ഞാൻ പോകില്ല, സുധാകരൻ പോകും: ഇ.പി. ജയരാജൻ
ഞാൻ പോകില്ല, സുധാകരൻ പോകും: ഇ.പി. ജയരാജൻ
Friday, April 26, 2024 1:26 AM IST
കണ്ണൂര്‍: ആർഎസ്എസ് സംരക്ഷകനായിരുന്ന കെ. സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയറായി നിൽക്കുന്നതെന്നും തനിക്കെതിരേ ആരോപണമുന്നയിച്ച കെ. സുധാകരനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഇ.പി. ജയരാജൻ ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന സുധാകരന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ദല്ലാൾ നന്ദകുമാറിനെ അറിയില്ല. പറഞ്ഞതൊക്കെ അവരോട് ചോദിക്കണം. ശോഭയെ തനിക്ക് പരിചയമില്ല. യാതൊരു ബന്ധവുമില്ല. ശോഭയെ ഞാൻ ആകെ കണ്ടത് ഉമ്മൻ ചാണ്ടിയുടെ മരണസമയത്താണ്. അതും രാഷ്‌ട്രീയ നേതാക്കളൊക്കെ ഇരിക്കുമ്പോഴാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.


ചെന്നൈയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ബിജെപിയിലേക്ക് പോകാൻ തയാറെടുത്തു കഴിഞ്ഞയാളാണ് സുധാകരൻ. അദ്ദേഹം കഴിക്കുന്ന മരുന്ന് കഴിച്ചില്ലെന്നു തോന്നുന്നു. അതാണ് ഓർമക്കുറവിനും താൻ ബിജെപിയിലേക്ക് പോകുമെന്നും പറയാൻ കാരണമെന്ന് കരുതുന്നു.

തനിക്ക് ബിജെപിയിൽ പോകേണ്ട ആവശ്യമില്ല. ആർഎസ്എസുക്കാര്‍ക്കെതിരെ പോരാടി വന്നയാളാണ് ഞാൻ. നിലവാരമില്ലാത്തവർ പറയുന്നതിനെക്കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.