മോദിതരംഗം
മോദിതരംഗം
Tuesday, April 23, 2024 3:52 AM IST
ജിബിന്‍ കുര്യന്‍

മോദി വികാരത്തിനു പിന്നില്‍?

=ഇത്തവണ ഇന്ത്യയിലെ ഏറെ വോട്ടര്‍മാരും നരേന്ദ്ര മോദിക്ക് ഒരു വോട്ട് എന്ന ചിന്തയില്‍ എഡിഎ സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി വിധിയെഴുതുമെന്നതില്‍ സംശയമില്ല. കോട്ടയത്തും മോദിതരംഗം ഉണ്ടാകും. ജാത-മത-വര്‍ണ-വര്‍ഗ ചിന്തകള്‍ക്കുപരിയായ പിന്തുണയാണ് കോട്ടയത്തു ലഭിക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും മോദി തരംഗമുണ്ട്.

അവകാശവാദങ്ങളുടെ അടിസ്ഥാനം?

=മോദിയുടെ വികസനനേട്ടങ്ങളാണ് ജനം ചര്‍ച്ച ചെയ്യുന്നത്. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ വന്‍ സാമ്പത്തികശക്തിയായി ഇന്ത്യയെ മാറ്റാന്‍ മോദി സര്‍ക്കാരിനു സാധിച്ചു. മേക്ക് ഇൻ ഇന്ത്യയില്‍ വ്യവസായ വാണിജ്യരംഗങ്ങളിൽ കുതിച്ചുചാട്ടമുണ്ടായി. കോവിഡ് കാലത്തു പ്രതിരോധ വാക്‌സിന്‍ കയറ്റി അയയ്ക്കാനായി. വന്‍കിട പദ്ധതികള്‍, റെയില്‍, വ്യോമയാന രംഗങ്ങളിൽ കുതിച്ചു ചാട്ടമുണ്ടായി. 400 സീറ്റിനു മുകളില്‍ അധികാരം നേടുമെന്ന് ഒരു പ്രധാനമന്ത്രി ഇന്ത്യക്ക് ഉറപ്പു നല്‍കുകയാണ്.

കേരളത്തിന് നേട്ടമില്ലല്ലോ?

=കേന്ദ്ര അവഗണന എന്നതില്‍ അടിസ്ഥാനമില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങളില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. പെന്‍ഷനും ശമ്പളവുമില്ല. സാമ്പത്തിക കെടുകാര്യസ്ഥതയില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്. കേന്ദ്രസര്‍ക്കാരിന്‍റെ വികസനപദ്ധതികളാണ് സംസ്ഥാനത്തു പ്രധാനമായി നടക്കുന്നത്. കേരളത്തിനു സ്വന്തമായി ഒരു പദ്ധതിയുമില്ല. സര്‍ക്കാരും പാര്‍ട്ടിയും ചേര്‍ന്നു പണം ധൂര്‍ത്തടിക്കുന്നു. ഇതിനെതിരേ ജനങ്ങള്‍ പ്രതികരിക്കാന്‍ തയാറെടുത്തുകഴിഞ്ഞു.


ഇന്ത്യ മുന്നണിയുടെ സാധ്യത?

=ഇന്ത്യ മുന്നണിക്കു ഭാവിയില്ല. കേരളത്തില്‍ പോരടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും തൊട്ടടുത്ത തമിഴ്‌നാട്ടില്‍ ഒരു മുന്നണിയിലാണ്. എന്ത് അര്‍ഥത്തിലാണ് ഇവര്‍ മത്സരിക്കുന്നതെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ മുന്നണിതന്നെ ഇല്ലാതായി. ഇന്ത്യ മാത്രമാണു ബാക്കിയുള്ളത്. അതു മോദിയുടെ ഇന്ത്യയാണ്. കേരളത്തില്‍ ഇടതു വലതു മുന്നണികളെ മടുത്ത ജനം ഇത്തവണ എന്‍ഡിഎയ്ക്കൊപ്പമാണ്. തുടക്കത്തില്‍ ക്ലാസ് മണ്ഡലങ്ങളെന്നു തിരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 20 മണ്ഡലങ്ങളിലും വലിയ മാറ്റമാണ് കാണാന്‍ കഴിയുന്നത്.

റബറിന് കടുത്ത അവഗണന?

=റബര്‍ കര്‍ഷകര്‍ ഏറെയുള്ള മണ്ഡലമാണ് കോട്ടയം. റബര്‍ വിലവര്‍ധന നരേന്ദ്ര മോദിയിലൂടെ മാത്രമേ സാധിക്കൂ. ഇക്കാര്യത്തില്‍ അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. നെല്ല് താങ്ങുവിലയുടെ കാര്യത്തിലും കേന്ദ്രത്തിനു മാത്രമേ ഇടപെടല്‍ സാധിക്കൂ. വന്യജീവി ആക്രമണം, ടൂറിസം വികസനം എന്നിവയില്‍ പ്രധാനമന്ത്രി ഉചിതമായ തീരുമാനമെടുക്കും. അപ്പോള്‍ അവിടെ എന്‍ഡിഎ പ്രതിനിധികള്‍ ഉണ്ടാകണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.