ദുരിതബാധിതർക്കു സഹൃദയയുടെ ഭക്ഷണപ്പൊതികൾ
Saturday, August 18, 2018 12:14 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ വെൽഫെയർ സർവീസസിന്‍റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന എഴായിരത്തിലേറെ പ്രളയദുരിതബാധിതർക്കു കൂടി ഇന്നലെ ഭക്ഷണക്കിറ്റുകൾ എത്തിച്ചു.

വൈപ്പിൻ, പറവൂർ, ആലുവ, തൃക്കാക്കര, പെരുന്പാവൂർ, അങ്കമാലി മേഖലകളിലെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്കാണു ഭക്ഷണമെത്തിച്ചത്. നേവിയുടെ ആവശ്യപ്രകാരം 500 ഭക്ഷണക്കിറ്റുകളും സഹൃദയ നൽകി. വ്യാഴാഴ്ച ഞാറയ്ക്കൽ, ചേരാനല്ലൂർ പ്രദേശങ്ങളിലെ ക്യാന്പുകളിൽ നാലായിരത്തോളം ഭക്ഷണപ്പൊതികൾ സഹൃദയ നൽകിയിരുന്നു. തൃക്കാക്കര, പെരുന്പാവൂർ മേഖലയിലെ ദുരിതാശ്വാസ ക്യാന്പുകൾ അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ സന്ദർശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സഹൃദയയുടെ 12 കേന്ദ്രങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിപ്പിക്കുന്നുണ്ട്.

ഇടവകകൾ, സ്ഥാപനങ്ങൾ, സുമനസുകൾ തുടങ്ങിയവരിൽനിന്നു സമാഹരിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് സഹൃദയ സന്നദ്ധപ്രവർത്തകർ വഴി ക്യാന്പുകളിൽ നൽകുന്നത്. വിവിധ സംഘടനകളും സഹൃദയയോടൊപ്പം സഹകരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.