ജിമിക്കി കമ്മലിന് ചുവടുവച്ച് റഷ്യൻ സുന്ദരികളും
Tuesday, October 3, 2017 11:44 PM IST
ലാൽജോസ് സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ വെളിപാടിന്‍റെ പുസ്തകം എന്ന ചിത്രം എല്ലാവരും ഓർക്കുന്നത് ചിത്രത്തിലെ ഒരു ഗാനത്തിലൂടെയാണ്. ചിത്രത്തിലെ എന്‍റമ്മേടെ ജിമിക്കി കമ്മൽ എന്‍റച്ഛൻ കട്ടോണ്ടു പോയേ.. എന്നു തുടങ്ങുന്ന ഈ ഗാനത്തിന് ചുവടുവയ്ക്കാൻ ബാക്കിയുള്ള സംഗീതസ്നേഹികൾ വിരളമാണെന്ന് തന്നെ പറയാം. ജിമിക്കി കമ്മലിന് ചുവടുവച്ചവരെല്ലാം വൈറാലാകുന്ന കാഴ്ചയയായിരുന്നു പിന്നീട് കണ്ടത്.

ഒരു കോളജിലെ വിദ്യാർഥികളും അധ്യാപികമാരും ചേർന്ന് ഓണാഘോഷത്തിന്‍റെ ഭാഗമായി തയാറാക്കിയ ജിമിക്കി കമ്മൽ വേർഷൻ ഹിറ്റായി. പിന്നാലെ ജിമിക്കി കമ്മലിന് ചുവടു വച്ച വീഡിയോകളെല്ലാം യുട്യൂബിൽ തകർത്തോടി. എല്ലാം കഴിഞ്ഞ് മോഹൻലാലും ജിമിക്കി കമ്മലിന് ചുവടുവച്ചതോടെ അതും ജനങ്ങൾ ഇരുകൈയും നീട്ടി ഏറ്റെടുത്തു. ലോകമെന്പാടും ആഘോഷിക്കുന്ന ജിമിക്കി കമ്മലിന് ഇതാ റഷ്യൻ സുന്ദരിമാരും ചുവടുവയ്ക്കുന്നു. ജിമിക്കി കമ്മലിന്‍റെ റഷ്യൻ വേർഷനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഈ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.