ഡമാസ്കസ്: ഡമാസ്കസിനടുത്ത അൽദുവൈലയിലെ സെന്‍റ് ഏലിയാസ് പള്ളിയിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ക്കു വികാരനിര്‍ഭരമായ വിട. മൃതസംസ്കാര ശുശ്രൂഷ ഇന്നലെ ഡമാസ്കസിലെ ഖസ ജില്ലയിലെ ഹോളി ക്രോസ് പള്ളിയിലാണു നടന്നത്.

ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ജോൺ യാസിഗിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന  ശുശ്രൂഷയില്‍ മെൽക്കൈറ്റ് കത്തോലിക്ക പാത്രിയാർക്കീസ് യൂസഫ് അബ്സി, സിറിയൻ കത്തോലിക്കാ പാത്രിയാർക്കീസ് ഇഗ്നേഷ്യസ് യൂസഫ് മൂന്നാമൻ യൂനാൻ എന്നിവരും നിരവധി മെത്രാന്മാരും വൈദികരും പങ്കെടുത്തു.

ചടങ്ങുകൾക്കുശേഷം ബോംബാക്രമണം നടന്ന പള്ളിയില്‍ പ്രത്യേക പ്രാർഥനയ്ക്കായി മൃതദേഹം കൊണ്ടുപോയി. തുടര്‍ന്നാണ് സംസ്കാരം നടന്നത്. ഓർത്തഡോക്സ് പാത്രിയാർക്കീസ് യാസിഗി ആക്രമണത്തെ അപലപിച്ചു.

“ഇന്നു നമ്മൾ ചൊല്ലുന്നത് സാധാരണ മൃതസംസ്കാര പ്രാർഥനയല്ല, മറിച്ച് ഈസ്റ്ററിൽ നടത്തുന്ന പ്രത്യേക പുനരുത്ഥാന പ്രാർഥനയാണ്. കാരണം ഇന്ന് പുനരുത്ഥാന ദിനമാണ്” എന്ന വാക്കുകളോടെയാണ് അദ്ദേഹം സന്ദേശം ആരംഭിച്ചത്.

ഡമാസ്കസ്: ഡമാസ്കസിനടുത്ത അൽദുവൈലയിലെ സെന്‍റ് ഏലിയാസ് പള്ളിയിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ക്കു വികാരനിര്‍ഭരമായ വിട. മൃതസംസ്കാര ശുശ്രൂഷ ഇന്നലെ ഡമാസ്കസിലെ ഖസ ജില്ലയിലെ ഹോളി ക്രോസ് പള്ളിയിലാണു നടന്നത്.

ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ജോൺ യാസിഗിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന  ശുശ്രൂഷയില്‍ മെൽക്കൈറ്റ് കത്തോലിക്ക പാത്രിയാർക്കീസ് യൂസഫ് അബ്സി, സിറിയൻ കത്തോലിക്കാ പാത്രിയാർക്കീസ് ഇഗ്നേഷ്യസ് യൂസഫ് മൂന്നാമൻ യൂനാൻ എന്നിവരും നിരവധി മെത്രാന്മാരും വൈദികരും പങ്കെടുത്തു.

ചടങ്ങുകൾക്കുശേഷം ബോംബാക്രമണം നടന്ന പള്ളിയില്‍ പ്രത്യേക പ്രാർഥനയ്ക്കായി മൃതദേഹം കൊണ്ടുപോയി. തുടര്‍ന്നാണ് സംസ്കാരം നടന്നത്. ഓർത്തഡോക്സ് പാത്രിയാർക്കീസ് യാസിഗി ആക്രമണത്തെ അപലപിച്ചു.

“ഇന്നു നമ്മൾ ചൊല്ലുന്നത് സാധാരണ മൃതസംസ്കാര പ്രാർഥനയല്ല, മറിച്ച് ഈസ്റ്ററിൽ നടത്തുന്ന പ്രത്യേക പുനരുത്ഥാന പ്രാർഥനയാണ്. കാരണം ഇന്ന് പുനരുത്ഥാന ദിനമാണ്” എന്ന വാക്കുകളോടെയാണ് അദ്ദേഹം സന്ദേശം ആരംഭിച്ചത്.