പട്യാല: ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട, ദേശീയ ഗെയിംസില്‍ മെഡല്‍ ജേതാവായ വനിതാ അത്‌ലറ്റ് ട്വിങ്കിള്‍ ചൗധരിയെ പുറത്താക്കി.

അത്‌ലറ്റിക്‌സ് ഇന്‍റഗ്രിറ്റി യൂണിറ്റിന്‍റേതാണ് (എഐയു) നടപടി. ജലന്ധറില്‍നിന്നുള്ള 28കാരിയായ ട്വിങ്കിള്‍, 2025 ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ 4x400 മീറ്റര്‍ റിലേ സ്വര്‍ണം നേടിയ ടീം അംഗമാണ്. 800 മീറ്ററില്‍ വെള്ളി, മിക്‌സഡ് 4x400 മീറ്റര്‍ റിലേയില്‍ വെങ്കലവും ദേശീയ ഗെയിംസില്‍ ട്വിങ്കിള്‍ നേടിയിരുന്നു.


ഡോപ്പില്‍ ഇന്ത്യ ടോപ്പ്

കായികതാരങ്ങളുടെ ഉത്തേജകമരുന്ന് ഉപയോഗത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 2023ലെ പരിശോധനാ ഫലം വേള്‍ഡ് ആന്‍റി ഡോപ്പിംഗ് ഏജന്‍സി (വാഡ)പുറത്തുവിട്ടപ്പോഴാണ് നാണക്കേടിന്‍റെ ഈ ഒന്നാം സ്ഥാനം. ഇന്ത്യയില്‍ 213 പോസറ്റീവ് കേസുകളാണ് 2023ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.