ബാർബഡോസ്: ആദ്യ ദിനവും രണ്ടാം ദിനവും അട്ടിമറി പ്രതീക്ഷിച്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനമായപ്പോഴേക്കും വെസ്റ്റിൻഡീസ് ദുരന്ത ടീമിന്‍റെ ഓർമപ്പെടുത്തലുമായി വന്പൻ പരാജയം ഏറ്റുവാങ്ങി. മൂന്നാംദിനം അവസാനിച്ച മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരേ ഓസ്ട്രേലിയയ്ക്ക് 159 റണ്‍സിന്‍റെ വിജയം.

301 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് രണ്ടാം ഇന്നിംഗ്സിൽ വെറും 141 റണ്‍സിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് നേട്ടവുമായി ജോഷ് ഹെയ്സൽവുഡ് തകർത്തെറിഞ്ഞപ്പോൾ വിൻഡീസ് കൂടാരം കയറി. ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം. സ്കോർ: ഓസ്ട്രേലിയ: 180& 310, വെസ്റ്റിൻഡീസ്: 190& 141.

44 റണ്‍സ് നേടിയ ഷമാർ ജോസഫാണ് വിൻഡീസിന്‍റെ ടോപ് സ്കോറർ. ജസ്റ്റിൻ ഗ്രീവ്സ് (38), ജോണ്‍ കാംപെൽ (23), കീസി കാർട്ടി (20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (4), ബ്രൻഡൻ കിംഗ് (0), റോസ്റ്റണ്‍ ചേസ് (2), ഷായ് ഹോപ്പ് (2), അൽസാരി ജോസഫ് (0), ജോമൽ വറിക്കാൻ (3), ജെയ്ഡൻ സീൽസ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. നേരത്തെ അലക്സ് ക്യാരി (65), ബ്യൂ വെബ്സ്റ്റർ (63), ട്രാവിസ് ഹെഡ് (61) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്.


ആദ്യ ഇന്നിംഗ്സിൽ 10 റണ്‍സിന്‍റെ ലീഡ് വഴങ്ങിയിരുന്നു ഓസീസ്. സന്ദർശകരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 180നെതിരെ വിൻഡീസ് 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.