റിയാദ്: പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്‌സിയുമായി കരാര്‍ പുതുക്കിയത് വന്‍ പ്രതിഫലത്തിലെന്നു റിപ്പോര്‍ട്ട്.

വര്‍ഷം 2,000 കോടി രൂപയാണ് അല്‍ നസര്‍ സിആര്‍7നു പ്രതിഫലമായി നല്‍കുക. സ്വകാര്യ ജെറ്റ് ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ വേറെയും ഉണ്ട്.

2027വരെയുള്ള കരാറിൽ റൊണാള്‍ഡോ ഒപ്പുവച്ചു. 2023 ജനുവരി ഒന്നിന് 2025 ജൂണ്‍ വരെയുള്ള കരാറിലാണ് റൊണാള്‍ഡോ അല്‍ നസര്‍ എഫ്‌സിയില്‍ എത്തിയത്.


അല്‍ നസര്‍ സൗദി പ്രൊ ലീഗ് ചാമ്പ്യന്മാരായാല്‍ എട്ട് മില്യണ്‍ ഡോളര്‍ ബോണസ്, എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് നേടിയാല്‍ അഞ്ച് മില്യണ്‍ ഡോളര്‍ ബോണസ്, അല്‍ നസറിന്‍റെ 15% ഷെയര്‍ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളും പുതിയ കരാര്‍ അനുസരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു ലഭിക്കും.