Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അഗ്നിപർവതം ബാക്കിവച്ച മരതകദ്വീപ്
വൻകരകൾക്ക് സ്ഥാനചലനം സംഭവിച്ച് അത് ഇവിടെനിന്നും വേറിട്ടുപോയ കാലത്ത് ബാക്കിവച്ചുപോയ ചെറിയൊരു ഭാഗമാണ് സെന്റ് മേരീസ് ദ്വീപുകളെന്നാണ് ഭൗമശാസ്ത്ര പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അക്കാലത്ത് ഭൂമിക്കടിയിലെ അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി ഉയർന്നുവന്ന ലാവ ഉറച്ചുണ്ടായവയാണ് ഈ ശിലകൾ
ദക്ഷിണ കർണാടകയുടെ തീരക്കടലിൽ ഉടുപ്പിയിൽ നിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെ നാലു ചെറിയ ദ്വീപുകളുടെ ഒരു സമൂഹമുണ്ട്. വിനോദ സഞ്ചാരികൾക്കൊപ്പം ഭൂമിശാസ്ത്ര ഗവേഷകരുടെയും ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് സെന്റ് മേരീസ് ദ്വീപുകൾ എന്നറിയപ്പെടുന്ന അര ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതമായ ഈ പ്രദേശം.
1498ൽ പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക് കപ്പൽയാത്ര നടത്തിയ വാസ്കോ ഡി ഗാമ കോഴിക്കോട് കാപ്പാട് തീരത്ത് എത്തുന്നതിനു തൊട്ടുമുന്‍പ് നങ്കൂരമിട്ടത് ഇതിലൊരു ദ്വീപിലായിരുന്നു. മാസങ്ങൾ നീണ്ട യാത്രയുടെ യാതനയ്ക്കൊടുവിൽ അങ്ങകലെ തീരം കാണാൻ തുടങ്ങിയതിന്റെ ആശ്വാസത്തിൽ പരിശുദ്ധ കന്യകാ മാതാവിനോടുള്ള സമർപ്പണമായി പ്രാർത്ഥനയായി ഈ ദ്വീപിനെ സാന്റാ മരിയ ഐലൻഡ് എന്ന് ആദ്യം വിശേഷിപ്പിച്ചത് ഗാമയുടെ സംഘത്തിലുള്ള നാവികരായിരുന്നുവെന്നാണ് ചരിത്രം. ജനവാസമില്ലാത്ത ഈ ദ്വീപുകൾക്ക് അറബിക്കടലിലെ പോർച്ചുഗീസ് ആധിപത്യ കാലത്ത് സെന്റ് മേരീസ് ഐലൻഡ് എന്നു പേരുറച്ചു.
ഈ ദ്വീപുകളിലെ ലാവാശിലകൾ രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള ഭൗമശാസ്ത്ര അവശിഷ്ടങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ടത് 2016ലാണ്. ഇപ്പോൾ ആഫ്രിക്കൻ തീരത്തോടു ചേർന്നു കിടക്കുന്ന മഡഗാസ്കർ 88 ദശലക്ഷം വർഷങ്ങൾക്കു മുന്‍പ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നു ചില പഠനങ്ങൾ പറയുന്നു.
വൻകരകൾക്ക് സ്ഥാനചലനം സംഭവിച്ച് അത് ഇവിടെനിന്നും വേറിട്ടുപോയ കാലത്ത് ബാക്കിവച്ചുപോയ ചെറിയൊരു ഭാഗമാണ് സെന്റ് മേരീസ് ദ്വീപുകളെന്നാണ് ഭൗമശാസ്ത്ര പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അക്കാലത്ത് ഭൂമിക്കടിയിലെ അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി ഉയർന്നുവന്ന ലാവ ഉറച്ചുണ്ടായവയാണ് ഈ ശിലകൾ. ഇന്ത്യയിൽ ഇത്തരം ശിലകൾ കാണാൻ സാധിക്കുക ഇവിടെ മാത്രമാണ്. വിനോദസഞ്ചാരികളിൽ പലർക്കും ഇവയുടെ പ്രാധാന്യമറിയില്ലെന്നത് മറ്റൊരു കാര്യം.
ഉടുപ്പി മാൽപെ ബീച്ചിൽ നിന്ന് സർക്കാർ നിയന്ത്രണത്തിൽ സർവീസ് നടത്തുന്ന ബോട്ടുകളിൽ മാത്രമാണ് സെന്റ് മേരീസ് ഐലൻഡിൽ എത്താനാവുക. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചര വരെയാണ് ബോട്ട് സർവീസ് .
കൊങ്കണ്‍ റെയിൽപാതയിൽ ഉടുപ്പി സ്റ്റേഷനിലിറങ്ങി നാലു കിലോമീറ്റർ സഞ്ചരിച്ചാൽ മാൽപെയിലെത്താം. മാൽപെയിൽനിന്നും ബോട്ടിൽ സെന്റ് മേരീസ് ഐലൻഡിലെത്താൻ മുക്കാൽ മണിക്കൂറോളം സമയമെടുക്കും. തീരത്തുനിന്ന് വിട്ട് അല്പസമയം കഴിയുന്പോൾ തന്നെ ദ്വീപിലെ തെങ്ങിൻതലപ്പുകളുടെ വിദൂരദൃശ്യങ്ങൾ കാണാനാകും. അങ്ങകലെ മരതകപ്പൊട്ടുപോലെ നില്ക്കുന്ന സെന്റ് മേരീസ് ദ്വീപും പിന്നിൽ വിശാലമായ കൊങ്കണ്‍ തീരവും കാഴ്ചയുടെ വിരുന്നൊരുക്കും. ഇതാ എത്തിപ്പോയി എന്നു തോന്നുന്പോഴേക്കും പിന്നെയും പിടിവിട്ട് അകന്നുപോകുന്ന സ്വഭാവമാണ് സെന്റ് മേരീസ് ദ്വീപുകൾക്ക്.
കോക്കനട്ട് ഐലൻഡ്, നോർത്ത് ഐലൻഡ്, ദരിയ ബഹദൂർഗഢ്, സൗത്ത് ഐലൻഡ് എന്നിങ്ങനെയാണ് നാലു ദ്വീപുകളുടെ പേരുകൾ. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ തെങ്ങുകളാൽ സമൃദ്ധമാണ് ആദ്യത്തെ ദ്വീപ്. ആരെങ്കിലും ഇവിടെ കൊണ്ടുവന്നു നട്ടുവളർത്തിയ തെങ്ങുകളല്ല. പ്രകൃതിയുടെ തനതായ വഴികളിൽ വളർന്നു വന്നവയാണ് ഇവ.
അവയ്ക്കപ്പുറം ഷഡ്ഭുജാകൃതിയിൽ ഉയർന്നുനില്ക്കുന്ന ആഗ്നേയശിലകൾ കാഴ്ചയുടെ വിസ്മയമൊരുക്കുന്നു. അധികം ഉയരത്തിലല്ലാത്ത ശിലകൾക്കു മുകളിൽ കയറിയിരുന്ന് ചിത്രങ്ങളെടുക്കാം. പാറക്കെട്ടുകളുടെ പരമാവധി ഉയരം പത്തുമീറ്ററാണ്. കക്കയും ശംഖുമൊക്കെ വാരിയിട്ടതുപോലെ നിറഞ്ഞ പടിഞ്ഞാറൻ തീരപ്രദേശവും അതിനപ്പുറത്തെ പീസ് കോർണറും സഞ്ചാരികളുടെ ആകർഷണങ്ങളാണ്. ദ്വീപിൽ നിന്നുള്ള സൂര്യാസ്തമയക്കാഴ്ച മനോഹരമാണെങ്കിലും വൈകുന്നേരം അഞ്ചരയ്ക്കു ശേഷം ഇവിടെ തങ്ങാൻ സഞ്ചാരികളെ അനുവദിക്കാറില്ല.
സെന്റ് മേരീസ് ദ്വീപുകളിലെ സസ്യജാലങ്ങളെയും ജീവിവർഗ്ഗങ്ങളെയും കുറിച്ച് നടത്തിയ ഗവേഷണഫലങ്ങൾ 1894ൽ മംഗളൂരു ജില്ലാ കളക്ടറായിരുന്ന ജോണ്‍ സ്റ്ററോക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കടൽക്കാക്കകളും പൊൻമാനുകളും കൊക്കുകളും ഉൾപ്പെടുന്ന പക്ഷിസമൂഹം അനാദികാലം മുതൽ ഈ ദ്വീപുകളിൽ പാർപ്പുറപ്പിച്ചിരുന്നു. എന്നാൽ മൃഗങ്ങളോ മനുഷ്യരോ ഇതുവരെ വസിച്ചിട്ടില്ല. ദ്വീപുകളുടെ തനതു പരിസ്ഥിതിക്ക് കോട്ടം വരുത്തുമെന്നതിനാൽ വളർത്തു മൃഗങ്ങളെ പോലും കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്.
സഞ്ചാരികൾക്ക് രാത്രി തങ്ങുന്നതിനുള്ള അനുമതിയുമില്ല. ദ്വീപിൽ കെട്ടിടങ്ങളോ കടകളോ ഒന്നുമില്ല. ഒന്നുരണ്ട് റിസോർട്ടുകൾ പണിതാൽ കോടികൾ നേടാമായിരുന്നെങ്കിലും ദ്വീപുകളുടെ തനിമ നഷ്ടപ്പെടുത്തരുതെന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് ആത്മാർത്ഥതയുണ്ട്.
മഴക്കാലത്ത് കടൽ കലുഷിതമാകുമെന്നതിനാൽ ജൂണ്‍ മുതൽ സെപ്റ്റംബർ വരെ ദ്വീപുകലേക്ക് പ്രവേശനം അനുവദിക്കാറില്ല. വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന മംഗളൂരുവിലെ വിദ്യാർഥികളുടെയും പ്രധാന ആകർഷണകേന്ദ്രങ്ങളിലൊന്നാണ് സെന്റ് മേരീസ് ദ്വീപുകൾ.
ശ്രീജിത് കൃഷ്ണൻ
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
Latest News
ചികിത്സാ പിഴവ് ; മന്ത്രി വീണാ ജോർജ് ഉന്നതതല യോഗം വിളിച്ചു
കെഎസ്ആര്‍ടിസി ഡ്രൈവര്‍ - മേയർ തർക്കം; ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
കനയ്യ കുമാറിനെ ആക്രമിച്ച കേസ്; ഒരാള്‍ പിടിയില്‍
ചിങ്ങോലി ജയറാം വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്
മമതയ്ക്കെതിരായ പരാമര്‍ശം; അഭിജിത്ത് ഗംഗോപാധ്യയ്ക്ക് 24 മണിക്കൂര്‍ പ്രചാരണ വിലക്ക്
Latest News
ചികിത്സാ പിഴവ് ; മന്ത്രി വീണാ ജോർജ് ഉന്നതതല യോഗം വിളിച്ചു
കെഎസ്ആര്‍ടിസി ഡ്രൈവര്‍ - മേയർ തർക്കം; ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
കനയ്യ കുമാറിനെ ആക്രമിച്ച കേസ്; ഒരാള്‍ പിടിയില്‍
ചിങ്ങോലി ജയറാം വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്
മമതയ്ക്കെതിരായ പരാമര്‍ശം; അഭിജിത്ത് ഗംഗോപാധ്യയ്ക്ക് 24 മണിക്കൂര്‍ പ്രചാരണ വിലക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top