ലീഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ആന്‍ഡേഴ്‌സണ്‍-തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലേക്കു തിരിച്ചുവരാനുള്ള ശ്രമത്തില്‍ ജോഫ്ര ആര്‍ച്ചര്‍.

ജൂലൈ രണ്ടിന് ബിര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലേക്കു മടങ്ങിവരാനുള്ള ശ്രമമാണ് പേസര്‍ നടത്തുന്നത്. പരിക്കേറ്റു വിശ്രമത്തിലുള്ള ആര്‍ച്ചര്‍, കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസെക്‌സ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാലു വര്‍ഷത്തിനുശേഷമാണ് ആര്‍ച്ചര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കു തിരിച്ചെത്തുന്നത്.


ഇന്ത്യക്കെതിരേ ലീഡ്‌സില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ പേസ് ആക്രമണം തീരെ ദുര്‍ബലമാണ്. മാര്‍ക്ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ അഭാവം ഇംഗ്ലീഷ് പേസ് ആക്രമണത്തില്‍ നിഴലിച്ചു. 2025 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ആര്‍ച്ചര്‍ കളിച്ചിരുന്നു. എന്നാല്‍, പരിക്ക് പ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ നാലു വര്‍ഷമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.