ആവേശമുയർത്തി വിജയകുമാർ
ആവേശമുയർത്തി വിജയകുമാർ
Friday, May 25, 2018 1:49 AM IST
ചെങ്ങന്നൂർ: നേരം പരപരാന്ന് വെളുക്കുന്നതേയുള്ളു, ചെറിയനാട്സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നുള്ള കീർത്തനങ്ങളുടെ നേരിയ ശബ്ദംകാതോർത്താൽ കേൾക്കാം. യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന്‍റെചെറിയനാട് ക്ഷേത്രത്തിന് സമീപമുള്ള വീട് പുലർച്ചെ തന്നെ സജീവമാണ്.പര്യടനം സംബന്ധിച്ച ചർച്ചകളുമായി പുലർച്ചെ തന്നെ നേതാക്കളുടെ ഒരുസംഘം തന്നെയുണ്ട് വീട്ടിൽ.

ഇതിനിടയിൽ രാവിലെ രണ്ട് മൂന്നു വീടുകളിൽ ഒന്ന് പോയിവരാമെന്ന് പറഞ്ഞ് ധൃതിയിൽ പുറത്തേക്കിറങ്ങിയ സ്ഥാനാർഥി വിജയകുമാർ ഏഴരയോടെ തിരികെ എത്തി തിടുക്കത്തിൽ പ്രഭാത ഭക്ഷണം കഴിച്ചു. ഇന്നത്തെ പര്യടനം ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലാണ്.ആദ്യ സ്വീകരണ സ്ഥലത്ത് എത്തുന്പോൾ കോണ്‍ഗ്രസിലെ തീപ്പൊരി നേതാവായ കെ.സുധാകരന്‍റെ ഉദ്ഘാടന പ്രസംഗം. അവിടെയുണ്ടായിരുന്ന യുവാക്കൾ മുദ്രാവാക്യം വിളികളോടെ വിജയകുമാറിനെ സ്റ്റേജിനടുത്തെത്തിച്ചപ്പോഴേക്കും വാക്കുകൾ കൊണ്ട് ഇടതുമുന്നണിയെയും എൻഡിഎയെയും കണക്കിന് പ്രഹരിച്ച സുധാകരൻ പ്രസംഗം നിർത്തി.

തുടർന്ന് സ്ഥാനാർഥിക്ക് സ്വീകരണവും മറുപടി പ്രസംഗവും എന്നെ നിങ്ങൾക്കെല്ലാവർക്കും അറിയാം. കാൽ നൂറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് നിൽക്കുന്നു. ഇപ്പോൾമത്സരിക്കുവാൻ പാർട്ടി അവസരം തന്നു. അത് വോട്ടാക്കി മാറ്റി നിങ്ങൾഎന്നെ വിജയിപ്പിക്കണം.

പ്രസംഗം അവസാനിച്ചതും വലിയ കരഘോഷമുയർന്നു. അടുത്ത സ്വീകരണസ്ഥലമായ റെയിൽവേ സ്റ്റേഷൻ കോളനിയിൽ എത്തുന്പോൾ ഫ്ളാഷ് മോബ് അവതരിപ്പിക്കുന്നത് കണ്ടുനിൽക്കുകയാണ് ജനകൂട്ടം. ഈ അവസരത്തിലാണു സ്ഥാനാർഥിയുടെ വരവ് അറിയിച്ച് പൈലറ്റ് വാഹനം കടന്ന് വരുന്നത്. അപ്പോഴേക്കും കലാകാരൻമാർ പരിപാടി നിർത്തി. കലാപരിപാടി ആസ്വദിച്ചിരുന്ന കുട്ടികളുടെ മുഖത്ത് ഫ്ളാഷ് മോബ് അവസാനിപ്പിച്ചതിലുള്ള നിരാശ നിഴലിച്ചു. സ്വീകരണ ഒരുക്കത്തിനുള്ള കാര്യങ്ങൾക്രമപ്പെടുത്തുന്നതിനിടയിൽ തന്നെ സ്ഥാനാർഥി എത്തി. ടൗണിലെ സ്വീകരണം കഴിഞ്ഞായിരുന്നു ഉച്ചയൂണ്. അതിനാൽ ഇനിയുള്ള ആറ് സ്വീകരണങ്ങൾ സമയം കളയാതെ നോക്കണമെന്ന നിർദേശം. എന്നാലും സ്ഥാനാർഥി എല്ലാവരോടും വോട്ട് ചോദിച്ച ശേഷമാണ് വാഹനത്തിൽ കയറിയത്. ടൗണിൽ എത്തുന്പോഴേക്കും ഉച്ചകഴിഞ്ഞ് മൂന്നായി. വിശ്രമിക്കാൻ സമയമില്ലെന്നും ഭക്ഷണം കഴിഞ്ഞാൽ ഉടൻ എല്ലാവരും തയാറകണമെന്ന അറിയിപ്പ്.

ഇതിനിടയിൽ രണ്ട് മരണവീടുകൾ സന്ദർശിക്കുവാനായി സ്ഥാനാർഥി പോയി. തിരികെ വന്നപ്പോഴേക്കും നാല് കഴിഞ്ഞു. നേരെ അടുത്ത സ്വീകരണ സ്ഥലമായ ഐറ്റിഐ ജംഗ്ഷനിലേക്ക്. വൈകുന്നേരം അഞ്ച് മണിയായതിനാൽ വലിയ ജനക്കൂട്ടം. സ്ഥാനാർഥിയെ കണ്ടതും എല്ലാവരും ആവേശത്തിലായി. ഏറെ എളിമയോടെ എല്ലായിടങ്ങളിലും ഓടി നടന്ന് വോട്ട് അഭ്യർഥന. ഇനി 10 കേന്ദ്രങ്ങളിൽകൂടി സ്വീകരണങ്ങളുണ്ട്. സമാപനസമ്മേളനത്തിന് എത്തുന്നത് മുൻമുഖ്യമന്ത്രിയും യുഡിഎഫിന്‍റെ പ്രധാനപ്രചാരകനുമായ ഉമ്മൻചാണ്ടിയാണ്. അതിനാൽ തന്നെ കൃത്യമായി കാര്യങ്ങൾ തീർക്കണമെന്ന നിർദേശം വീണ്ടും വന്നു. പിന്നെ എല്ലാം വേഗത്തിലാക്കി.

ആലുംമൂട് ജംഗ്ഷനിൽ എത്തിയപ്പോൾ രാത്രി ഒന്പത്. അവിടെ നിന്നും അവസാനപോയിന്‍റായ പുത്തൻകാവിലേക്ക് പോയത്. രാത്രി 9.30 ആയെങ്കിലും അവസാന സ്വീകരണസ്ഥലമായ പുത്തൻകാവ് പള്ളി ജംഗ്ഷനിൽ എത്തുന്പോൾ വലിയ ആൾക്കൂട്ടം. ദൂരെ വച്ചേ സമാപന യോഗത്തിലെ പ്രാസംഗികനെ തിരിച്ചറിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പ്രസംഗിക്കുന്നത്. പ്രസംഗം തീർന്നതോടെ വിജയകുമാർ സ്റ്റേജിൽ ഉമ്മൻചാണ്ടിയെ കെട്ടിപിടിച്ച് സന്തോഷം പങ്കിട്ടു. തുടർന്ന് പതിവ് ശൈലി വിട്ട് അല്പം കൂടി ദീർഘമായ പ്രസംഗം. ചെങ്ങന്നൂരിന്‍റെ വികസനത്തിനും നാടിന്‍റെ സമാധനത്തിനും തനിക്ക് വോട്ട് നൽകണമെന്ന അഭ്യർഥനയോടെ പ്രസംഗം അവസാനിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.