അനൂപ് ജേക്കബിന് എതിരേയുള്ള കേസിൽ അന്വേഷണം പൂർത്തിയായി
അനൂപ് ജേക്കബിന് എതിരേയുള്ള കേസിൽ അന്വേഷണം  പൂർത്തിയായി
Saturday, February 18, 2017 2:47 PM IST
തിരുവനന്തപുരം: അനൂപ് ജേക്കബ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ രഹസ്യാന്വേഷണം പൂർത്തിയാക്കിയതായി വിജിലൻസ് . ഇതു സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് സർക്കാരിനു കൈമാറിയതായും വിജലൻസ് ലീഗൽ അഡ്വൈസർ കോടതിയെ അറിയിച്ചു.

കേസ് സംബന്ധിച്ച് മുൻ വിജിലൻസ് ഡയറക്ടർക്കു നൽകിയ പരാതി പൂഴ്ത്തിയെന്നാരോപണം കോടതി തള്ളി. പായ്ച്ചിറ നവാസ് പരാതി സമർപ്പിക്കും മുൻപേ ആരോപണം സംബന്ധിച്ചു ലഭിച്ച മറ്റൊരു പരാതിയിൽ രഹസ്യാന്വേഷണം ആരംഭിച്ചിരുന്നതായി വിജിലൻസ് അറിയിച്ചു.

സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടും കേസ് ഡയറിയും മാർച്ച് 22നകം ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടു, യുഡിഎഫ് മന്ത്രിസഭയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന അനൂപ് ജേക്കബ് വൻ തോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.