റബർ നികുതി ഒഴിവ് റദ്ദാക്കിയ നടപടി: വ്യാപാരികൾ നിവേദനം നൽകി
Monday, February 27, 2017 2:58 PM IST
കോട്ടയം: റബർ കർഷകർക്കു സംരക്ഷണം നൽകാൻ കേരള സർക്കാർ ഏർപ്പെടുത്തിയ നികുതി ഇളവ് റദ്ദാക്കിയതു പിൻവലിക്കുമെന്നു ധനമന്ത്രി ഉറപ്പു നൽകിയെന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡന്‍റ് ടോമി കുരിശുംമൂട്ടിൽ. റബർ കർഷകരെ സംരക്ഷിക്കാൻ സർക്കാർ 2014 ഡിസംബർ 20 മുതൽ 2015 മാർച്ച് 31 വരെ റബറിനെ നികുതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതുമൂലം 20 മുതൽ 30 രൂപ വരെ കൂട്ടിനൽകി ആഭ്യന്തര വിപണിയിൽനിന്നു വ്യാപാരികളും വ്യവസായികളും റബർ വാങ്ങി.

എന്നാൽ, സർക്കാരിന്‍റെ ഭാഗത്തുനിന്നു നിയമാനുസൃത നടപടി പൂർത്തിയാക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ നികുതിയിളവ് റദ്ദാക്കി. ഈ കാലയളവിലെ നികുതി വ്യാപാരികളിൽനിന്ന് ഈടാക്കാൻ നിർദേശിക്കുകയും ചെയ്തു.

യാതൊരുവിധ നികുതിയും ഈടാക്കാതെ മൂന്നുവർഷത്തിനു മുന്പ് നടന്നിട്ടുള്ള വ്യാപാരത്തിന് ഇപ്പോൾ നികുതി അടയ്ക്കണമെന്നാവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നു ഫെഡറേഷൻ ഭാരവാഹികൾ ധനമന്ത്രിയെ ബോധ്യപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും ഭാരവാഹികൾ ചർച്ച നടത്തിയിരുന്നു. ജോർജ് വാലി, കെ. സുധാകരൻ, ലിയാഖത് അലിഖാൻ, ജോർജി മാത്തൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.