കോട്ടയം: 62-ാമത് സംസ്ഥാന സീനിയര്‍ ഓപ്പണ്‍ ഫിഡേ റേറ്റഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ടയില്‍നിന്നുള്ള കൗമാര താരം ആരുഷ് ചാമ്പ്യനായി.

ഷര്‍ഷാ ബക്കര്‍ (കോഴിക്കോട്) രണ്ടാം സ്ഥാനവും സഞ്ജയ് എസ്. പിള്ള (കോട്ടയം) മൂന്നാം സ്ഥാനവും സ്വന്തമാക്കി. ജെ.പി. കരണിനാണ് (കോഴിക്കോട്) നാലാം സ്ഥാനം. ഈ നാല്‍വര്‍ സംഘം അടുത്ത ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത, ടീം ഇനങ്ങളില്‍ കേരളത്തെ പ്രതിനിധീകരിക്കും.

പ്രായം കുറഞ്ഞ താരം

ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ചെസ് ചാമ്പ്യന്‍ എന്ന റിക്കാര്‍ഡ് കുറിച്ചാണ് ആരുഷിന്‍റെ അദ്ഭുത പ്രകടനം. 2013ല്‍ കണ്ണീര്‍ സ്വദേശിയായ എ. അഭിഷേക് 13 വര്‍ഷവും അഞ്ച് മാസവും പ്രായമുള്ളപ്പോള്‍ ചാമ്പ്യനായി കുറിച്ച റിക്കാര്‍ഡാണ് ആരുഷ് (13 വര്‍ഷവും രണ്ടു മാസവും) തകര്‍ത്തത്.


പത്തനംതിട്ട ജില്ലയില്‍ നിന്ന് ചാമ്പ്യന്‍പട്ടത്തിലെത്തുന്ന ആദ്യ താരവുമാണ്. അഞ്ചല്‍ സെന്‍റ് ജോണ്‍സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആരുഷ്.

ഇടക്കോലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അലന്‍ കുമാറിന്‍റെയും പുനലൂര്‍ എസ്എന്‍ കോളജ് അധ്യാപിക റാണിയുടെയും മകനാണ്.