണൻ, ഡോ. മറിയം ഉമ്മൻ എന്നിവർ പ്രസംഗിച്ചു

District News

സിനിമ സമൂഹത്തിന്‍റെ പ്രതിഫലനമല്ല, കാഴ്ചപ്പാട്: സംവിധായകന്‍ ഹരിഹരന്‍

ചങ്ങനാശേരി: സിനിമ സമൂഹത്തിന്‍റെ നേരിട്ടുള്ള പ്രതിഫലനമല്ലെന്നും ഒരു കാഴ്ചപ്പാട് മാത്രമാണെന്നും സംവിധായകനും നിരൂപകനുമായ കെ. ഹരിഹരന്‍. ചങ്ങനാശേരി സെന്‍റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ നടന്ന ശങ്കരമംഗലം പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഋതിക് ഘട്ടക്കിന്‍റെ സുബര്‍ണരേഖ വര്‍ത്തമാനകാലത്തും പ്രസക്തിയുള്ളതാണെന്ന് വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെ ഹരിഹരന്‍ വിശദീകരിച്ചു.

റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ലിങ്കണ്‍ കടൂപ്പാറയില്‍, പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. എല്‍.കെ. ലീനസ് മോഡറേറ്ററായിരുന്നു.

മീഡിയ വില്ലജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. മാത്യു മുര്യങ്കരി, മീഡിയ സ്റ്റഡീസ് ഡീനും ഛായാഗ്രാഹകനുമായ സണ്ണി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ തോമസ് ജോസഫ്, അക്കാദമിക് ഡയറക്ടര്‍ റവ.ഡോ. ജോജിന്‍ ഇലഞ്ഞിക്കല്‍, നിസ സൂസന്‍ മാത്യു, ആല്‍വിന്‍ ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.

എസ്ജെസിസി മുന്‍ പ്രിന്‍സിപ്പലും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായിരുന്ന ഡോ. ജോണ്‍ ശങ്കരമംഗലത്തിന്‍റെ സ്മരണയ്ക്കായി 2019 മുതല്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്‍റെ അഞ്ചാം പ്രഭാഷണപരമ്പരയാണ് സംഘടിപ്പിച്ചത

District News

കരുണ ചാരിറ്റബിള്‍ സൊസൈറ്റി സമ്മേളനം

കരിമണ്ണൂര്‍: കരുണ ചാരിറ്റബിള്‍ സൊസൈറ്റി സമ്മേളനവും ജനപ്രതിനിധികളെ ആദരിക്കലും ഡയാലസിസ് രോഗികള്‍ക്കുള്ള ധനസഹായ വിതരണവും നടത്തി. രക്ഷാധികാരി റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി പ്രസിഡന്‍റ് കെ.എം. മത്തച്ചന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്തംഗങ്ങളെയും അന്തര്‍ദേശീയ നീന്തല്‍ താരം ബേബി വര്‍ഗീസിനെയും ചടങ്ങില്‍ ആദരിച്ചു. എന്‍.ആര്‍. നാരായണന്‍, പി.വി. ഡാമിയന്‍, കെ.എസ്. ജോസ്, കെ.ആര്‍. പ്രദീപ്, ഹാജിറ അലിയാര്‍, കെ.ജെ. ജോസഫ്, കെ.വി. ദേവസ്യ, പി.ഇ. ബേബി എന്നിവര്‍ പ്രസംഗിച്ചു.

Latest News

Corehub Up