Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
Previous
Next
Karshakan
പ്രതിരോധം കൂട്ടാം, വിഷം കുറയ്ക്കാം
Friday, October 28, 2016 3:42 AM IST
മാരകമായ രാസകീടനാശിനികൾ തളിച്ച പച്ചക്കറികളാണ് നമുക്കിന്ന് കടകളിൽ നിന്നു കിട്ടുന്നതിലധികവും. പ്രഷർ, പ്രമേഹം, കൊളസ്ട്രോൾ, കാൻസർ തുടങ്ങി ജീവിതശൈലി രോഗങ്ങൾ കൊണ്ട് കേരളജനത ദുരിതമനുഭവിക്കുകയാണ്. വളക്കുറില്ലാത്തതും ഉള്ളതുമായ മണ്ണിൽ എല്ലായിനം പച്ചക്കറികളും നന്നായി കൃഷി ചെയ്തിരുന്നവരാണ് നാം. ചാണകപ്പൊടിയും ആട്ടിൻകാഷ്ടവും കോഴിക്കാഷ്ടവും വെണ്ണീറും കുളത്തിലെ പായലുമൊക്കെ വളമായുപയോഗിക്കുന്നു. മുൻജന്മപാപം പോലെ മുമ്പുചെയ്തിരുന്ന രാസവളകൃഷിയുടെ ബാക്കി പത്രമായി നമുക്ക് ലഭിച്ചതും സൂക്ഷ്മ മൂലകങ്ങളുടെ ശോഷണമാണ്. കാത്സ്യവും മഗ്നീഷ്യവും ബോറോണും നമ്മുടെ മണ്ണിൽ പൊതുവേ കുറവാണ്. കാത്സ്യത്തിന്റെ അഭാവത്തിൽ മണ്ണിലെ പുളി കൂടി ചെടികളുടെ പ്രതിരോധശക്‌തി നശിച്ചു. എത്ര കീടനാശിനി തളിച്ചാലും കീടങ്ങൾ പൂർണമായി നശിക്കുന്നില്ല. സ്വാഭാവികമായുള്ള പ്രതിരോധശക്‌തി ലഭിക്കാൻ കാത്സ്യം ധാരാളമായി മണ്ണിൽ വേണം. കാത്സ്യം കാർബണേറ്റ് എന്ന കുമ്മായം ചേർത്താൽ മണ്ണിര അസിഡിറ്റി (പുളി) കുറയും. ചെടികളുടെ പ്രതിരോധശക്‌തി കൂടും. പ്രതിരോധശക്‌തി വർധിച്ചാൽ കീടശല്യമുണ്ടാവില്ല. വിഷം തളിക്കേണ്ടിവരുന്നില്ല. ചെടിക്കാവശ്യമായ കാത്സ്യം ലഭിച്ചാൽ, കായ്കനികൾ കഴിക്കുന്ന നമുക്കും ആവശ്യമായ കാത്സ്യം കിട്ടും. വില കൂടുതൽ കാരണം പലരും കുമ്മായമിടാറില്ല. മണ്ണിലെ പുളിരസം കൂടിയാൽ ഉള്ള സൂക്ഷ്മമൂലകങ്ങൾ പോലും ചെടിക്ക് വലിച്ചെടുക്കാൻ പറ്റാതാകും. നെല്ലിനും തെങ്ങിനും വാഴക്കും ഇതേപ്രശ്നം തന്നെയാണുള്ളത്.
മണ്ണിലുണ്ടെങ്കിൽ മരത്തിലുണ്ട്, മരത്തിലുണ്ടെങ്കിൽ മനുഷ്യരിലുണ്ട്. എന്താണ്? സൂക്ഷ്മ മൂലകങ്ങൾ തന്നെ. അതിലേറ്റവും പ്രധാനം മഗ്നീഷ്യം. എല്ലാ വിളകൾക്കും ആവശ്യമായ ഒരു സൂക്ഷ്മ മൂലകമാണ് മഗ്നീഷ്യം. മഗ്നീഷ്യം മണ്ണിലില്ലാതായിട്ട് നാളേറെയായി. ആരും ചെടികൾക്ക് മഗ്നീഷ്യമിടുന്നില്ല. മനുഷ്യരിൽ മഗ്നീഷ്യമില്ലാത്തത് മുട്ടുവേദന, കൈകാൽ മരവിപ്പ് കുഴഞ്ഞുവീണു മരിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. എല്ലാ ചെടികൾക്കും മഗ്നീഷ്യംസൾഫേറ്റ് ഇടുക എന്നതാണ് പരിഹാരം. തെങ്ങൊന്നിന് 500 ഗ്രാം മഗ്നീഷ്യംസൾഫേറ്റ് രണ്ടുപ്രാവശ്യമായി 250 ഗ്രാം വീതം തടത്തിലിടണം. വാഴക്ക് 50 ഗ്രാം മതിയാകും. പച്ചക്കറികൾക്ക് ഒരു തടത്തിൽ അഞ്ചുഗ്രാം (ഒരുടേബിൾസ്പൂൺ) ഇടണം. പച്ചക്കറികൾക്ക് ഒരു പ്രാവശ്യം ഇട്ടാൽ മതി. മഗ്നീഷ്യം കുറഞ്ഞാൽ ഇലകൾക്ക് പച്ചനിറം കുറയും. മഞ്ഞളിപ്പു വരും. പൂവും കായും കുറയും. മഗ്നീഷ്യമിട്ടാൽ ഇലകൾക്ക് കടുംപച്ചനിറമാകും. ഇലകളിൽ പ്രകാശസംശ്ലേഷണം നടക്കുന്നത് മഗ്നീഷ്യത്തിന്റെ സാന്നിധ്യത്തിലാണ്.
ബോറോൺ എന്ന സൂക്ഷ്മ മൂലകം നമ്മുടെ മണ്ണിൽക്കുറവാണ്. തെങ്ങിന്റെ മച്ചിങ്ങകൊഴിയുക, വിളവെത്തും മുമ്പ് വിണ്ടുകീറി തേങ്ങ കൊഴിയുക ഇതെല്ലാം ബോറോണിന്റെ കുറവുമൂലമാണ്. അടയ്ക്ക വിണ്ടുകീറുക, ജാതിക്ക മൂപ്പെത്തും മുമ്പ് വിണ്ടുകീറി കൊഴിയുക ഇതെല്ലാം ബോറോ ണിന്റെ അഭാവം മൂലമാണ്. ബോനക്സ് തടത്തിലിട്ടുകൊടുത്താൽ കുഴപ്പംമാറും. ബോറോണിന്റെ അഭാവം വാഴയിൽ വളരെ രൂക്ഷമാണ്. കൂമ്പ് ഒടിയുക, കുമ്പു വിളറിവരുക, വിരിയാൻ മടിച്ച് ചുരുളായിരിക്കുക, ഓലവരാതിരിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വാഴയൊന്നിന് പത്തുഗ്രാം ബോറാക്സ് തടത്തിവിട്ടുകൊടുത്താൽമതി.
തെങ്ങിന് ഇടവിളയായി വാഴ നടുന്നതും പരമ്പരാഗതരീതിയാണ്. നേന്ത്രനും ഞാലിപ്പൂവനും മറ്റും നന്നായി വളർന്ന് നല്ലകുലകിട്ടാൻ ജൈവവളം ചേർക്കണം. ജൈവവളങ്ങളുടെ പ്രത്യേകിച്ച് പിണ്ണാക്കുകളുടെ വില കുതിച്ചുയർന്നു. പിണ്ടിപ്പുഴുശല്യം വാഴകൃഷിയെ തകിടം മറിച്ചു. നേന്ത്രനേയും പാളേങ്കോടനേയും കൂടുതലായി പിണ്ടിപ്പുഴു ആക്രമിക്കുന്നെന്നു മനസിലാക്കിയ കൃഷിക്കാർ തരതമ്യേനപുഴു ശല്യം കുറഞ്ഞ ഞാലിപ്പൂവനിലേക്ക് ചുവടുമാറി. മറ്റുവാഴകൾ ലഭ്യമല്ലാതായപ്പോൾ പിണ്ടിപ്പുഴു ഞാലിപ്പുവനേയും ആക്രമിച്ചുതുടങ്ങി. ഏത്തക്കായ്ക്ക് വിലയും കൂടി.
നട്ട് നാലുമാസം കഴിയുമ്പോൾ വാഴയിൽ പിണ്ടിപ്പുഴുവിന്റെ ചെല്ലിവന്ന് ചെറിയ ദ്വാരമുണ്ടാക്കി അതിൽ കുറെ മുട്ടകളിടും. മുട്ടകൾ വിരിഞ്ഞ് പുഴുക്കൾ ഉണ്ടാകുന്നു. ഇവ പിണ്ടിതിന്ന് ഉള്ളിലേക്ക് കടന്ന് മദ്യഭാഗവും തിന്നു കയറുമ്പോൾ വാഴ ഒടിഞ്ഞു വീഴുന്നു. ചെല്ലി വരാതിരിക്കാൻ നാലു മാസം കഴിഞ്ഞ വാഴയുടെ കവിളിൽ ബാർസോ പ്പിന്റെ ചെറുകഷ്ണം വയ്ക്കുക. ഒരുവാഴയ്ക്ക് രണ്ടു കഷണം വേണം. ഇരുവശത്തുമായി രണ്ടു കവിളുകളിൽ ഇടുക. മഴയില്ലെങ്കിൽ അല്പം വെള്ളമൊഴിച്ചുകൊടുക്കണം. ഇതും ഒരിക്കൽ ചെയ്താൽ പോര. ഒരു മാസം ഇടവിട്ട് മൂന്നു പ്രാവശ്യം ചെയ്യണം.
നാളികേര വികസന ബോർഡ് നീര ചെത്തുതുടങ്ങിയെങ്കിലും ചെത്തുകാർ കുറവായതിനാൽ കൂടുതൽ തെങ്ങുചെത്താൻ പറ്റുന്നില്ല. ദേഹമനങ്ങിയുള്ള പണികളെല്ലാം ബംഗാളിയെ ഏല്പിച്ചതുപോലെ തെങ്ങു ചെത്താനും അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
കർഷകരുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ടതുപോലെയായി തേങ്ങയുടെ വിലയിടിവ്. എട്ടോ പത്തോ തേങ്ങയാണ് ഒരു തെങ്ങിൽ നിന്നും ഒരിടീലിന് കിട്ടുന്നത്. അതുവിറ്റാൽ കയറ്റക്കാരനു കൂലികൊടുക്കാൻ തികയില്ല. താഴെവീഴുന്ന തേങ്ങാമാത്രം എടുക്കുന്ന എന്ന രീതിയിലേക്ക് കർഷകർ മാറിത്തുടങ്ങി. തേങ്ങവിളഞ്ഞത് ഉണങ്ങിതെങ്ങിൽ നിന്നാൽ കായ്പിടുത്തം കുറയുമെന്നുള്ളതും ശാസ്ത്രീയതത്ത്വം.
തെങ്ങിൽ കറുത്തവണ്ടും ചെമ്പൻ ചെല്ലിയും രൂക്ഷം. ചാണകത്തിലായിരുന്നു കറുത്ത വണ്ട് മുട്ടയിടുന്നത്. ഇത് പുഴുവായും വണ്ടായും വളർന്ന് തെങ്ങിന്റെ മണ്ടയിൽ കൊമ്പുകൊണ്ട് ദ്വാരമുണ്ടാക്കിആക്രമിക്കുന്നു. കൂമ്പുവിരിഞ്ഞ് പച്ചഓലയാകുമ്പോൾ കത്രികയ്ക്ക് മുറിച്ചപോലെകാണാം. ചാണകം കുറഞ്ഞപ്പോൾ ഈ വണ്ടുകൾ മുട്ടയിടുന്നത് നാം വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങളുടെ കൂനയിലാണ്. ഭക്ഷ്യാവശിഷ്ടങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാതെ വലിച്ചെറിയുന്നതും വണ്ടുകൾ പെരുകാൻ കാരണമാകുന്നു. ഇവ തെങ്ങിന്റെ ഓല മുറിക്കുന്നത് വലിയ ദോഷമല്ലെങ്കിലും ഈ കറുത്തവണ്ടുകളുണ്ടാക്കിയ മുറിവുകളിലൂടെയാണ് ചെമ്പൻ ചെല്ലി തെങ്ങിന്റെ മണ്ടയിൽ ആക്രമിക്കുന്നത്. മണ്ടമറിയുന്ന തെങ്ങുനശിക്കുന്നു. കറുത്ത വണ്ടും ചെമ്പൻ ചെല്ലിയും വരാതിരിക്കാനായി വേപ്പിൻപിണ്ണാക്കും കല്ലുപ്പും 250 ഗ്രാം വീതം ഇടങ്ങഴി മണലിൽ ചേർത്തു ഇളം കവിളുകളിൽ ഏപ്രിൽ മേയ് മാസങ്ങളിലിട്ടാൽ മതി. കയറ്റക്കാരല്ലാതെ ഇത് സാധിക്കില്ല.
വിളകൾക്ക് ചുവട്ടിൽ പുതയിടുന്നത് വിളവുകൂട്ടാനുപകരിക്കും. കുളങ്ങളിലെയും തോടുകളിലെയും പായൽ പുതയായി ഇട്ടാൽ മതി. ജലാശയങ്ങൾ വൃത്തിയാവും. മുറ്റത്തും പറമ്പിലും വീഴുന്ന കരിയില ചുട്ടുകളയാതെ ചാക്കിൽ ശേഖരിച്ചുവച്ചാൽ വിളവിറക്കുമ്പോൾ പുതയിടാം. വേലിക്കുനാട്ടാനുപയോഗിക്കുന്ന ശീമക്കൊന്ന വെട്ടി പുതയിടാൻ പലർക്കുമറിയില്ല. ശീമക്കൊന്ന വേലികെട്ടാൻ മാത്രമായുള്ളതണെന്നാണ് മിക്കവരുടെയും മനസിലിരിപ്പ്. മണ്ണ്വളക്കുറുള്ള താക്കാൻ ശീമയിൽനിന്നു കൊണ്ടുവന്നതാണ് ശീമക്കൊന്ന.
തെങ്ങുകയറ്റം പരിശീലിപ്പിക്കാൻ ചങ്ങാതിക്കൂട്ടം എന്ന പേരിൽ നാളികേര വികസന ബോർഡ് നടപ്പിലാക്കിയിരുന്ന പദ്ധതി കർഷകർക്ക് ഗുണകരമായിരുന്നു. പക്ഷെ അവസാനിപ്പിച്ച മട്ടാണ്. കൃഷിവകുപ്പ് തെങ്ങുകയറ്റപരിശീലന പദ്ധതി ഏറ്റെടുക്കണം. നീര ചെത്താനുള്ള പരിശീലനം ഊർജ്‌ജിതമാക്കിയാൽ നീരയുത്പാദനം വർധിപ്പിച്ച് വരുമാനം കൂട്ടാം.
വിളകൾക്കെല്ലാം കുമ്മായവും സൂക്ഷ്മ മൂലകങ്ങളും പ്രയോഗിച്ചാൽ വിളകളുടെ ആരോഗ്യവും പ്രതിരോധശക്‌തിയും ഉറപ്പാക്കാം. ഒപ്പം നമ്മുടെ ആരോഗ്യഭക്ഷ്യസുരക്ഷയും. കൂടുതൽ വിവരങ്ങൾക്ക്: 9447650369.
പി. ജെ. ജോസഫ്
റിട്ട. അസി. ഡയറക്ടർ, കൃഷിവകുപ്പ്
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top