തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി നിയന്ത്രണത്തിൽ: മമത ബാനർജി
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി നിയന്ത്രണത്തിൽ: മമത ബാനർജി
Tuesday, April 16, 2024 2:08 AM IST
കോൽക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ആഞ്ഞട‌ിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് ബിജെപിയുടെ നിർദേശത്തിന്‍റെ അ‌ടിസ്ഥാനത്തിലാണെന്ന് അവർ ആരോപിച്ചു.

സംസ്ഥാനത്ത് സംഘർഷമുണ്ടായാൽ കമ്മീഷന്‍റെ ഓഫീസിനു മുന്നിൽ നിരാഹാര സത്യഗ്രഹമിരിക്കുമെന്ന് ഭീഷണി മുഴക്കി. അലിപുർദുവാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അവർ.

മുർഷിദാബാദ് ഡിഐജിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയത് ബിജെപിയുടെ നിർദേശപ്രകാരമായിരുന്നെന്ന് മമത ആരോപിച്ചു. മുർഷിദാബാദിലും മാൾദയിലും കലാപമുണ്ടാ‌യാൽ അതിനുത്തരവാദികൾ തെരഞ്ഞെടുപ്പ് കമ്മീഷനായിരുക്കുമെന്നു ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിനു മുന്നോ‌ടിയായി തൃണമൂൽ കോൺഗ്രസിനെതിരായി ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്. ആദായ‌നികുതി ഉദ്യോഗസ്ഥർ അഭിഷേക് ബാനർജിയുടെ ഹെലികോപ്റ്റർ പരിശോധിച്ചു. എന്നാൽ ഒന്നും കിട്ടിയില്ല.

പണവും സ്വർണവും ഹെലികോപ്റ്ററിലുണ്ടെന്നു വിവരം ലഭിച്ചിട്ടാണു പരിശോധന നടത്തിയതെന്നാണ് ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞത്. തങ്ങൾക്ക് അത്തരം ഇടപാടുകളില്ല. ബിജെപിയാണ് ഇത്തരംകാര്യങ്ങൾ നടത്തുന്നത്. ബിജെപി നേതാക്കളുടെ ഹെലികോപ്റ്ററുകൾ പരിശോധിക്കാൻ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ ധൈര്യപ്പെടുമോയെന്നും മമത ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.