Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എഴുതുമ്പോള്‍ മുന്നില്‍ കഥ മാത്രം
തിരക്കഥാകൃത്ത് എം. സിന്ധുരാജും സംവിധായകൻ ഷാഫിയും ആദ്യമായി ഒന്നിക്കുന്ന ആനന്ദം പരമാനന്ദം തിയറ്ററുകളിലേക്ക്. ഇന്ദ്രൻസും ഷറഫുദീനും അജു വർഗീസും അനഘയും പ്രധാന വേഷങ്ങളിൽ. ഒരു കഥ എഴുതി ഫലിപ്പിക്കുകയാണ് എന്നത്തെയും വെല്ലുവിളിയെന്ന് സിന്ധുരാജ് പറയുന്നു.
നര്‍മത്തിലൂടെ വികാരസ്പര്‍ശിയായ ഒരു കുടുംബകഥ പറയുകയാണ് തിരക്കഥയുടെ മര്‍മംഅറിയുന്ന സിന്ധുരാജും ജനത്തിന്റെ പള്‍സറിയുന്ന സംവിധായകന് ഷാഫിയും ആദ്യമായി ഒന്നിക്കുന്ന ആനന്ദം പരമാനന്ദം. കാട്ടിപ്പറമ്പില്‍ ദിവാകരക്കുറുപ്പ് എന്ന അമ്മായിയച്ഛനായി ഇന്ദ്രന്‍സും ഗിരീഷ് പി.പി. എന്ന മരുമകനായി ഷറഫുദീനും വേഷമിടുന്ന ചിത്രം ക്രിസ്മസിനു തിയറ്ററുകളിലെത്തും.
‘മനസിനെ സ്പര്‍ശിച്ച ഒരു വിഷയം തന്നെയാണു പറയുന്നത്. ഷാഫിക്കും അങ്ങനെതന്നെ ആ വിഷയം ഉള്‍ക്കൊള്ളാനായി. ഒരേ വേവ്ലെംങ്തില് പോകുന്നവരാണു ഞാനും ഷാഫിയും. അതുകൊണ്ടാണ് ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമ പെട്ടെന്നു സംഭവിച്ചത്. ഏറെ നാളുകളായി അങ്ങനെയൊരു സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. - സിന്ധുരാജ് പറയുന്നു.
ദിവാകരക്കുറുപ്പും ഗിരീഷ് പി.പിയും
റിട്ടയേര്‍ഡ് പോസ്റ്റ്മാനാണ് കാട്ടിപ്പറമ്പില്‍ ദിവാകരക്കുറുപ്പ്. കല്യാണം കഴിക്കാനായി ഗള്‍ഫില്‍ നിന്ന് അവധിക്കു നാട്ടിലെത്തുന്ന ചെറുപ്പക്കാരനാണ് ഗിരീഷ് പി.പി. ഇവര്‍ക്കിടയിലുള്ള കാര്യങ്ങളും സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
ഷറഫ് എന്റെ മുന്തിരിവള്ളികളില്‍ അഭിനയിച്ചിരുന്നു. ഇന്ദ്രന്‍സും ഞാനും ആദ്യമായാണു വര്‍ക്ക് ചെയ്യുന്നത്. ഫോണിലൂടെയാണ് കഥ പറഞ്ഞത്. വൈകാതെ അദ്ദേഹം എന്നെ കാണാന്‍ വന്നു. വീണ്ടും കഥ പറയണോ എന്നു ചോദിച്ചപ്പോള്‍ അന്നു പറഞ്ഞതെല്ലാം മനസിലുണ്ടെന്നു മറുപടി. ഏതു വേഷവും തനിക്കു പറ്റുമെന്ന് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. ഹോമിലെ വേഷത്തിനു ശേഷം ഇന്ദ്രന്‍സ് പ്രശംസ നേടുന്ന കഥാപാത്രമായിരിക്കും ദിവാകരക്കുറുപ്പ്.
ദിവാകരക്കുറുപ്പിന്റെ ജീവിതയാത്രയില്‍ ചില സംഭവങ്ങളുണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ‘എന്റെ ജീവിതം ആരും ഫോളോ ചെയ്യരുത്, ലൈക്ക് ചെയ്യരുത്, ഷെയര്‍ ചെയ്യരുത്, എന്റെ ജീവിതം ആരോഗ്യത്തിനു ഹാനികരമാണ്’ എന്ന് അയാള്‍ പറയുന്നത്.
എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ജീവിതം ആരോഗ്യത്തിനു ഹാനികരം എന്നത് സിനിമ പറയുന്നുണ്ട്. വ്യക്തിജീവിതം കൈവിട്ടുപോയ ചിലരില്‍ നിന്നു ചില തിരിച്ചറിവുകളിലേക്കു പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുകയാണ്. ഒരു ശുദ്ധാത്മാവിന്റെ കഥയെന്നാണു ടാഗ് ലൈന്‍. അതിന്റെ പൊരുൾ സിനിമ കണ്ടിറങ്ങുമ്പോള്‍ വ്യക്തമാകും.
അനഘ നാരായണന്
മരുമകള്‍ അനുപമയായി വേഷമിടുന്നത് അനഘ നാരായണന്. തിങ്കളാഴ്ച നിശ്ചയത്തിലെ പ്രകടനമാണ് അനഘയെ ഇതിലെത്തിച്ചത്. മുളകിട്ട ഗോപി - അതാണ് അജു വര്‍ഗീസിന്റെ കഥാപാത്രം. സുധന് അളിയന് എന്ന വേഷത്തില്‍ ബൈജു സന്തോഷ്. സാദിഖ്, നിഷാ സാരംഗ്, വനിതാ കൃഷ്ണചന്ദ്രന് തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍. നിർമാണം സപ്ത തരംഗ് ക്രിയേഷൻസ്.
മുമ്പ്, ആനന്ദം പരമാനന്ദം എന്ന പേരില്‍ ഐ.വി. ശശിയുടെ സിനിമ വന്നിരുന്നു. പലതും ആലോചിച്ചെങ്കിലും ഈ സിനിമയ്ക്കു യോജിച്ച ഹൃദ്യമായ ഒരു ടൈറ്റിലിലേക്ക് എത്താന്‍ പറ്റാതിരുന്നപ്പോള്‍ ഷാഫിയാണ് അതു പറഞ്ഞത്.
മദ്യപാനം ഈ സിനിമയില്‍ ഒരു വിഷയമായി വരുന്നുണ്ട്. പക്ഷേ, ഇതു മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയല്ല. ഒരു സെലിബ്രേഷന് മൂഡില്‍ അത്തരം സംഭവങ്ങള്‍ ഉപയോഗിച്ചുവെന്നേയുള്ളൂ. വിനീത് ശ്രീനിവാസന് പാടിയ കള്ളുപാട്ടൊക്കെ അങ്ങനെ വന്നതാണ്. അടിസ്ഥാനപരമായി അതു മാത്രമല്ല ഈ സിനിമ.
പൊളിറ്റിക്കല്‍ കറക്ട്നെസ്
എഴുതുമ്പോള്‍ പൊളിറ്റിക്കല്‍ കറക്ട്നെസിനെക്കുറിച്ചല്ല, കഥയെക്കുറിച്ചു മാത്രമാണു ചിന്തിക്കുന്നത്. എനിക്കു പറയാനുള്ള കഥ ഏറ്റവും രസകരമായി പ്രേക്ഷകരിലേക്ക് എങ്ങനെ എത്തിക്കാം എന്നതിനെക്കുറിച്ചും. എന്നാലും, കഥാപാത്രങ്ങളോടു നീതിപുലര്‍ത്തുക എന്ന ചിന്ത ബോധപൂര്‍വം ഉള്ളിന്റെയുള്ളില്‍ ഉണ്ടാകാറുണ്ട്.
എന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ നോക്കിയാല്‍ ...എല്‍സമ്മയും പട്ടണത്തില്‍ സുന്ദരനിലെ രാധാമണിയുമെല്ലാം പൊളിറ്റിക്കല്‍ കറക്ട്നെസോടുകൂടി ഉപയോഗിച്ചിട്ടുള്ളവയാണ്. കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്ന രീതിയിലുള്ള പാത്രസൃഷ്ടിയും കഥപറച്ചിലുമേ നടക്കുകയുള്ളൂ. നമ്മള് ജീവിക്കുന്ന സമൂഹത്തിന്റെ പ്രതിഫലനമാണു സിനിമ. അതില്‍ നിന്നു മാറി ഒന്നും ആലോചിക്കാനാവില്ല.
വലിയ സിനിമയും വലിയ കാന്‍വാസും എന്നതല്ല, നമുക്ക് ഇഷ്ടപ്പെട്ട കഥ പറയുക എന്നതാണു പ്രധാനം. മുന്തിരിവള്ളികളില്‍ മോഹന്‍ലാലുമായും താപ്പാനയില്‍ മമ്മൂട്ടിയുമായും സിനിമ ചെയ്തിട്ടുണ്ട്. ബോധപൂര്‍വം അവര്‍ക്കുവേണ്ടി മാത്രം കഥകള്‍ ആലോചിക്കുക എന്നതിനപ്പുറം നമ്മുടെ മുന്നില്‍ വരുന്ന കഥകളില്‍ നിന്ന് ഏറ്റവും നല്ലതു പറയാന്‍ ശ്രമിക്കുകയാണു ചെയ്യുന്നത്.
കഥയാണു പ്രധാനം. ഏറ്റവും രസകരമായി എനിക്കു ചെയ്യാന്‍ പറ്റുന്ന കഥയാണു സിനിമയാക്കാന്‍ തീരുമാനിക്കുന്നത്. പിന്നീട് ആ കഥയ്ക്ക് ആരെ ആവശ്യമുണ്ട് എന്നതു മാത്രമാണ് കാസ്റ്റിംഗ്.
എം. പദ്മകുമാര്‍ സിനിമ
എക്കാലവും എഴുത്തില്‍ വെല്ലുവിളികളുണ്ട്. നമ്മുടെ മുന്നില്‍ വരുന്ന കഥ പറയുക, വിജയിപ്പിക്കുക എന്നതാണ് വെല്ലുവിളി. എഴുതാനും പറയാനും തോന്നുന്ന കഥകള്‍ കിട്ടണം. അത് എഴുതി ഫലിപ്പിക്കുക എന്നത് എന്നത്തെയും വെല്ലുവിളിയാണ്. എഴുതിയ സിനിമകളൊക്കെ ആദ്യ ഭാഗത്തു തന്നെ പൂര്ണമായവയാണ്. അതിനാല്‍ ഒന്നിന്റെയും രണ്ടാം ഭാഗം ആലോചനയിൽ ഇല്ല.
എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കാണ് ഇപ്പോള്‍ എഴുതുന്നത്. ഫെബ്രുവരിയില്‍ ഷൂട്ടിംഗ് ഉണ്ടാവും. അതു ഞാന്‍ സാധാരണ എഴുതുന്ന ഫാമിലി ഡ്രാമകളില്‍ നിന്നു മാറി സഞ്ചരിക്കുന്ന സിനിമയായിരിക്കും -സിന്ധുരാജ് പറയുന്നു.
ടി.ജി. ബൈജുനാഥ്
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
Latest News
ബിഹാറില്‍ വോട്ടെടുപ്പിന് പിന്നാലെ ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് മരിച്ചു
പ്രതികളെ വാടകയ്ക്കെടുത്തത് സുധാകരന്: ലക്ഷ്യം പിണറായി വിജയനായിരുന്നെന്ന് ഇ.പി
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; പോലീസ് കേസെടുത്തു
ഇ.പി.ജയരാജന് വധശ്രമക്കേസ്; കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
Latest News
ബിഹാറില്‍ വോട്ടെടുപ്പിന് പിന്നാലെ ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് മരിച്ചു
പ്രതികളെ വാടകയ്ക്കെടുത്തത് സുധാകരന്: ലക്ഷ്യം പിണറായി വിജയനായിരുന്നെന്ന് ഇ.പി
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; പോലീസ് കേസെടുത്തു
ഇ.പി.ജയരാജന് വധശ്രമക്കേസ്; കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top