ഹാംഷെയര്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ഹാംഷെയറിനുവേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യന്‍ യുവബാറ്റര്‍ തിലക് വര്‍മയ്ക്കു സെഞ്ചുറി.

എസെക്‌സിന് എതിരായ മത്സരത്തിന്‍റെ ആദ്യദിനം 98 നോട്ടൗട്ടുമായാണ് തിലക് വര്‍മ ക്രീസ് വിട്ടത്. രണ്ടാംദിനത്തിന്‍റെ തുടക്കത്തില്‍ത്തന്നെ 22കാരന്‍ സെഞ്ചുറി തികച്ചു. ഫസ്റ്റ് ക്ലാസില്‍ തിലക് വര്‍മയുടെ ആറാം സെഞ്ചുറിയാണ്.

നാലാം നമ്പറായി ക്രീസിലെത്തിയ തിലക് 241 പന്ത് നേരിട്ട് 11 ഫോറും മൂന്നു സിക്‌സും ഉള്‍പ്പെടെ 100 റണ്‍സ് എടുത്തു. ലിയാം ഡൗസണും (119 നോട്ടൗട്ട്) ഹാംഷെയറിനായി സെഞ്ചുറി നേടി. ആദ്യ ഇന്നിംഗ്‌സില്‍ എസെക്‌സ് 296നു പുറത്തായിരുന്നു. മറുപടിക്കിറങ്ങിയ ഹാംഷെയര്‍ 111 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് എടുത്തു.


ഇന്ത്യക്കായി നാല് ഏകദിനവും 25 ട്വന്‍റി-20യും തിലക് വര്‍മ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ തിലക്, 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ കളിച്ചത്. ഹാംഷെയറിനായി കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നാലു മത്സരങ്ങള്‍ തിലക് കളിക്കും.