ദുബായ്: ബൗണ്ടറി ക്യാച്ചുകളിൽ നിയമ മാറ്റം വരുന്നു. ബൗണ്ടറി ലൈനിനു പുറത്ത് ഒന്നിലധികം തവണ ഉയർന്നുചാടി പന്ത് കൈവശം നിലനിർത്തി നേടുന്ന ക്യാച്ചുകൾ ഇനി മുതൽ അനുവദനീയമല്ല. അത്തരം ക്യാച്ചുകൾ ബാറ്റർക്ക് റണ്‍സായി മാറും.

ഈ മാസം അവസാനം ആരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് പോരാട്ടങ്ങൾ മുതൽ ഇതു ബാധകമാണ്. 2023ലെ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) മൈക്കൽ നെസർ എടുത്ത വിവാദ ബൗണ്ടറി ക്യാച്ചിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.


ഫീൽഡർ ബൗണ്ടറി ലൈനിന് പുറത്തേക്ക് ചാടി പന്ത് കൈകളിലെടുത്തശേഷം ആദ്യചാട്ടത്തിന് ഗ്രൗണ്ടിനുള്ളിൽ പ്രവേശിച്ച് ക്യാച്ച് പൂർത്തിയാക്കണമെന്നാണ് പുതിയ നിയമം. അല്ലാത്തപക്ഷം റൺസ് അനുവദിക്കും.